<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1103869710203638493</id><updated>2012-02-16T19:33:08.229+05:30</updated><title type='text'>കോര്‍ക്കറസ് ഓണ്‍ലൈന്‍</title><subtitle type='html'>ഐ.ടി. ലേഖനങ്ങള്‍ക്കൊരു പേജ്
 - korkaras@gmail.com</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://korkaras.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default?max-results=100'/><link rel='alternate' type='text/html' href='http://korkaras.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>36</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1103869710203638493.post-2442993351798657553</id><published>2011-03-05T20:00:00.003+05:30</published><updated>2011-03-05T20:08:38.254+05:30</updated><title type='text'>ടാബ്ലെറ്റ് പിസി - ഏത് മോഡല്‍?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-baK26hOTS_s/TXJKdg1LxvI/AAAAAAAAAFE/rmn5PtvN7P0/s1600/internet3.603270.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 136px;" src="http://2.bp.blogspot.com/-baK26hOTS_s/TXJKdg1LxvI/AAAAAAAAAFE/rmn5PtvN7P0/s200/internet3.603270.jpg" border="0" alt="" id="BLOGGER_PHOTO_ID_5580604759155132146" /&gt;&lt;/a&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  &gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2011 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;span class="Apple-style-span"  &gt;കമ്പ്യൂട്ടര്‍ &lt;/span&gt;ലോകത്ത് ടാബ്ലെറ്റ് പിസിയാണ് ഇപ്പോഴത്തെ വിഷയം.. ഇതിന്റെ സാധ്യതകളും സൌകര്യങ്ങളും സംബന്ധിച്ച് ആരെയും മോഹിപ്പിക്കുന്ന വിവരണങ്ങളാണല്ലോ മീഡിയകളിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നത്. എങ്കില്‍ അതൊരെണ്ണം വാങ്ങിക്കണമെന്ന ചിന്ത മനസ്സില്‍ കടന്നു കൂടിയിട്ട് മാസങ്ങളായി. ഏറണാകുളത്ത് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ടെക്നിക്കല്‍ മാനേജറായി ജോലി ചെയ്യുന്ന സുഹൃത്ത് വി.കെ. ആദര്‍ശിനെ വിളിച്ച് പല പ്രാവശ്യം 'മേനക'യിലേക്ക് അയച്ചു. അവിടുത്തെ പ്രധാന മൊബൈല്‍ ഷോറൂമുകളൊക്കെ ടാബ്ലെറ്റ് പിസികളാല്‍ സമൃദ്ധമാണെന്നാണ് സുഹൃത്തിന്റെ നിരീക്ഷണം. വില ഇപ്പോള്‍ ഒത്തിരി കൂടുതലാണെന്ന അഭിപ്രായവും ഉണ്ട്. ബാങ്കിലെ ജോലി കഴിഞ്ഞ് ഫ്ളാറ്റിലേക്ക് പോകുന്ന വഴിയിലാണ് 'മേനക' എന്നതിനു പുറമെ, കോര്‍ക്കറസിനെപ്പോലെ അതൊരെണ്ണം എത്രയും പെട്ടെന്ന് വാങ്ങിക്കണമെന്ന ആഗ്രഹവും കൂടിയുള്ളതിനാല്‍ അത്യധികം ഉല്‍സാഹത്തോടെയാണ് ആദര്‍ശ് ഈ ദൌത്യം ഏറ്റെടുത്തത്.&lt;br /&gt;&lt;br /&gt;മുഖ്യമായും സാംസംഗിന്റെ ഗാലക്സി ടാബിലാണ് ഞങ്ങള്‍ രണ്ട് പേരും ആദ്യം തന്നെ നോട്ടമിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം അതിന്റെ വില മുപ്പത്തൊന്നായിരം രൂപ. ഇതിനിടെ കേരള കൌമുദി കണ്ണൂര്‍ ഓഫീസില്‍ സിസ്റ്റംസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ടി.വി. സിജുവിന്റെ ഒരു കോള്‍ വന്നു. ആദര്‍ശിനെപ്പോലെ ഐ.ടി. വിഷയങ്ങളില്‍ ധാരാളം എഴുതുകയും ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത സിജുവിന് ഈ രംഗത്തെ പുതിയ ചലനങ്ങളെന്തെല്ലാമെന്ന് പെട്ടെന്ന് മണത്തറിയാന്‍ പ്രത്യേക കഴിവ് തന്നെയുണ്ട്. സിജുവിന്റെ വിഷയവും ടാബ്ലെറ്റ് പിസി തന്നെ. ആപ്പിളിന്റെ ഐപാഡ് ഇന്ത്യന്‍ വിപണിയിലെത്തുന്ന വിവരമാണ് സിജു കൈമാറിയത്. വില ഇരുപത്തിആറായിരം രൂപ മുതല്‍ നാല്‍പത്തിനാലായിരം വരെ.&lt;br /&gt;&lt;br /&gt;പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ നേരത്തെ ഗ്രേ മാര്‍ക്കറ്റിലൂടെയാണ് നാം ഇന്ത്യക്കാര്‍ ഐപാഡ് സംഘടിപ്പിച്ചിരുന്നതത്രെ. എന്നാല്‍ തന്നെ ഇന്ത്യന്‍ ഭാഷകള്‍ ഒന്നും തന്നെ ഇതില്‍ വായിക്കാന്‍ സാധ്യമായിരുന്നില്ല. ഇപ്പോള്‍ അതിനൊക്കെ പരിഹാരമായിരിക്കുന്നു. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഐപാഡില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമേയുള്ളൂ. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യാനാവുമെന്ന് സിജു പറഞ്ഞു. ഇതിന്റെ വൈഫൈ വേര്‍ഷന്റെ വില 26000 മുതല്‍ 33000 രൂപ വരെ. വൈഫൈയും ത്രീജിയുമുള്ള പതിപ്പിന് വില 33000 മുതല്‍ 44000 വരെ. രണ്ട് പതിപ്പുകളിലും 16 ജിബി, 32 ജിബി, 64 ജിബി മോഡലുകള്‍ ലഭ്യമാണ്. വിനീതനായ കോര്‍ക്കറസിന് ആപ്പിളിനോട് പണ്ടേ താല്‍പര്യമില്ലാത്തതിനാല്‍ ഐപാഡിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് സമയം കളയേണ്ടെന്നാണ് തീരുമാനിച്ചത്. അതേസമയം ഐപാഡിന്റെ രംഗപ്രവേശത്തോടെ സാംസംഗിന്റെ ഗാലക്സി ടാബിന് ഒറ്റയടിക്ക് മുവ്വായിരം രൂപ കുറഞ്ഞുവെന്നതിന് നാം ആപ്പിളിനോട് കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ഗാലക്സി ടാബിന്റെ വില ഇരുപത്തെണ്ണായിരം രൂപ.&lt;br /&gt;&lt;br /&gt;അടുത്ത ഏതാനും മാസങ്ങള്‍ക്കകം ടാബ്ലെറ്റ് പിസികളുടെ വന്‍ നിര തന്നെയാണ് നമ്മെത്തേടിയെത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നൂ. വരട്ടെ, എല്ലാ ടാബ്ലെറ്റ് പിസികള്‍ക്കും ഇന്ത്യന്‍ വിപണിയിലേക്ക് ഹാര്‍ദ്ദവമായ സ്വാഗതം. വില ഇനിയും കുറയട്ടെ, അങ്ങനെ പെട്ടെന്ന് കാല്‍ലക്ഷം രുപയ്ക്ക് താഴെ വരട്ടെ. അപ്പോള്‍ ഒരെണ്ണം വാങ്ങിക്കാം എന്നാണ് ഇപ്പോഴത്തെ തീരുമാനം. ഇനി ആറ് മാസം കൂടി കാത്തിരുന്നാലോ, വില ഇരുപതിനായിരം രൂപക്ക് താഴെ വരുമെന്ന് ഉറപ്പ്.&lt;br /&gt;&lt;br /&gt;അമേരിക്കയിലെ ലെസ് വെഗാസില്‍ ജനുവരിയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രേണിക് ഷോയില്‍ വ്യത്യസ്ത കമ്പനികളുടെതായി ഈ ഇനത്തിലെ എണ്‍പതിലേറെ ടാബ്ലെറ്റ് പിസികള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവയില്‍ ചിലതിനൊക്കെ പ്രദര്‍ശന നഗരിയുടെ ഷട്ടര്‍ താഴ്ത്തുന്നത് വരെ മാത്രമേ ആയുസ്സ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും വിലയിരുത്തപ്പെട്ടിരുന്നു.&lt;br /&gt;&lt;br /&gt;ടാബ്ലെറ്റ് പിസിയുടെ സ്ക്രീനിന്റെ വലുപ്പമാണ് മറ്റൊരു വിഷയം. ഐപഡിന്റെ സ്ക്രീനിന് 10 ഇഞ്ചാണ് വ്യാസം. അതേസമയം സാംസംഗിന്റെ ഗാലക്സി ടാബിന്റേത് 7 ഇഞ്ചും. രണ്ടും ഇതിനകം വിപണിയില്‍ സ്വീകാര്യത നേടിയിരിക്കയാണ്. അതിനാല്‍ തന്നെ 7 ഇഞ്ച് മുതല്‍ പത്ത് ഇഞ്ച് വരെ വ്യാസമുള്ള ടാബ്ലെറ്റ് പിസികളായിരിക്കും വിപണിയിലെത്തുക. സ്ക്രീന്‍ 7 ഇഞ്ച് വേണോ 10 ഇഞ്ച് വേണോ എന്നത് ഓരോരുത്തരുടെയും താല്‍പര്യത്തിനസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. പത്ത് ഇഞ്ച് സ്ക്രീനാണെങ്കില്‍ ഭാരം 500 ഗ്രാമിന് മുകളിലായിരിക്കും. സ്ക്രീന്‍ വലുപ്പം 7 ഇഞ്ചാണെങ്കില്‍ ഭാരം ഏതാണ്ട് 400 ഗ്രാമിന് താഴെയും. കോര്‍ക്കറസ് തിരഞ്ഞെടുക്കുന്നത് ഇതില്‍ രണ്ടാമത്തേതായിരിക്കും. കാരണം നമുക്ക് ഇനി ഇരുന്നും കിടന്നും ബസ്സിലും ട്രയിനിലുമൊക്കെ ഇപയോഗിക്കാന്‍ ഭാരം കുറഞ്ഞൊരു പിസിയാണല്ലോ വേണ്ടത്. ബ്ളാക്ക്ബെറിയുടെ പ്ളേബുക്ക് എന്ന ടാബ്ലെറ്റ് പിസിയുടെ സ്ക്രീനിന്റെ വലുപ്പവും ഏഴ് ഇഞ്ച് തന്നെ.&lt;br /&gt;&lt;br /&gt;ഈ ലേഖനം തയ്യാറാക്കുമ്പോഴാണ് മറ്റൊരു വാര്‍ത്ത കോര്‍ക്കറസിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മിന്നിത്തെളിഞ്ഞത്. അതായത് പ്രമുഖ തായ്വാന്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയും ടാബ്ലെറ്റ് പിസിയുമായി രംഗത്തെത്തുന്നു. 7 ഇഞ്ച് സ്ക്രീന്‍. 32 ജിഗാബയ്റ്റ് ഇന്റേര്‍ണല്‍ മെമ്മറി, ഭാരം 415 ഗ്രാം. ഒഠഇ എഹ്യലൃ മേയഹല എന്നാണ് ഇതിന്റെ പേര്. നല്ല വാര്‍ത്ത തന്നെ. ഏറെ വര്‍ഷങ്ങളായി കോര്‍ക്കറസ് ഉപയോഗിക്കുന്നത് എച്ച്.ടി.സി കമ്പനിയുടെ സ്മാര്‍ട്ട് ഫോണ്‍ ഇനത്തില്‍ പെട്ട മൊബൈല്‍ ഹാന്‍ഡ് സെറ്റുകളാണ്. അതിനാല്‍ തന്നെ ഈ കമ്പനിയോട് ഏതോ വിധത്തില്‍ ഒരു മാനസികമായ അടുപ്പം തോന്നുന്നു. വാര്‍ത്ത വായിച്ച ഉടനെ അതാ കടന്നു വരുന്ന മറ്റൊരു വിവരം. സാംസംഗ് കമ്പനി തങ്ങളുടെ ഗാലക്സി ടാബിന്റെ പുതിയ പതിപ്പ് വിപണിയിലിറക്കുന്നുവത്രെ. ഇത്തവണ സ്ക്രീന്‍ സൈസ് 10 ഇഞ്ചാണ്. എന്നാല്‍ അതുവേണ്ട എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഇതാ അടുത്ത വാര്‍ത്ത വരുന്നു. ഗാലക്സി ടാബിന്റെ പുതിയ പതിപ്പ് 7 ഇഞ്ച് സ്ക്രീന്‍ സൈസിലും ഇറക്കുന്നുവെന്നാണത്. ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 3.0.    &lt;br /&gt;&lt;br /&gt;ടാബ്ലെറ്റ് പിസികള്‍ക്കായി ഗൂഗിള്‍ പ്രത്യേകം അവതരപ്പിക്കുന്ന ഓപറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ് 3.0. 'ഹണികോംബ്' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇതുപയോഗിച്ച് ആദ്യമെത്തുന്ന ടാബ്ലെറ്റ് പിസി മോട്ടറോളയുടെ 'ക്സൂം' (Xoom) ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പിന്നെ അതാ കടന്നു വരുന്നു, ആന്‍ഡ്രോയിഡ് 3.0 ഉപയോഗിക്കുന്ന ടാബ്ലെറ്റ് പിസികളുടെ പുതിയൊരു നിര. വളരെ പെട്ടെന്നാണ് ഈ രംഗത്ത്് മാറ്റങ്ങളും പുരോഗതിയും നടക്കുന്നത്. ഇനി നാളെ ഏതൊക്കെ സവിശേഷതകളുമായി ഏതൊക്കെ ടാബ്ലെറ്റ് പിസികളാണെത്തുന്നതെന്ന് ഒട്ടും ഊഹിക്കാനാവില്ല. ഈ ഓപറേറ്റിംഗ് സിസ്റ്റം നിസ്സാരക്കാരനല്ല. ഇതിലൂടെ ആപ്പിള്‍ കമ്പനിയുടെ ഐപാഡിനെ അതിജയിക്കാന്‍ ഇതര ടാബ്ലെറ്റ് പിസികള്‍ക്ക് സാധ്യമാകുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. എല്‍.ജിയുടെ ജി-സ്ളേറ്റ്, ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത തോഷിബയുടെ പുതിയ ടാബ്ലെറ്റ് എന്നിവയൊക്കെ ഇതിലുള്‍പ്പെടുന്നു. ഇനിയിതാ വരുന്ന വേറെയും കുറെ ഉഗ്രന്‍മാര്‍. ലെനോവയുടെ ടാബ്ലെറ്റ് പിസി, ഡെല്‍ കമ്പനിയുടെ സ്ട്രീക്, എച്ച്.പിയുടെ ടാബ്, ഇന്ത്യന്‍ കമ്പനിയുടെ ആദം... അങ്ങനെ പട്ടിക നീണ്ടു പോവുന്നു.&lt;br /&gt;&lt;br /&gt;ആന്‍ഡ്രോയിഡ് ഫോണിലും ടാബ്ലെറ്റ് പിസികളിലും പ്രവര്‍ത്തിപ്പിക്കാനുള്ള വ്യത്യസ്ത ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ക്കായി ഗൂഗിള്‍ സജ്ജമാക്കിയ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ ഇതിനകം ഒരുലക്ഷത്തിലേറെ ആപ്ളിക്കേഷനുകള്‍ ലഭ്യമാണ്. നേരത്തെ ഹാന്‍ഡ്സെറ്റ് ഉപയോഗിച്ചായിരുന്നു സോഫ്റ്റ്വെയര്‍ സെര്‍ച്ച് ചെയ്തിരുന്നത്. ഇപ്പോള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വെബിലും ലഭ്യമായിരിക്കുന്നു. വെബില്‍ നാം സെലക്റ്റ് ചെയ്യുന്ന സോഫ്റ്റ്വെയര്‍ നേരിട്ട് ഹാന്‍സെറ്റിലേക്ക് ഡൌണ്‍ലോഡ് ചെയ്യാനാവും.&lt;br /&gt;&lt;br /&gt;അപ്പോള്‍ നാം ഏത് ടാബ്ലെറ്റ് പിസി തിരഞ്ഞെടുക്കണം. അത് പറഞ്ഞില്ലല്ലോ. അതുതന്നെയാണ് കോര്‍ക്കറസിന്റെയും മുമ്പിലുള്ള പ്രശ്നം. ടാബ്ലെറ്റ് പിസികളുടെ വരവിന്റെ ആദ്യ ഘട്ടമായതിനാല്‍ ഇതൊരു കുഴഞ്ഞ പ്രശ്നം തന്നെ. സ്ക്രീന്‍ സൈസ് ഏഴ് ഇഞ്ച് വേണോ പത്ത് ഇഞ്ച് വേണോ? അത് ഓരോരുത്തരും തീരുമാനിക്കണം.&lt;br /&gt;&lt;br /&gt;ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഹണികോംബ് തന്നെയാവട്ടെ. അത് പ്രത്യേകം ഉറപ്പുവരുത്തണം. അതല്ലെങ്കില്‍ പിന്നീട് ഹണികോംബിലേക്ക് അപ്ഗ്രഡേഷന്‍ സാധ്യമാണോ എന്നും ഉറപ്പു വരുത്തുക. നിലവിലെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ മലയാളം യൂണികോഡ് സപ്പോര്‍ട്ട് ചെയ്യുന്നില്ല. മലയാളികളായ നമ്മെസ്സംബന്ധിച്ചേടത്തോളം അതില്ലെങ്കില്‍ ഇത്തരമൊരു ഉപകരണം അനാവശ്യമാണ്. അതിനാല്‍ നിങ്ങള്‍ വാങ്ങുന്ന സിസ്റ്റം മലയാളം സപ്പോര്‍ട്ട് ചെയ്യുന്നുവോ എന്ന് ഉറപ്പ് വരുത്തണം. യാത്രയിലും മറ്റും മലയാളം പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കാന്‍, മലയാളം ഇ-ബുക്കുകള്‍ വായിക്കാന്‍, മലയാളം ബ്ളോഗുകള്‍ സന്ദര്‍ശിക്കാന്‍... ഇത്തരമൊരു സൌകര്യം ടാബ്ലെറ്റ് പിസിയില്‍ ലഭ്യമല്ലെങ്കില്‍ അത് തികച്ചും വേസ്റ്റ് തന്നെ. അതുകൊണ്ട് മലയാളം സപ്പോര്‍ട്ട് ചെയ്യാത്ത ടാബ്ലെറ്റ് പിസി വാങ്ങരുതെന്നാണ് കോര്‍ക്കറസിന്റെ വിനീതമായ നിര്‍ദ്ദേശം. ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പുകളില്‍ ഇതിന് സൌകര്യമുണ്ടായിരിക്കുമെന്നാണറിയുന്നത്.&lt;br /&gt;&lt;br /&gt;സാംസംഗ് വേണോ ഐപാഡ് വേണോ? ഡെല്‍ വേണോ ലെനോവ വേണോ? അതോ എച്ച്.ടി.സി വേണോ? പോക്കറ്റിലെ കാശിന്റെ ലഭ്യതയനുസരിച്ച് മെമ്മറി കപ്പാസിറ്റിയും ഇതര സ്പെസിഫിക്കേഷനുകളും കൂട്ടാം. ഇന്ന് വാങ്ങിക്കേണമോ അതോ അടുത്ത മാസം വാങ്ങിക്കേണമോ? വൈകുന്നതിനനുസരിച്ച് വില കുറയും. ടെക്നോളജിയില്‍ മേ•യും കൈവരിക്കും. ഇപ്പോഴത്തെ പോക്ക് അങ്ങനെയാണ്. ഇനി ഉടന്‍ തന്നെ വാങ്ങുകയാണെങ്കില്‍ കോര്‍ക്കറസ് തിരഞ്ഞെടുക്കുക സാംസംഗിന്റെ ഗാലക്സി ടാബ് തന്നെയായിരിക്കും. മാര്‍ച്ച് മാസം കഴിഞ്ഞ് വാങ്ങിച്ചാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. പുതിയ കമ്പനികളും മോഡലുകളും കൂടി വിപണിയിലെത്തട്ടെ. അതിനാല്‍ ടാബ്ലെറ്റ് പിസി വാങ്ങിക്കാന്‍ ഒന്ന് രണ്ട് മാസം കൂടി നമുക്ക് കാത്തിരിക്കാം. അല്ലേ.&lt;br /&gt;&lt;div style="text-align: center;"&gt;================&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-2442993351798657553?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/2442993351798657553/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2011/03/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/2442993351798657553'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/2442993351798657553'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2011/03/blog-post.html' title='ടാബ്ലെറ്റ് പിസി - ഏത് മോഡല്‍?'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-baK26hOTS_s/TXJKdg1LxvI/AAAAAAAAAFE/rmn5PtvN7P0/s72-c/internet3.603270.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-7168725097278531337</id><published>2011-02-02T20:41:00.003+05:30</published><updated>2011-02-02T21:00:44.223+05:30</updated><title type='text'>ഇനി ടാബ്ലെറ്റ് പിസികളുടെ കാലം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/__hOaWLSCOtk/TUl1voWps6I/AAAAAAAAAE0/cSz95o4AkcA/s1600/samsung_galaxy_tab1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 144px;" src="http://3.bp.blogspot.com/__hOaWLSCOtk/TUl1voWps6I/AAAAAAAAAE0/cSz95o4AkcA/s200/samsung_galaxy_tab1.jpg" border="0" alt="" id="BLOGGER_PHOTO_ID_5569111875367056290" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;i&gt;&lt;b&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, 2011 ഫെബ്രുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/b&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  &gt;&lt;b&gt;പുസ്തകവും&lt;/b&gt;&lt;/span&gt; ദിനപത്രങ്ങളുമൊക്കെ നമുക്ക് ഇരുന്നും കിടന്നും നടന്നും ബസ്സിലും ട്രയിനിലുമൊക്കെ വായിക്കാനാവും. കമ്പ്യൂട്ടര്‍ സ്ക്രീനിന് ഈ സൌകര്യമില്ലല്ലോ. അതിനാല്‍ പഴയ രീതിയിലെ ആ വായന തന്നെ മതി, നിങ്ങളുടെ ഇ-വായനയൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ല. പരമ്പരാഗത രീതിയിലെ പുസ്തക വായനയില്‍ നിന്ന് ഡിജിറ്റല്‍ വായനയിലേക്ക് മാറുന്നത് സംബന്ധിച്ച ചര്‍ച്ചകളില്‍ നാം കേട്ടുകൊണ്ടിരിക്കുന്ന വാദം ഏറെക്കുറെ ഇങ്ങനെയാണല്ലോ. എന്നാല്‍ ഇനി മുതല്‍ ഇത്തരം വാദങ്ങളൊക്കെ വെറും മുരട്ടുവാദങ്ങളായി മാറുകയാണെന്നാണ് വിനീതനായ കോര്‍ക്കറസിന്റെ അഭിപ്രായം. പുസ്തകങ്ങള്‍ നല്‍കിയിരുന്ന അതേസൌകര്യം കമ്പ്യുട്ടറിലുടെയും നമുക്ക് ലഭിക്കുന്നു. ഇ-വായനാ രംഗത്ത് മാത്രമല്ല കമ്പ്യൂട്ടിംഗ് രംഗത്ത് തന്നെ വലിയ പ്രതീക്ഷകളും സൌകര്യങ്ങളും നല്‍കിക്കൊണ്ട് ഇതാ ടാബ്ലെറ്റ് പിസികള്‍ കടന്നുവരവായി. കമ്പ്യുട്ടര്‍ ഉപയോഗത്തിനു പുറമെ യാത്രകളില്‍ പുസ്തകമായി ഉപയോഗിക്കാം. ടി.വി കാണാം. നിങ്ങളൂടെ വഴികാട്ടിയും ഇതുതന്നെ.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സ്വീകരണ മുറിയില്‍ നിങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനുണ്ടല്ലോ, അത് ഇനി മുമ്പത്തേതുപോലെ പ്രയോജനപ്പെട്ടെന്ന് വരില്ല. വീട്ടിലെ ഓഫീസ് മുറിയിലോ നിങ്ങളുടെ ബെഡ്റൂമിലോ സ്ഥാപിച്ചിരിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറും അങ്ങനെത്തന്നെ. ലാപ്ടോപ്, നോട്ട്ബുക്ക്, നെറ്റ്ബുക്ക് എന്നിങ്ങനെ പല ഓമനപ്പേരുകളിലറിയപ്പെടുന്ന ചെറിയ കമ്പ്യൂട്ടറുകളുടെ അവസ്ഥയും ഇതുതന്നെ. ഇതൊക്കെ വലിയ അസൌകര്യമായി മാറുന്ന കാലം അത്ര വിദൂരത്തൊന്നുമല്ല. പകരം ഒരു പുസ്തകത്തെപ്പോലെ എപ്പോഴും എവിടെയും ഉപയോഗിക്കാവുന്ന രീതിയിലെ കമ്പ്യൂട്ടറുകള്‍ ഇനി നമ്മുടെ സഹചാരികളായി മാറുകയാണ്.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ടാബ്ലെറ്റ് പിസികളെക്കുറിച്ചാണ് പറയുന്നത്. അവ വിപണി കൈയ്യടക്കാനുള്ള ഒരുക്കത്തിലാണ്. ആപ്പിള്‍ കമ്പനിയുടെ രണ്ടാം തലമുറ ഐപാഡ്, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ 7 എന്ന മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി ടാബ്ലെറ്റുകള്‍.. അങ്ങനെ ടാബ്ലെറ്റ് കമ്പ്യുട്ടറിന്റെ വിപണി സജീവമാവുകയാണ്. പുതിയ വര്‍ഷം ടാബ്ലെറ്റ് പിസികളുടേതായിരിക്കുമെന്നാണ് നിരീക്ഷണം. മോട്ടറോളാ കമ്പനി പുറത്തിറക്കിയ സൂം (Xoom), സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് പ്രശസ്തരായ ബ്ലാക്ക്ബറിയുടെ പ്ലേബുക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍, ലെനോവോ കമ്പനിയുടെ U1 Hybrid ടാബ്ലെറ്റ്, ഡെല്‍ കമ്പനിയുടെ സ്ട്രീക്, സാംസംഗിന്റെ ഗാലക്സി ടാബ്... ടാബ്ലെറ്റ് പിസികളുടെ നിര അനുദിനം വളരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആപ്പിളിന്റെ ഐപാഡിനെക്കാള്‍ വലുപ്പത്തില്‍ കുറവാണ് സാംസംഗിന്റെ ടാബ്ലെറ്റ് പിസിയായ ഗാലക്സി ടാബ്. ഏഴ് ഇഞ്ച് വ്യാസത്തിലുള്ള സ്ക്രീന്‍. വീഡിയോ കോണ്‍ഫറന്‍സിന് സൌകര്യമൊരുക്കുന്ന തരത്തില്‍ മുന്‍വശത്തും പിന്‍വശത്തുമായി രണ്ട് ക്യാമറകള്‍. പിസിയിലെ മൈക്രോഫോണ്‍ ഉപയോഗിച്ചോ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ചോ സാധ്യമാക്കാവുന്ന മൊബൈല്‍ ഫോണ്‍ സംവിധാനം. ഐപാഡിന്റെ ശക്തനായ എതിരാളിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഐപാഡിനെക്കാള്‍ ഒട്ടേറെ സവിശേഷതകളും ഇതുള്‍ക്കൊള്ളുന്നു. ആന്‍ഡ്രോയിഡ് 2.2 സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ സ്ക്രീന്‍ റെസല്യൂഷന്‍ 1024x600 പിക്സലാണ്. വിത്യസ്ത ആവശ്യങ്ങള്‍ക്കുതകുന്ന ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ ലഭ്യമാക്കാനായി 'സാംസംഗ് ആപ്സ് മാര്‍ക്കറ്റും' സജ്ജമാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്നാല്‍ ഏഴ് ഇഞ്ച് വ്യാസത്തിലുള്ള സ്ക്രീന്‍ ഉപയോക്താക്കള്‍ എങ്ങനെ സ്വീകരിക്കുമെന്ന് വ്യക്തമല്ല. മൊബൈല്‍ ഫോണിന്റെ ഒതുക്കം ഇതിനില്ല. വലുപ്പത്തില്‍ അല്‍പം കൂടുതല്‍. അതേസമയം നമുക്ക് സുപരിചിതവും കണ്ണിന് ആശ്വാസം പകരുകയും ചെയ്യുന്ന കമ്പ്യുട്ടര്‍ സ്ക്രീനിന്റെ വലുപ്പവുമില്ല. ഈ പ്രശ്നം ടാബ്ലെറ്റ് പിസികളുടെ വിപണിയെ  എത്രത്തോളം ബാധിക്കുമെന്ന് കാലം തന്നെ തെളിയിക്കേണ്ടി വരും. പത്ത് ഇഞ്ച് വ്യാസമുള്ള സ്ക്രീന്‍ എന്നത് ഏറെക്കുറെ സ്വീകാര്യമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇനത്തിലെ ടാബ്ലെറ്റ് പിസികളും രംഗത്ത് വരുന്നുണ്ട്.   &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ടാബ്ലെറ്റ് പിസികളില്‍ ലഭ്യമായ ഇ^റീഡര്‍ ഇലക്ട്രോണിക് വായന സുഗമമാക്കുന്നു. ഗാലക്സി ടാബിലൂടെ ലഭ്യമാക്കാവുന്ന സാംസംഗിന്റെ 'റീഡര്‍ ഹബ്ബ്' വലിയൊരു ഡിജിറ്റല്‍ ലൈബ്രറകളിലേക്കുള്ള തുറന്ന കവാടം തന്നെയാണ്. അതോടൊപ്പം ഡിജിറ്റല്‍ ഫിലിമുകളും വീഡിയോകളും ഡൌണ്‍ലോഡ് ചെയ്യാവുന്ന 'മീഡിയാ ഹബ്ബ്', സംഗീതത്തിനായുള്ള 'മ്യൂസിക് ഹബ്ബ്' എന്നിവയും ഗാലക്സി ടാബിനെ ആകര്‍ഷകമാക്കുന്നു. ടാബ്ലെറ്റ് പിസികളുടെ കൂട്ടത്തിലേക്ക് തോഷിബ കമ്പനി പുറത്തിറക്കിയ കമ്പ്യുട്ടറാണ് ഫോളിയോ (Folio 100). 1024x600 റെസല്യൂഷനോടു കൂടിയ 10.1 ഇഞ്ച് സ്ക്രീനാണ് ഇതിന്റെ സവിശേഷത. ഓപറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് 2.2. സാംസംഗ് തങ്ങളുടെ ഗാലക്സി ടാബ് പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് ഫോളിയോയും രംഗത്തെത്തിയത്. ഈ ഭീമന്‍ കമ്പനികളോടുള്ള മല്‍സരത്തില്‍ ഒരു കൈ നോക്കാനായി ഇന്ത്യയുടെ ആദം (Adam) ടാബ്ലെറ്റ് പിസിയും രംഗത്തെത്തുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'നാഷണല്‍ ഇങ്ക് ഡിസൈന്‍ ലാബ്സ്'എന്ന കമ്പനിയാണ് ഇതിന് രൂപകല്‍പന നല്‍കിയിരിക്കുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സാധാരണ പേഴ്സണല്‍ കമ്പ്യുട്ടറിലുപയോഗിക്കുന്ന സോഫ്റ്റുവെയറുകള്‍ മിക്കവയും ടാബ്ലെറ്റ് പിസിയിലും പ്രവര്‍ത്തിക്കുന്നു. പ്രധാനമായും ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പ്യുട്ടറുകള്‍ക്കാവശ്യമായ ഏതിനം സോഫ്റ്റ്വെയറും ഗൂഗിള്‍ മാര്‍ക്കറ്റിലൂടെ ലഭ്യമാക്കാമെന്നത് ഇവയുടെ ആകര്‍ഷകത്വമാണ്. ഈ സോഫ്റ്റ്വെയറുകള്‍ മിക്കവയും സൌജന്യമാണെന്നതും ശ്രദ്ധേയമാണ്. പ്രോഗ്രാമിംഗില്‍ വലിയ പ്രാവീണ്യമില്ലാത്തവര്‍ക്ക് പോലും ടാബ്ലെറ്റ് പിസികള്‍ക്ക് വേണ്ടിയുള്ള സോഫ്റ്റ്വെയര്‍ വികസിപ്പിക്കാവുന്നതാണ്.   &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പേഴ്സണല്‍ കമ്പ്യൂട്ടറിന് തുടക്കും കുറിച്ചതുപോലെത്തന്നെ ആപ്പിള്‍ തങ്ങളുടെ ഐപാഡിലൂടെ ടാബ്ലെറ്റ് പിസിക്കും തുടക്കം കുറിച്ചു. തുടര്‍ന്ന് ഇതര കമ്പനികളും അതേറ്റെടുത്തു. അതേസമയം ആപ്പിള്‍ അന്നും ഇന്നും ആപ്പിള്‍ തന്നെ.  ആപ്പിളിന്റെ പിസി വേറിട്ടു നില്‍ക്കുന്നതുപോലെ അവരുടെ ഐപാഡും വേറിട്ട് നില്‍ക്കുന്നു. സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാനാവില്ലെന്നത് ആപ്പിള്‍ ഉപകരണങ്ങളുടെ ഏക്കാലത്തെയും പ്രത്യേകതയാണല്ലോ. വിലയുടെ കാര്യത്തില്‍ ഇതര കമ്പനികളും ഇപ്പോള്‍ ആപ്പിളിനെ പിന്തുടരുന്നണ്ട്. എന്നാല്‍ വിപണിയില്‍ മല്‍സരം മുറുകുന്നതോടെ ടാബ്ലെറ്റ് പിസികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായ വിലയില്‍ ലഭ്യമാകുമെന്നുതന്നെയാണ് പ്രതീക്ഷ. കാര്യങ്ങള്‍ ഇങ്ങനെ മുന്നേറുമ്പോള്‍ കുട്ടികള്‍ മുമ്പ് സ്ലേറ്റ് ഉപയോഗിച്ചിരുന്ന സ്ഥാനം ഇനി ടാബ്ലെറ്റ് പിസി കൈയ്യടക്കുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യം.   &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതൊക്കെയാണെങ്കിലും ആപ്പിളിന്റെ ഐപാഡിന് വിലക്കൂടുതാലണെന്നത് അതിന്റെ ജനപ്രീതിക്ക് തടസ്സമായിട്ടില്ലെന്നതാണ് വാസ്തവം. കാരണം പോയ വര്‍ഷം ഇരുപത് ദശലക്ഷം (രണ്ട് കോടി) ഐപാഡാണ് വിറ്റഴിഞ്ഞതത്രെ. ഈ വര്‍ഷം അത് 50^55 ദശലക്ഷമായി വര്‍ദ്ധിക്കുമെന്നാണ് കമ്പനി കണക്കു കൂട്ടുന്നത്. മൈക്രോസോഫ്റ്റ്, സാംസംഗ്, മോട്ടറോള, എല്‍.ജി, സോണി തുടങ്ങിയ ഭീമന്‍ കമ്പനികളും ഈ മേഖല ഉന്നം വെക്കുമ്പോള്‍ ഈ വര്‍ഷം ടാബ്ലെറ്റ് പീസിയുടെ വിപണി പൊടിപൊടിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് ഊഹിക്കാം. ഈ രീതിയില്‍ ഇരുപതിലേറെ പ്രമുഖ കമ്പനികള്‍ ടാബ്ലെറ്റ് പിസിയുമായി ഉടന്‍ രംഗത്തെത്തുമെന്നും വിദഗ്ധര്‍ നിരീക്ഷിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ടാബ്ലെറ്റ് പിസികള്‍ക്കായുള്ള ആന്‍ഡ്രോയിഡിന്റെ പ്രത്യേക പതിപ്പായ 'ഹണികോംമു'മായിട്ടാണ് മോട്ടറോള തങ്ങളുടെ 'ഒളിംപസ്' രംഗത്തിറക്കുന്നത്. സാംസംഗാകട്ടെ ഏറെ കൊട്ടി ഘോഷിച്ചുകൊണ്ടാണ് തങ്ങളുടെ 'ഗാലക്സി ടാബ്' ഈയ്യിടെ പുറത്തിറക്കിയത്. കഴിഞ്ഞ ഒക്ടോബര്‍ മധ്യത്തില്‍ പുറത്തിറക്കി രണ്ട് മാസത്തിനകം പത്ത് ലക്ഷം സെറ്റുകള്‍ വിപണണം നടത്താന്‍ കമ്പനിക്ക് സാധിച്ചുവെന്നാണ് കണക്ക്. ഇപ്പോള്‍ കൂടുതല്‍ സവിശേഷതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഗാലക്സി രംഗത്തെത്തുന്നത്. ബ്ലാക്ക്ബെറിയുടെ പ്ലേബുക്കുകള്‍ മാര്‍ച്ചില്‍ വിപണിയിലെത്തുന്നതോടെ മല്‍സരം മുറുകുമെന്ന്തന്നെ കണക്കാക്കാം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സ്വീകരണ മുറിയിലെ ടി.വി ഇനി അസൌകര്യമായി മാറുമെന്ന് സൂചിപ്പിച്ചല്ലോ. ഇനി കിടന്നും ഇരുന്നും ബസ്സിലും ട്രയിനിലുമൊക്കെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാം, ഇ^വായന നടത്താം, യൂട്യൂബ് വീഡിയോകള്‍ കാണാം, ടെലിവിഷന്‍ പരിപാടികള്‍ കാണാം... അതാണ് ടാബ്ലെറ്റ് പിസി. ഉപകരണം പുറത്തിറക്കുന്നതോടെ അതിന്റെ വ്യത്യസ്ത ഉപയോഗങ്ങള്‍ക്കും സംവിധാനമൊരുക്കുകയാണ് ടെക്നോളജി ലോകം. നേരത്തെ ഐപോഡിന് വേണ്ടി ഐട്യൂണ്‍ രംഗത്തവതരിപ്പിച്ച ആപ്പിള്‍ ഇപ്പോള്‍ ഐപാഡിന് വേണ്ടി ആപ്പിള്‍ ടി.വിയും രംഗത്തിറക്കിയിരിക്കയാണ്. എല്‍.ജി പോലുള്ള ഭീമന്‍ കമ്പനികളും സമാന രീതിയിലുള്ള സേവനം കാഴ്ചവെക്കാനുള്ള തയ്യാറെടുപ്പു നടത്തുകയാണ്. ടാബ്ലെറ്റ് പിസിയിലും മറ്റും ഉപയോഗിക്കുന്ന വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷനുപയോഗിച്ച് ലഭ്യമാക്കാവുന്ന ടെലിവിഷന്‍ ചാനലുകളും പ്രോഗ്രാമുകളും ഈ വര്‍ഷത്തോടെ വ്യാപകമാവുമെന്നാണ് പ്രതീക്ഷ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പരിമിതികള്‍ പലതുമുണ്ട്. ബാറ്ററി ബാക്കപ്പാണ് ഒരു പ്രശ്നം. 7-8 മണിക്കൂര്‍ വരെ തുടര്‍ച്ചയായി വീഡിയോ കാണാന്‍ ഇപ്പോഴത്തെ ടാബ്ലെറ്റ് പിസികളിലൂടെ സാധ്യമാണ്. ബാറ്ററി ദൈര്‍ഘ്യം ഇനിയും കൂട്ടാനുള്ള ഗവേഷണങ്ങളും നടക്കുന്നുണ്ട്. തുടക്കത്തിലായതുകൊണ്ട് വിലക്കൂടുതല്‍ വലിയൊരു പ്രശ്നമാണ്. അതുപോലെ ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ മലയാളം ഭാഷയുടെ ലഭ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ ടാബ്ലെറ്റ് പീസി വാങ്ങുന്നതു സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കേണ്ടെന്നാണ് കോര്‍ക്കറസിന്റെ നിര്‍ദ്ദേശം. ഒരു 5-6 മാസം കൂടി കാത്തിരിക്കുക. വില ഗണ്യമായി കുറയുക തന്നെ ചെയ്യും. ഇത്തരം പരിമിതികളൊക്കെ ഉണ്ടെങ്കിലും ടാബ്ലെറ്റ് പിസികള്‍ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കടന്നുവരികയാണ്. വിപണിയില്‍ ആര് മുന്നേറുമെന്നതാണ് ഇനി അറിയാനുള്ളത്, വില എത്രത്തോളം താഴുമെന്നും.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;===============================&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-7168725097278531337?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/7168725097278531337/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2011/02/blog-post.html#comment-form' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/7168725097278531337'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/7168725097278531337'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2011/02/blog-post.html' title='ഇനി ടാബ്ലെറ്റ് പിസികളുടെ കാലം'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/__hOaWLSCOtk/TUl1voWps6I/AAAAAAAAAE0/cSz95o4AkcA/s72-c/samsung_galaxy_tab1.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-1237625942973614203</id><published>2010-12-10T08:38:00.002+05:30</published><updated>2010-12-10T08:44:37.664+05:30</updated><title type='text'>തരംഗമാകുന്ന ആന്‍ഡ്രോയിഡ്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/__hOaWLSCOtk/TQGa3vx6yiI/AAAAAAAAAEc/HzaCGTNpJg0/s1600/android_growth.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 199px; height: 199px;" src="http://4.bp.blogspot.com/__hOaWLSCOtk/TQGa3vx6yiI/AAAAAAAAAEc/HzaCGTNpJg0/s200/android_growth.jpg" border="0" alt="" id="BLOGGER_PHOTO_ID_5548886498406484514" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  &gt;&lt;b&gt;(ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2010 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/b&gt;&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  &gt;2010-ലെ&lt;/span&gt;&lt;/b&gt; ഏറ്റവും മികച്ചതും ജനപ്രീതി നേടിയതുമായ സോഫ്റ്റ്വെയര്‍ ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം നല്‍കാന്‍ കോര്‍ക്കറസിന് ഒട്ടും സങ്കോചമില്ല. ആന്‍ഡ്രോയിഡ് തന്നെ. ഇങ്ങനെ എഴുതുമ്പോള്‍ നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ തലയില്‍ ആന്‍ഡ്രോയിഡിന്റെ ആ പച്ച നിറത്തിലുള്ള ഭൂതം കയറിപ്പറ്റിയിരിക്കുന്നുവെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഇത് സ്വന്തമായ ഒരു കണ്ടുപിടിത്തമൊന്നുമല്ല. ടെക്നോളജി ലോകം ആ ദിശയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന. അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രചാരമുള്ള കമ്പ്യൂട്ടര്‍ മാഗസിനായ പി.സി. വേള്‍ഡ് 2010-ലെ ഏറ്റവും മികച്ച 100 സോഫ്റ്റ്വെയറുകളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഒന്നാം സ്ഥാനം ലഭിച്ചത് ആന്‍ഡ്രോയിഡിന്നായിരുന്നു. ശക്തമായ ആപ്ലിക്കേഷന്‍, അത്യന്തം ആകര്‍ഷകമായ ഇന്റര്‍ഫെയ്സ്, ഉപയോക്താവിന്റെ താല്‍പര്യമനുസരിച്ച് മികച്ച പേഴ്സനലൈസേഷന്‍ സൌകര്യം തുടങ്ങിയവയൊക്കെയാണ് ഇതിന്റെ സവിശേഷതകളായി പി.സി. വേള്‍ഡ് എടുത്തുപറയുന്നത്. ഏറ്റവും നല്ല മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഏതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ഇയ്യിടെ ഒരു അഭിപ്രായ സര്‍വേ നടത്തിയപ്പോള്‍ പങ്കെടുത്ത തൊണ്ണൂറ്റേഴ് ശതമാനം പേരും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനാണ് വോട്ട് ചെയ്തത്. സര്‍വേയില്‍ പങ്കെടുത്തവരുടെ എണ്ണം എട്ട് ലക്ഷത്തി മുപ്പത്തയ്യായിരമാണെന്നറിയുമ്പോഴാണ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആന്‍ഡ്രോയിഡിന്റെ ജനപ്രീതി നാം മനസ്സിലാക്കുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ ഈ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റവുമായുള്ള അനുഭവങ്ങള്‍ കഴിഞ്ഞ ലക്കം ഇന്‍ഫോ കൈരളിയില്‍ ഈ ലേഖകന്‍ എഴുതിയിരുന്നു. തുടര്‍ന്ന് കോര്‍ക്കറസിന്റെ അടുത്ത സുഹൃത്തും കൊച്ചി, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ടെക്നിക്കല്‍ മാനേജറുമായ വി.കെ. ആദര്‍ശ് സമാനമായ അനുഭവങ്ങള്‍ ടെലിഫോണിലൂടെ പങ്കുവക്കുകയുണ്ടായി. ആന്‍ഡ്രോയിഡ് ഫോണുകളുടെ വിവിധങ്ങളായ ഉപയോഗ തലങ്ങള്‍ സംബന്ധിച്ചാണ് അദ്ദേഹം ഏറെ വിശദീകരിച്ചത്. പിന്നീട്, ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി തന്നെ ആന്‍ഡ്രോയിഡ് ആസ്പദമാക്കിയുള്ളതാണെന്ന വിവരം മാനേജിംഗ് എഡിറ്ററും എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജുമായ സോജന്‍ ജോസ് അറിയിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി. ആന്‍ഡ്രോയിഡ് ഭൂതം മലയാളികള്‍ക്കിടയിലും സ്വാധീനമുറപ്പിച്ചു തുടങ്ങി എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. മൊബൈല്‍ മേഖലയില്‍ ആന്‍ഡ്രോയിഡിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ മുന്നേറ്റം കണക്കിലെടുത്ത് വീണ്ടും ഏതാനും കാര്യങ്ങള്‍ കൂടി എഴുതിപ്പോവുകയാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മൊബൈല്‍ ഫോണില്‍ ഇതുവരെ നാം ശീലിച്ച ഓപറേറ്റിംഗ് സിസ്റ്റങ്ങളെ അപേക്ഷിച്ച് ആന്‍ഡ്രോയിഡ് പുതിയൊരനുഭവം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സമീപഭാവിയില്‍ കമ്പ്യൂട്ടറിന്റെ ഓപറേറ്റിംഗ് സിസ്റ്റവും ആന്‍ഡ്രോയിഡായി മാറുമോ എന്നുപോലും ചര്‍ച്ച നടക്കുന്ന സമയമാണിത്. സിംബിയാനും വിന്‍ഡോസ് മൊബൈലുമെല്ലാം ആന്‍ഡ്രോയിഡിന് മുമ്പില്‍ നിഷ്പ്രഭമാവുകയാണ്. സാക്ഷാല്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് എന്ന കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റവും നവാഗതനായ ഈ ആന്‍ഡ്രോയിഡിന് മുമ്പില്‍ മുട്ടുമടക്കുമോ എന്നുപോലും ടെക്നോളജി ലോകം സംശയിക്കുന്നു. വിന്‍ഡോസിന്റെയും സിമ്പിയാന്റെയുമൊക്കെ പുരോഗതിയും ഉന്നമനവും ഏതാണ്ട് നിലച്ച അവസ്ഥയിലെത്തിയിരിക്കയാണ്. എക്സ്.പിക്ക് ശേഷം വിന്‍ഡോസിന് പുതിയ പതിപ്പുകള്‍ വന്നെങ്കിലും അവയിലൊന്നും അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും കണ്ടെത്താനാവില്ല. ഏറെ പ്രചാരത്തിലുള്ള മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റമായ സിമ്പിയാന്റെയും അവസ്ഥ ഇതുതന്നെ. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഏറെക്കുറെ ഒരൊറ്റ ഉപകരണമെന്ന നിലയിലേക്ക് ഒതുങ്ങിവരുന്ന അവസ്ഥായാണ് നാം കാണന്നത്. നോട്ട്ബുക്കിന് ശേഷം നെറ്റ്ബുക്കും ടാബ്ലെറ്റ് പി.സിയും ഐപാഡുമൊക്കെ ഇത്തരത്തിലെ പരിണാമ ദശകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ സമയത്താണ് പുതിയൊരു ബദലെന്ന നിലക്ക് ആന്‍ഡ്രോയിഡ് കടന്നുവരുന്നതെന്ന് നാം മനസ്സിലാക്കണം. അതും ഇന്റര്‍നെറ്റ് ലോകത്തെ അതികായന്‍മാരായ ഗൂഗിളിന്റെ പണിപ്പുരയില്‍ നിന്ന്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിള്‍ പണം കൊയ്യുന്നത് ടണ്‍കണക്കിനാണ്. ആന്‍ഡ്രോയിഡ് പുറത്തുവന്നതോടെ ലാഭത്തിന്റെ ഭാരം പിന്നെയും കൂടുകയാണത്രെ. മറ്റാരുമല്ല, ഗൂഗിള്‍ തന്നെയാണ് ഇത് പറയുന്നത്. ആന്റി റുബിന്‍ എന്ന പാവം സോഫ്റ്റ്യെവര്‍ വിദഗ്ധന്‍ വികസിപ്പിച്ച ആന്‍ഡ്രോയിഡിനെ 2005^ലാണ് ഗൂഗിള്‍ വിലകൊടുത്ത് സ്വന്തമാക്കിയത്. കച്ചവടമുറപ്പിക്കാന്‍ ഇദ്ദേഹത്തിന് നല്‍കിയ സംഖ്യ എത്രയെന്ന് പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും 50 ദശലക്ഷം ഡോളറാണെന്നാണ് കേള്‍വി. ഇപ്പോഴും ആന്‍ഡ്രോയിഡ് ഡെവലപ്മെന്റ് ടീമിന്റെ തലവന്‍ എന്ന നിലക്ക് ഗൂഗിളിന്റെ സ്റ്റാഫില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ തന്നെ മാസം തോറും ഒന്നോ രണ്ടോ കമ്പനികളെ സ്വന്തമാക്കുന്ന ഗൂഗിള്‍ ഇത്തരം കാര്യങ്ങളൊക്കെ തുറന്ന് പറയണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം. അതേതായാലും തങ്ങള്‍ക്ക് ഏറ്റവുമധികം ഗുണം ചെയ്തത് ആന്‍ഡ്രോയിഡ് കച്ചവടമായിരുന്നുവെന്ന് ഗൂഗിള്‍ ഇപ്പോള്‍ തുറന്നു പറയുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നേരത്തെ, അതായത് 1979^ല്‍ 'സിയാറ്റില്‍ കമ്പ്യൂട്ടര്‍ പ്രൊഡക്റ്റ്സ്' എന്ന ചെറിയൊരു കമ്പനിയിലെ സോഫ്റ്റ്വെയര്‍ വിദഗ്ധനായ ടിം പാറ്റേഴ്സണ്‍ വികസിപ്പിച്ച 'ക്വിക് ആന്റ് ഡേര്‍ട്ടി ഓപറേറ്റിംഗ് സിസ്റ്റം' (QDOS) എന്ന കമ്പ്യുട്ടര്‍ ഓപറേറ്റിംഗ് സിസ്റ്റം അമ്പതിനായിരം ഡോളറിന് ബില്‍ഗേറ്റ്സ് വില കൊടുത്ത് സ്വന്തമാക്കുകയും പിന്നീട് എം.എസ്. ഡോസിന്റെയും വിന്‍ഡോസിന്റെയും വിവിധ പതിപ്പുകളായി അത് വികസിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു ലോകത്തെങ്ങുമുള്ള കമ്പ്യൂട്ടറുകളിലൊക്കെ ആധിപത്യം ചെലുത്തി മുന്നേറിയ മൈക്രോസോഫ്റ്റിന്റെ ചരിത്രം ഏല്ലാവര്‍ക്കും അറിയാമല്ലോ. ആന്‍ഡ്രോയിഡ് കച്ചവടത്തിലൂടെ ഈ ചരിത്രം ഇനി ഗൂഗിളിന്റെ ഊഴത്തിലൂടെ ആവര്‍ത്തിക്കുമോ എന്ന് ചിന്തിക്കുന്നത് രസാവഹമായിരിക്കും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആന്‍ഡ്രോയിഡ് ഫ്രീ സോഫ്റ്റ്വെയറാണ്. ഫ്രീ എന്നതിന് സ്വതന്ത്രമെന്നും സൌജന്യമെന്നും അര്‍ഥമുണ്ടല്ലോ. ഫ്രീസോഫ്റ്റ്വെയറില്‍ നല്ലൊരു വിഭാഗം സൌജന്യമല്ലെങ്കിലും ആന്‍ഡ്രോയിഡ് തികച്ചും സൌജന്യമായിട്ടാണ് ഗൂഗിള്‍ നല്‍കുന്നത്. അതായത് മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ക്ക് തങ്ങളുടെ സിസ്റ്റത്തില്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ ഗൂഗിളിന്ന് പ്രത്യേകം ലൈസന്‍സ് ഫീസൊന്നും നല്‍കേണ്ടതില്ല. ഈ രിതിയില്‍ സൌജന്യമായി നല്‍കിയ ആന്‍ഡ്രോയിഡ് മുഖേന ഒരൊറ്റ വര്‍ഷത്തില്‍ ഗൂഗിളിന് ലഭിച്ചത് നൂറ് കോടി ഡോളറാണത് മറ്റെരത്ഭുതം. എങ്ങനെയുണ്ട് കച്ചവടം. സൌജന്യമായി നല്‍കിയ സാധനത്തലൂടെ ഏറ്റവുമധികം ലാഭമുണ്ടാക്കുക. അതാണ് ഗൂഗിളിന്റെ രീതി. ആന്‍ഡ്രോയിസ് സിസ്റ്റത്തിലെ പരസ്യങ്ങളിലൂടെയും ഈ ആവശ്യത്തിനായി തങ്ങള്‍ പുതുതായി വാങ്ങിയ ആഡ്മോബി (AdMobi) എന്ന കമ്പനിയിലൂടെയുള്ള പരസ്യങ്ങളിലൂടെയുയാണത്രെ ഇത്രയും ലാഭമുണ്ടിക്കിയത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;2007^ല്‍ ഗൂഗിള്‍, സോണി എരിക്സണ്‍, എച്ച്.ടി.സി, ഇന്റല്‍, എല്‍.ജി, മോട്ടറോള, സാംസംഗ്, തോഷിബ, വോഡഫോണ്‍, ടി മൊബൈല്‍ തുടങ്ങിയ നാല്‍പത്തെട്ട് വന്‍കിട കമ്പനികള്‍ ചേര്‍ന്ന് 'ഓപണ്‍ ഹാന്‍ഡ്സെറ്റ് അലയന്‍സ്' എന്ന കൂട്ടായ്മക്ക് രൂപം നല്‍കി. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും അതിന് പൊതുവായ ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമാക്കിയ മുഖ്യ ദൌത്യം. ഗൂഗിളെന്ന ഇന്റര്‍നെറ്റ് ഭീമനോടൊപ്പം മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ രംഗങ്ങളിലെ ഭീമന്‍മാരൊക്കെ ഒന്നിച്ച് ഒത്തൊരുമിച്ച് ഒരു പദ്ധതി മുന്നോട്ടു കൊണ്ടുപോയാല്‍ അതിന്റെ വിജയസാധ്യതയുടെയും ജനസമ്മതിയുടെയും കാര്യത്തില്‍ നാം സംശയിക്കേണ്ടതുണ്ടോ. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തെ അപേക്ഷിച്ച് സ്ഥിരത, ലാളിത്യം, വിശ്വാസ്യത തുടങ്ങിയ ഒട്ടേറെ സവിശേഷ ഗുണങ്ങളുള്ള ലിനക്സാണ് ആന്‍ഡ്രോയിഡിന്റെ അടിസ്ഥാനമെന്നും നാം ഓര്‍ക്കണം. ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറായതിനാല്‍ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുന്ന കമ്പനികള്‍ക്കും വിദഗ്ധര്‍ക്കുമൊക്കെ ആന്‍ഡ്രോയിഡ് എളുപ്പത്തിലും അതേസമയം സൌജന്യമായും സ്വായത്തമാക്കാന്‍ സാധ്യമാകുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്താത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ നമ്മില്‍ ആരുണ്ട്. ദശക്കണക്കിന് വരുന്ന ഗൂഗിള്‍ സേവനങ്ങളിലധികവും ആന്‍ഡ്രോയിഡ് സിസ്റ്റത്തിന് സ്വന്തം. ആന്‍ഡ്രോയിഡ് തന്നെയായിരിക്കും ഭാവിയിലെ താരമെന്ന് നമ്മളെക്കൊണ്ട് പറയിപ്പിക്കാന്‍ ഈ സവിശേഷതകള്‍ പോരേ. 2010 മൂന്നാം പാദമവസാനിക്കുമ്പോള്‍ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ കൂട്ടത്തില്‍ സിംബിയാന് ശേഷം രണ്ടാം സ്ഥാനം ആന്‍ഡ്രോയിഡ് പിടിച്ചടക്കിയെന്ന് പ്രസിദ്ധ മീഡിയാ കമ്പനിയായ 'ഗാര്‍ട്ട്ണര്‍' അതിസൂക്ഷ്മമായ കണക്കുകള്‍ നിരത്തിക്കൊണ്ട്് നിരീക്ഷിച്ചത്. ആന്‍ഡ്രോയിഡിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിഹിതം 25.5 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നുവത്രെ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഈ വിഹിതം വെറും 3.5 ശതമാനമായിരുന്നു. ആപ്പിളിന്റെ ഐഫോണ്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബ്ലാക്ക് ബെറിക്ക് നാലാം സ്ഥാനം ലഭിക്കുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2014^ല്‍ ആന്‍ഡ്രോയിഡ് ഒന്നാം സ്ഥാനത്തെത്തുമെന്നും കണക്കാക്കുന്നു. 2007^ന് ശേഷം മാസംതോറും ആറിരട്ടി എന്ന തോതിലാണത്രെ ആന്‍ഡ്രോയിഡിന്റെ വളര്‍ച്ച.  &lt;/div&gt;&lt;div&gt;  &lt;/div&gt;&lt;div&gt;ജിമെയില്‍, ഗൂഗിള്‍ ടോക്ക്, യ്യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ക്ക് പുറമെ ഫെയ്സ് ബുക്കും മൈസ്പെയ്സുമൊക്കെ ആന്‍ഡ്രോയിഡിലൂടെ നേരിട്ട് ആക്സസ് ചെയ്യാനാവും. ഈ കൂട്ടത്തിലേക്ക് അടുത്തിടെ യാഹൂ മെസ്സഞ്ചറും ആന്‍ഡ്രോയിഡ് പതിപ്പുമായി രംഗത്തെത്തി. പുഷ് നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ നിങ്ങളുടെ കൂട്ടുകാര്‍ നെറ്റിലെത്തിയാല്‍ ഉടന്‍ വിവരം ലഭിക്കും. മെസ്സഞ്ചറിനോടൊപ്പം യാഹൂ മെയിലും ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ സൌകര്യമുണ്ട്. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഇന്റര്‍നെറ്റുമായി കണക്റ്റ് ചെയ്തു വെബ്മെയില്‍ സേവനം നല്‍കുന്ന സൈറ്റില്‍ കയറി മെയില്‍ ചെക്ക് ചെയ്യുന്ന പഴയ 'പുള്‍ മെയില്‍' രീതിക്ക് പകരം ഇന്‍ബോക്സില്‍ മെയില്‍ വരുന്ന നിമിഷം അത് നമ്മുടെ മൊബൈലില്‍ വായിക്കാന്‍ സാധ്യമാകുന്ന 'പുഷ് മെയില്‍' രീതിയാണ് പുതിയ സംവിധാനത്തിലുള്ളത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആന്‍ഡ്രോയിഡ് ഡെസ്ക്ടോപ് തന്നെ ഏറെ ആകര്‍ഷകമാണ്. നിങ്ങളുടെ ആവശ്യാനുസരണം പ്രധാന ഡെസ്ക്ക് ടോപില്‍ ഇടത്തോട്ടും വലത്തോട്ടുമുള്ള വിരലനക്കത്തിലൂടെ ഇപ്പോള്‍ ഏഴ് ഡെസ്ക്ക്ടോപ് വരെ ലഭ്യമാക്കാം. ഓരോ വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകം ഡെസ്ക്ടോപ്. ആപ്ലിക്കേഷനുകളുടെ ഐക്കണ് പുറമെ പ്രത്യേകം വിഡ്ജറ്റുകളും ഇവ സപ്പോര്‍ട്ട് ചെയ്യുന്നു. ഉദാഹരണമായി കാലാവസ്ഥ അറിയാനും ഫെയ്സ് ബുക്കും ട്വിറ്ററും ആക്സസ് ചെയ്യാനുമൊക്കെ പ്രത്യേകം വിഡ്ജറ്റുകള്‍ ഡെസ്ക്ക്ടോപിലേക്ക് കൊണ്ടുവരാം. സ്ക്രീന്‍ അങ്ങേയറ്റം സംവേദകക്ഷമവും (സെന്‍സിറ്റീവ്) അത്ഭുകരമാംവണ്ണം വളരെ പെട്ടെന്ന് പ്രതികരണം ലഭിക്കുന്നതുമാണ്. ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം മള്‍ട്ടി ടച്ച് സംവിധാനത്തെ പിന്തുണക്കുന്നുണ്ടെങ്കിലും ആപ്ലിക്കേഷന്‍ കൂടി ഇതിന് അനുകൂലമായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആന്‍ഡ്രോയിഡിന് വേണ്ടി ഗൂഗിള്‍ രംഗത്തവതരിപ്പിച്ച മാര്‍ക്കറ്റ് ഏറെ ആകര്‍ഷകമാണ്. വ്യത്യസ്ത താല്‍പര്യക്കാരായ ഉപയോക്താക്കള്‍ക്കാവശ്യമായ മിക്ക ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകളും സൌജന്യമായും പണം നല്‍കിയും മാര്‍ക്കറ്റിലൂടെ മൊബൈല്‍ ഹാന്‍ഡ്സെറ്റില്‍ നേരിട്ട് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മാര്‍ക്കറ്റിലെ സോഫ്റ്റ്വെയറുകളുടെ എണ്ണം ഇതിനകം ഒരു ലക്ഷം കവിഞ്ഞു. രണ്ടര ലക്ഷം സോഫ്റ്റ്വെയറുകളുള്ള ഐഫോണിന്റെ ഇതേ സംവിധാനത്തെ ഗൂഗിള്‍ അതിവേഗം പിന്‍തള്ളുമെന്ന് തന്നെ കരുതാവുന്ന വിധത്തിലാണ് മാര്‍ക്കറ്റിലേക്കുള്ള സോഫ്റ്റ്വെയറുകളുടെ കൂട്ടിച്ചേര്‍ക്കല്‍ നടക്കുന്നത്. ആന്‍ഡ്രോയിഡിന് വേണ്ടി സമാന സേവനം  നല്‍കുന്ന ഇതര വെബ്സൈറ്റുകളും നെറ്റിലുണ്ട്. slideme.com, Appbrain.com തുടങ്ങിയവ ഈ ഇനത്തിലെ പ്രധാനപ്പെട്ട വെബ്സൈറ്റുകളാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;2008^ല്‍ വിപണിയിലെത്തിയ HTC Dream എന്ന ഹാന്‍ഡസെറ്റായിരുന്നു ആദ്യത്തെ ആന്‍ഡ്രോയിഡ് സിസ്റ്റം. G1 എന്ന പേരിലാണ് ഇതറിയപ്പെട്ടത്. പിന്നീട് ആ വര്‍ഷം തന്നെ എച്ച്.ടി.സിയുടെ 'മാജിക്', 'ഹീറോ' തുടങ്ങിയ സെറ്റുകളും വിപണിയിലെത്തി. തുടര്‍ന്നങ്ങോട്ട് ഇതര മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മ്മാതാക്കളായ മോട്ടറോള, സാംസംഗ്. എല്‍.ജി, സോണി എരിക്സണ്‍ തുടങ്ങിയ പ്രമുഖ കമ്പനികളും ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയിലെത്തിക്കാന്‍ തുടങ്ങി. അതോടെ മൊബൈല്‍ ലോകം ആന്‍ഡ്രോയിഡ് സിസ്റ്റത്തിലേക്ക് കൂടുതലടുത്തു തുടങ്ങി. നമ്മള്‍ മലയാളികള്‍ ആന്‍ഡ്രോയിഡ് സിസ്റ്റം ഉപയോഗിച്ചു തുടങ്ങിയതും അടുത്തറിയുന്നതും ഇയ്യിടെ മാത്രമാണ്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ക്കാണ് ആന്‍ഡ്രോയിഡ് ഹാന്‍ഡ്സെറ്റുകള്‍ ലഭിച്ചു തുടങ്ങിയത്.         &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വിവിധ കമ്പനികളുടെ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രദര്‍ശിപ്പിക്കാനായി 'ഗൂഗിള്‍ ഫോണ്‍ ഗാലറി' എന്ന പേരില്‍ നെറ്റിലൊരു ഷോറൂം (http://www.google.com/phone/) തന്നെ ഗൂഗിള്‍ തുറന്നിരിക്കുന്നു. വ്യത്യസ്ത ഫോണുകളുടെ സവിശേഷതകള്‍ മനസ്സലാക്കാനും താരതമ്യ പഠനം നടത്താനും തുടര്‍ന്ന് ആവശ്യമാണെങ്കില്‍ ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാനും ഇവിടെ സൌകര്യമുണ്ട്. ഓണ്‍ലൈന്‍ പര്‍ച്ചേസിന് സൌകര്യമില്ലാത്തവര്‍ കോര്‍ക്കറസിനോട് ക്ഷമിക്കുക. എന്നാലും സൈറ്റിലൊന്ന് കേറി നോക്കുക. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കും പോക്കറ്റിനും യോജിച്ച മൊബൈല്‍ ഹാന്‍ഡ് സെറ്റ് ഏതെന്ന് കണ്ടെത്താമല്ലോ.   &lt;/div&gt;&lt;div style="text-align: center;"&gt;================&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-1237625942973614203?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/1237625942973614203/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2010/12/blog-post.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/1237625942973614203'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/1237625942973614203'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2010/12/blog-post.html' title='തരംഗമാകുന്ന ആന്‍ഡ്രോയിഡ്'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/__hOaWLSCOtk/TQGa3vx6yiI/AAAAAAAAAEc/HzaCGTNpJg0/s72-c/android_growth.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-6364164178242976816</id><published>2010-11-06T07:51:00.006+05:30</published><updated>2010-11-06T08:24:59.179+05:30</updated><title type='text'>എന്റെ ആന്‍ഡ്രോയിഡ് അനുഭവങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/__hOaWLSCOtk/TNS9Gy_gIXI/AAAAAAAAAD8/8VsJ1uLudQc/s1600/android-logo.png"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 200px;" src="http://2.bp.blogspot.com/__hOaWLSCOtk/TNS9Gy_gIXI/AAAAAAAAAD8/8VsJ1uLudQc/s200/android-logo.png" border="0" alt="" id="BLOGGER_PHOTO_ID_5536257766410166642" /&gt;&lt;/a&gt;&lt;p class="MsoNormal" align="center" style="text-align: left;"&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: x-large;"&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;എന്റെ ആന്‍ഡ്രോയിഡ് അനുഭവങ്ങള്‍&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p class="MsoNormal" align="center" style="text-align: left;"&gt;&lt;span class="Apple-style-span"&gt;&lt;i&gt;&lt;span class="Apple-style-span" style="font-size: small; "&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ നവമ്പര്‍ 2010 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/p&gt;&lt;p class="MsoNormal" align="center" style="text-align: left;"&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; "&gt;&lt;span class="Apple-style-span" style="font-size: large; "&gt;&lt;b&gt;samss_-Â&lt;/b&gt;&lt;/span&gt; t^m-Wn-\v thണ്ട-­n Kp-Kn-Ä ]p-d-¯n-d-¡n-b B-³t{Um-bvUv F-¶ ]p-Xn-b Hm-]tdÁnw-Kv kn-kvÁ-¯ns³-d Im-cy-¯n-Â hn-\o-X-\m-b \n-§-fpsS tIm-À-¡-d-kn-\v t\-cs¯ H-«pw Xm-Â-]-cy-ap-­ണ്ടm-bn-cp-¶n-Ã. B t]-cv Xs¶ A{X Z-ln-¡p-¶-XsÃs¶m-cp tXm-¶-em-bn-cp-¶p B-Zyw. samss_-Â t^m-Wn-Â kn-¼n-b-\pw ]mw Hm-]td-Ánw-Kv kn-kvd-d-hpw hn-³tUm-kv samss_-epsa-Ãmw am-dn-am-dn D-]tbm-Kn-¨ tIm-À-¡-d-kn-\v Cu ]p-Xn-b Hm-]tdÁnw-Kv kn-kvÁ-hp-am-bn C-\n H-¯pt]m-Im-\m-Iptam F-¶pw kw-i-b-am-bn-cp-¶p. D-Xns\ms¡ ]p-dsa hy-Xy-kvX Hm-]tdÁnw-Kv kn-kvÁ-§-fp-]tbm-Kn-¡p-¶ »m-Ivs_-dn-bpw B-¸n-fns³-d sFt^m-Wpsams¡ thsd-bpw D-­ണ്ടtÃm. CsXms¡-bp-Åt¸m-Ä C-\nsb-´n-\v ]p-Xn-bsXm-¶v F-¶ Nn-´-bpw I-S-¶p-h-¶p.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span lang="PT-BR" style="font-family:ML-TTKarthika; mso-ansi-language:PT-BR"&gt;tIm-À-¡-d-kv D-]tbm-Kn-¨n-cp-¶ F-¨v.-Sn.-kn S-¨v t^m-¬ aq-¶v h-À-jw ap-¼v hm-§n-b-Xm-Wv. hn-³tUm-kv samss_-Â Hm-]td-Ánw-Kv kn-kvÁ-¯n-Â {]-h-À-¯n-¡p-¶ Cu t^m-Wn-\v H-«pw th-K-X t]msc-¶v tXm-¶n-¯p-S-§n-bn-«v am-k-§-fm-bn. A-Xn-\m-Â ]p-Xn-bscm-®w hm-§-Ww. ]p-Xp-Xm-bn hm-§p-¶-Xv G-Xv F-¶v Nn-´n-¨psImണ്ട-­n-cn-ണ്¡pt¼m-gm-Wv B-³t{Um-bn-Uns³-d Im-cy-hpw {i-²-bn-Â h-¶v. AtX-Xm-bm-epw th-­ണ്ട F-¶v Xs¶-bm-bn-cp-¶p B-Zy Xo-cp-am-\w. A-§s\-bm-Wv t\m-¡n-b-bpsS &lt;/span&gt;&lt;span lang="PT-BR" style="font-family:Arial;mso-ansi-language: PT-BR"&gt;E72&lt;/span&gt;&lt;span lang="PT-BR" style="font-family:ML-TTKarthika;mso-ansi-language: PT-BR"&gt; F-¶ t^m-¬ sX-csª-Sp-¯-Xv. "-Iyqsh-À-«n' Iot_m-À-bn-cp-¶p A-Xns³-d {]tXy-I-X. ]ns¶ C-³-d-Às\Ápw ]p-jv sa-bn-epsams¡ D-Äs¸sS B-[p-\n-I samss_-Â t^m-Wns³-d ku-I-cy-§sfms¡ A-Xn-epണ്ടs­-¶-Xv i-cn Xs¶. F-¶m-Â t^m-¬ hm-§n H-¶p-c-­m-gvN D-]tbm-Kn-¨p Xp-S-§n-bt¸mtg-¡pw H-cp-X-cw a-Sp-¸v. X-\n-¡v D-]tbm-Knt¡-­ samss_-Â t^m-¬ C-XsÃ-¶ tXm-¶-Â. Zn-h-kw sN-ÃpwtXm-dpw Cu tXm-¶-en-\v i-IvXn Iq-Sn. Im-cy-§-Ä A-§s\ apt¶-dns¡mണ്ട-­n-cns¡-bm-Wv H-cp kp-lr-¯ns³-d ssI-¿n-Â F-¨v.-Sn.-kn-bpsS ]p-Xn-b tam-U-em-b "ssh-Â-Uv^-b-À' F-¶ sk-Áv Im-Wm-\n-S-bm-b-Xv. Xm-Â-]-cy-]q-À-hw A-Xv hm-§n Xn-cn-¨pw a-dn-¨pw t\m-¡n-bt¸m-Ä kp-lr-¯v ]-d-ªp, B-³t{Um-bn-Um-Wv C-Xns³-d Hm-]td-Ánw-Kv kn-kvÁsa-¶v.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span lang="PT-BR" style="font-family:ML-TTKarthika; mso-ansi-language:PT-BR"&gt;-B-³t{Um-bnsU-¶v tI-«tXmsS B-Zyw A-Â-]w A-I-Â-¨ tXm-¶nsb-¦n-epw H-¶p ]-cntim-[n-¡msa-¶v Xs¶ Xo-cp-am-\n-¨p. AtX-a-k-bw kp-lr-¯v A-Xns³-d ta-·-bpw Kp-W-§-fpw hn-i-Zo-I-cn-¡m-\pw Xp-S-§n. ]-cntim-[n-¨p t\m-¡n-¯p-S-§n-btXmsS C-Xv sIm-Åm-atÃm F-¶m-bn. ]ns¶ B-³t{Um-bn-Unt\m-Sp-Å Xm-Â-]-cyw Iq-Sn-¡p-Sn h-cn-I-bm-bn-cp-¶p. A-§s\-bm-Wv B-³t{Um-bn-Uv kn-kvÁs¯-¡p-dn-¨v hn-i-Z-am-bn ]-Tn-¡m-³ Xo-cp-am-\n-¨-Xv. AtXmsS B-³t{Um-bn-Un-Â Xm-Â-]-cyw P-\n-¨psh-¶v am{X-a-Ã AsXm-cp l-c-am-bn-¯p-S-§p-I-bpw sN-bvXp. G-Xm-\pw Zn-h-k-§-Ä-¡-Iw Xs¶ t\m-¡n-b &lt;/span&gt;&lt;span lang="PT-BR" style="font-family:Arial;mso-ansi-language: PT-BR"&gt;E72&lt;/span&gt;&lt;span lang="PT-BR" style="font-family:ML-TTKarthika;mso-ansi-language: PT-BR"&gt; ssIsbm-gn-¡p-I-bpw F-¨v.-Sn.-kn-bpsS ssh-Â-Uv^-b-À kz-´-am-¡p-I-bpw sN-bvXp. B-³t{Um-bn-Uv kn-kvÁ-¯n-Â {]-h-À-¯n-¡p-¶ F-¨v.-Sn.-kn I-¼-\n-bpsS C-X-c sk-Áp-Isf At]-£n-¨v C-Xn-\v hn-e-¡p-d-hpsണ്ട­-¶-Xv {]tXy-Iw {it²-b-am-Wv.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; "&gt;-F-Ãmw H-¯n-W-§n-b H-cp samss_-Â t^m-¬. A-Xm-Wv ssh-Â-Uv^-b-À. B-³t{Um-bn-Uv 2.1 þ-Â {]-h-À-¯n-¡p-¶ C-Xn-Â 5 sa-Km-]n-Ivk-Â Iym-a-d D-Äs¡m-ണ്ട­n-«pണ്ട-­v. ]p-¯-³ X-e-ap-d samss_-Â t^m-Wp-I-fpsS k-hnti-j-X-I-fm-b a-Ä-«n sS-¨v, Hm-]vÁn-¡-Â {Sm-¡v]m-Uv, sk-³-kv bq-k-À C-³-d-Àt^-kv Xp-S-§n-b-h-bpw C-Xp-Äs¡m-Åp-¶p. 528 sa-Kmsl-À-«vkv Izm-ÂtImw t{]m-k-k-dpw 384 sa-Km-_-bvÁv dm-apw C-Xn-\v I-cp-¯v \-Â-Ip-¶p.&lt;span style="mso-spacerun:yes"&gt; &lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; "&gt;samss_-Â t^m-Wn-Â C-Xp-hsc io-en-¨ Hm-]td-Ánw-Kv kn-kvÁ-§sf At]-£n-¨v B-³t{Um-bn-Uv ]p-Xnsbm-c-\p-`-hw Xs¶-bm-bn-cp-¶p. B-Zys¯ c-­vaq-¶v Zn-h-k-§-fn-Â D-]tbm-Kn-¡m-³ A-Â-]w {]-bm-kw t\-cn-«p. ]ns¶-¸ns¶ Zn-h-kw sN-ÃpwtXm-dpw t^m-Wnse ]p-Xn-b ku-I-cy-§-Ä Gsd B-I-À-j-I-am-bnt¯m-¶n. H-¸w D-]tbm-Kn-¡m-\p-Å em-fn-Xyw Iq-Sn-h-cn-I-bpw sN-bvXp. t^m-Wnse "-am-À-¡-Áv' D-]tbm-Kn-¨v ]p-Xn-b B-]vfnt¡-j-³ tkm-^vÁvsh-b-dp-I-Ä e-`n-¨p Xp-S-§n-btXmsS B-³t{Um-bn-Unt\m-Sp-Å Xm-Â-]-cyw h-À-²n-¨psIm-ണ്ട­n-cp-¶p. B-³t{Um-bn-Uv D-]tbm-Kn-¨p Xp-S-§p-¶tXmsS \n-§-Ä-¡pw C-X-\p-`-hs¸-Spsa-¶v Xo-À-¨.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; "&gt;-hn-c-Â kv]-À-i-¯n-eqsS-bp-Å t\-hntK-j-³. tlmw kv{Io-\n-Â hn-c-Â kv]-À-i-¯n-eqsS ]ns¶-bpw e-`y-am-¡m-hp-¶ G-gv tlmw kv{Io-\p-I-Ä. B-h-iy-¯n-\p-Å B-¹nt¡-j-³ tkm-^vÁvsh-b-dp-Isfms¡ A-³t{Um-bn-Uv am-À-¡Án-Â \n-¶v \n-jv{]-bm-kw Uu-¬tem-Uv sN-¿mw. C-Xn-\v H-cp Pnsa-bn-Â A-¡uണ്ട-­v B-h-iy-am-Wv. \n-§-Ä B-³t{Um-bn-Uv D-]tbm-Kn-¡p-¶psh-¦n-Â H-cp Pn.-]n.-B-À.-F-kv I-W-£t\m sshss^ I-W-£t\m A-Xym-h-iy-am-Wv. Pnsa-bn-Â, s^-bvkv_p-¡v, Szn-Á-À, ^vfn-¡-À- Xp-S-§n-b-hsbms¡ B-³t{Um-bn-Uv kn-kvÁ-¯n-eqsS A-Xnth-Kw B-Ivkvkv sN-¿mw. bq-Syq-_v, Kq-Kn-Ä tSm-Iv, ]n-¡m-k F-¶n-h C-Xn-Â C-³-dt{K-Áv sN-bvXn-cn-¡p-¶p. Pnsa-bn-en-Â F{X A-¡uണ്ട-­v D-­m-bm-epw AsXms¡ t\-cn-«v e-`y-am-¡mw. C-X-c sa-bn-Â A-¡u-ണ്ട­p-I-Ä tIm-¬-^n-K-À sN-¿m-\pw C-Xn-Â ku-I-cy-apണ്ട-­v. ]p-jv sa-bn-Â kw-hn-[m-\w D-]tbm-Kn-¡p-¶-Xn-\m-Â sa-bn-Â t_m-Ivkn-Â Cþsa-bn-Â ktµ-i-§sf-¯p-¶tXmsS A-Xv samss_-en-Â hm-bn-¡m-hp-¶-Xm-Wv. Iq-«p-Im-cp-am-bpw k-l{]-h-À-¯-I-cp-am-bpw aÁpw \n-c-´-c _-Ôw B-³t{Um-bn-Uv km-[y-am-¡p-¶p. Ft¸m-gpw F-hnsS-bpw \n-§sfmÁ-¡sÃ-¶ {]-Xo-Xn-bp-­m-¡p-¶p. \n-§-fpsS tIm-¬-Sm-IvÁv eo-kvÁn-ep-Å-h-À s\-Án-Â I-b-dp-¶tXmsS hn-h-cw \n-§-fpsS D-ÅwssI-bnse-¯p-¶p. ]ns¶ G-Xv k-a-b-hpw A-h-À \n-§-fpsS sXm-«-b-e-¯v.&lt;span style="mso-spacerun:yes"&gt; &lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span lang="PT-BR" style="font-family:ML-TTKarthika; mso-ansi-language:PT-BR"&gt;2007þ-Â A-ct§Áw {]-Jym-]n-¨-Xn-\v ti-jw &lt;/span&gt;&lt;span lang="PT-BR" style="font-family:Arial;mso-ansi-language:PT-BR"&gt;A, B, Cupecake, Dount, Eclire, Froyo, Gingerbread&lt;/span&gt;&lt;span lang="PT-BR" style="font-family: ML-TTKarthika;mso-ansi-language:PT-BR"&gt; F-¶n-§s\ hn-hn-[ L-«-§-fn-eqsS-bpw ]-Xn-¸p-I-fn-eqsS-bpw I-S-¶p-h-¶ B-³t{Um-bn-Uv Ct¸m-Ä km-[m-c-W-¡m-cs³-d D-]tbm-K-¯n-\v k-Ö-am-b hn-[w ]m-Is¸-«n-cn-¡p-¶p. ssh-Â-Uv^-b-dn-ep-Å-Xv &lt;/span&gt;&lt;span lang="PT-BR" style="font-family:Arial;mso-ansi-language:PT-BR"&gt;v2.1 (Eclire) &lt;/span&gt;&lt;span lang="PT-BR" style="font-family:ML-TTKarthika;mso-ansi-language:PT-BR"&gt;]-Xn-¸m-Wv. s\-Áv_p-¡p-I-fn-epw Sm-_vse-Áv ]n.-kn-I-fn-epw D-]tbm-Kn-¡m-\pw Cu Hm-]td-Ánw-Kv kn-kvÁw k-Ö-am-bn-cn-¡p-¶p-hs{X. B-³t{Um-bn-Un-Â {]-h-À-¯n-¸n-¡m-hp-¶ bq-Syq-_ns³-d {]tXy-I ]-Xn-¸pw Kq-Kn-Ä X-¿m-dm-¡n-bn-cn-¡p-¶p.&lt;span style="mso-spacerun:yes"&gt;   &lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; "&gt;-C-³-ds\-Áv {_u-knw-Kn-\v B-³tc-Um-bn-Un-Â {]tXy-Iw {_u-k-À tkm-^vÁvsh-b-dpണ്ട-­v. B-³t{Um-bn-Un-Â {]-h-À-¯n-¡m-³ cq-]-I-Â-] sN-bvX Hm-]sd an-\n {_u-k-dp-Äs¸sS Ht«sd {_u-k-À t{]m{Km-ap-I-Ä Uu-¬tem-Uv sN-bvXp {]-h-À-¯n-¸n-¡m-hp-¶-Xm-Wv. AtX-k-a-bw Hm-]sd {_u-k-À h-gn a-e-bm-fw bq-WntIm-Upw hm-bn-¡m-hp-¶-Xm-Wv. C-Xp-]tbm-Kn-¨v a-e-bm-fw ]{X-§-fpw t»m-Kp-I-fpw B-³t{Um-bn-Uv t^m-Wn-Â e-`y-am-¡msa-¶-Xv a-e-bm-fw t»msK-gp-¯p-Im-À-¡pw k-µ-À-i-I-À-¡pw h-en-b ku-I-cy-am-bn-cn-¡pw. _-Ên-epw Xo-hണ്ട-­n-bn-epsams¡ bm{X sN-bvXpsIm-­n-cns¡ t»m-Kp-I-fpw a-e-bm-fw ]{X-§-fpsams¡ samss_-Â t^m-Wn-Â hm-bn-¡m-³ km-[n-¡p-I F-¶-Xv h-en-b ku-I-cy-atÃ. C-Xnse Pn.-]n.-F-kv kw-hn-[m-\-hpw At§-b-Áw Im-cy-£-a-am-Wv. t\m-¡n-b-bpsS am-¸ns\ At]-£n-¨v B-³t{Um-bn-Uv am-¸n-\v Ht«sd k-hnti-j-X-I-fp-­v. Kq-Kn-Ä am-¸v D-]tbm-Kn-¡p-¶-Xn-\m-Â tI-c-f-¯se sN-dn-b {]tZ-i-§-Ä t]m-epw C-Xn-Â A-S-bm-fs¸-Sp-¯n-bn-cn-¡p-¶p. Kq-Kn-Ä am-¸v D-]tbm-Kn-¨v G-Xv h-gn-I-fpw Is­-¯m-hp-¶-Xm-Wv.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span lang="PT-BR" style="font-family:ML-TTKarthika; mso-ansi-language:PT-BR"&gt;]p-Xnsbm-cp samss_-Â kw-kv¡m-cw. &lt;/span&gt;&lt;span lang="PL" style="font-family:ML-TTKarthika;mso-ansi-language:PL"&gt;A-Xm-Wv B-³t{Um-bn-Uv F-¶ Im-cy-¯n-Â kw-i-b-an-Ã. C-¶v tem-I-¯v G-Á-hpw th-K-¯n-Â {]-Nm-cw t\-Sns¡m-­n-cn-¡p-¶ samss_-Â ¹mÁvt^m-am-W-Xv. &lt;/span&gt;&lt;span lang="PT-BR" style="font-family:ML-TTKarthika;mso-ansi-language:PT-BR"&gt;Cu h-À-jm-h-km-\t¯msS tem-I-¯v B-³t{Um-bn-Uns³-d hn-ln-Xw ap-¸-Xv i-X-am-\-am-bn h-À-²n-¡psa-¶m-Wv \o-co-£-Ww. B-³t{Um-bn-Uv sh-dpsam-cp Hm-]td-Ánw-Kv kn-kvÁw am{X-a-Ã. Hm-]-¬ tkm-gvkv tkm-^vÁvsh-b-À A-Sn-kvYm-\-am-¡n-bp-Å Hm-]-Ánw-Kv kn-kvÁt¯msSm-¸w [m-cm-fw B-]vfnt¡-j-³ tkm-^vÁpsh-b-dp-I-fpw an-Un-Âsh-b-dp-I-fpsa-Ãmw D-Äs¡mണ്ട-­ ]p-Xnsbm-cp samss_-Â kw-hn-[m-\-amsW-¶v A-Xns\ hnti-jn-¸n-¡mw. Zn-h-kw sN-ÃpwtXm-dpw A-Xv Iq-Sp-X-Â P-\-Io-b-am-hp-I-bm-Wv. B-³t{Um-bn-Uv kn-kvÁ-¯n-Â {]-h-À-¯n-¸n-¡m-hp-¶ F-¬-]-Xn-\m-bn-ct¯m-fw B-]vfnt¡-j-³ tkm-^vÁvsh-b-dp-I-Ä Ct¸m-Ä Xs¶ e-`y-am-bn-cn-¡p-¶p. C-Xn-¶m-bn B-³t{Um-bn-Uv am-À-¡-Áv F-¶ kw-hn-[m-\w Kq-Kn-Ä Xs¶-bm-Wv H-cp-¡n-bn-cn-¡p-¶-Xv. B-³t{Um-bn-Un-Â B-À-¡pw tkm-^vÁvsh-b-dp-I-Ä hn-I-kn-¸n-¡m-\m-hpsa-¶-Xv asÁm-cp k-hnti-j-X-bm-Wv. t{]m{Km-an-Â ]-cn-N-b-an-Ãm-¯ km-[m-c-W I-¼yq-«-À hn-Zym-À-Yn-I-Ä-¡pt]m-epw C-Xv ]-co-£n-¡m-hp-¶-Xm-Wv. C-Xn-¶m-bn {]tXy-Iw tkm-^vÁvsh-b-À Xs¶ Kq-Kn-Ä A-h-X-cn-¸n-¨n-cn-¨n-«pണ്ട-­v. Kq-Kn-Ä em-_vkn-Â C-Xns³-d ]q-À-® hn-h-cw e-`y-am-Wv.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; "&gt;-I-¼yq-«-À hn-Zym-À-Yn-I-Ä B-³t{Um-bn-Uv B-¹nt¡-j-³ hn-I-kn-¸n-¡p-¶-Xn-Â {i-² sN-ep-¯p-¶-Xv \-¶m-bn-cn-¡psa-¶v tIm-À-¡-d-kn-\v A-`n{]m-b-apണ്ട-­v. H-cp-]s£, k-ao-]-`m-hn-bn-Â C-Xv \sÃm-cp h-cp-am-\ am-À-K-am-bn amÁnsb-Sp-¡m-\pw km-[nt¨-¡mw. C-Xn-\v t{]m{Km-anw-Kn-Â ]-d-b-¯-¡ {]m-ho-Wysam-¶pw thണ്ട-­. Xm-Â-]-cy-hpw D-Â-km-l-hpw am{Xw ssI-ap-X-em-¡ns¡mണ്ട-­v Xs¶ Cu ^o-Â-Un-en-d-§m-\m-hpsa-¶m-Wv A-`n{]m-bw.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span class="Apple-style-span" style="font-family: ML-TTKarthika; "&gt;t\m-¡n-b H-gn-¨p-Å {]-ap-J samss_-Â I-¼-\n-Isf-Ãmw Ct¸m-Ä B-³t{Um-bn-Uv A-Sn-kvYm-\-am-¡n-bp-Å samss_-Â t^m-Wp-I-Ä hn-]-Wn-bnse-¯n-¡m-\p-Å {]-h-À-¯-\w Xz-cn-Xs¸-Sp-¯n-bn-cn-¡p-I-bm-Wv. ssN-\o-kv I-¼-\n-I-fpw hn-e Ip-d-ª B-³t{Um-bn-Uv t^m-Wp-I-fp-am-bn hn-]-Wn-bnse-¯p-¶pണ്ട-­v. A-hn-Sps¯ {]-ap-J samss_-Â I-¼-\n-bm-b "-lzmth' ]p-d-¯n-d-¡p-¶ B-³t{Um-bn-Uv t^m-¬ 4500 cq-] ap-X-Â-¡v e-`y-am-¡m-hp-¶-Xm-Wv. A-Xn-\m-Â Xs¶ km-[m-c-W-¡m-cs³-d ssI-¡p-Ån-epw A-Sp-¯p-Xs¶ B-³t{Um-bn-Uv t^m-¬ F-¯psa-¶ Im-cy-¯n-Â kw-i-b-an-Ã. AtX-k-a-bw \n-§-Ä B-³t{Um-bn-Unte-¡v am-dm-\pt±-in-¡p-¶psh-¦n-Â A-Â-]w hn-e-¡q-Sp-X-emsW-¦n-epw F-¨v.-Sn.-kn Xs¶ hm-§p-I F-¶m-Wv tIm-À-¡-d-kns³-d \n-Àt±-iw. kvam-À-«v t^m-Wp-I-fn-Â A-Xn kvam-À-«m-b t^m-Wp-I-fm-W-h. Kq-Kn-fns³-d kz-´w samss_-em-b "s\-Ivk-kv h-¬' F-¶ sk-Áv hsc F-¨v.-Sn.-km-Wv \n-À-½n-¨psIm-Sp-¯n-cn-¡p-¶sX-¶v {it²-b-am-Wv.&lt;span style="mso-spacerun:yes"&gt;      &lt;/span&gt;&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal"&gt;&lt;span lang="PT-BR" style="font-family:ML-TTKarthika;mso-ansi-language:PT-BR"&gt;-B-³t{Um-bn-Uns\ A-Sn-¨p X-I-À-¡m-\m-bn t\m-¡n-b ]p-Xn-b &lt;/span&gt;&lt;span lang="PT-BR" style="font-family:Arial;mso-ansi-language:PT-BR"&gt;N8 &lt;/span&gt;&lt;span lang="PT-BR" style="font-family:ML-TTKarthika;mso-ansi-language:PT-BR"&gt;tam-U-ep-am-bn cw-Ks¯-¯n-bn-cn-¡p-¶p. F-Ãmw H-¯n-W-§n-b H-c-Xym-[p-\n-I samss_-Â t^msW-¶m-Wv t\m-¡n-b C-Xns\ hnti-jn-¸n-¡p-¶-Xv. C-Xv F{X-am{Xw hn-P-b{]-Z-am-Ipsa-¶v Im-ew sX-fn-bnt¡ണ്ട-­-Xm-Wv. AtX-k-a-bw B-³t{Um-bn-Uv ¹m-Ávt^m-dw e-£y-am-¡n-bp-Å ssh-d-kp-I-fpw cw-Ks¯-¯n-bn-cn-¡p-¶p. ao-Un-b t¹-b-dns³-d th-j-¯n-Â samss_-en-Â I-S-¶ptI-dp-¶ Cu ssh-d-kv \n-§-fpsS samss_-ep-]tbm-Kn-¨v \n-§-f-dn-bmsX F-kv.-Fw.-F-kv ktµ-i-§-f-b-¨p Xp-S-§p-¶psh-¶-Xm-Wv A-]-I-Sw. ssP{X-bm{X Xp-S-§n-btbmsS B-³t{Um-bn-Uns³-d ap-¼n-Â C-¯-cw [m-cm-fw sh-Ãp-hn-fn-I-fpw D-b-À-¶p h-cp-¶pണ്ട-­v. AsX-Ãmw a-dn-I-S-¶psImണ്ട-­v Xs¶ Hm-]-¬tkm-gvkv A-Sn-kvYm-\-am-¡n-bp-Å Cu samss_-Â Hm-]tdÁnw-Kv kn-kvÁw apt¶-dpsa-¶v Xs¶-bm-Wv {]-Xo-£.&lt;/span&gt;&lt;/p&gt;  &lt;p class="MsoNormal" style="text-align: center;"&gt;&lt;span class="Apple-style-span" style="font-family: Arial; "&gt;===================&lt;/span&gt;&lt;/p&gt;&lt;p class="MsoNormal"&gt;&lt;span class="Apple-style-span" style="font-family: Arial; "&gt; &lt;/span&gt;&lt;/p&gt;  &lt;b&gt;&lt;span lang="PT-BR" style="font-size:14.0pt;mso-bidi-font-size:10.0pt; font-family:ML-TTKarthika;mso-fareast-font-family:&amp;quot;Times New Roman&amp;quot;;mso-bidi-font-family: &amp;quot;Akhbar MT&amp;quot;;mso-ansi-language:PT-BR;mso-fareast-language:EN-US;mso-bidi-language: AR-SA"&gt;&lt;span style="mso-spacerun:yes"&gt; &lt;/span&gt;&lt;/span&gt;&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-6364164178242976816?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/6364164178242976816/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2010/11/fs-d-b-tum-bn-uv-p-h.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/6364164178242976816'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/6364164178242976816'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2010/11/fs-d-b-tum-bn-uv-p-h.html' title='എന്റെ ആന്‍ഡ്രോയിഡ് അനുഭവങ്ങള്‍'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/__hOaWLSCOtk/TNS9Gy_gIXI/AAAAAAAAAD8/8VsJ1uLudQc/s72-c/android-logo.png' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-2062185566573440259</id><published>2009-10-08T21:15:00.009+05:30</published><updated>2009-10-08T21:46:40.227+05:30</updated><title type='text'>പേരുകള്‍ക്ക് പിന്നിലെ ചെറിയ കാര്യങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/__hOaWLSCOtk/Ss4OwLLap3I/AAAAAAAAADU/aXPovXeVhGA/s1600-h/Names.gif"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 188px; height: 200px;" src="http://3.bp.blogspot.com/__hOaWLSCOtk/Ss4OwLLap3I/AAAAAAAAADU/aXPovXeVhGA/s200/Names.gif" border="0" alt="" id="BLOGGER_PHOTO_ID_5390262024806246258" /&gt;&lt;/a&gt;&lt;div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#006600;"&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#000000;"&gt;&lt;span class="Apple-style-span" style="font-style: normal;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#006600;"&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2004 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം) &lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;പേരിലെന്തിരിക്കുന്നുവെന്ന് &lt;/span&gt;&lt;/b&gt;സാധാരണ ചോദിക്കാറുണ്ട്. പേരിലൊന്നുമില്ലെന്ന ഉത്തരം ചോദ്യത്തില്‍ തന്നെ വ്യംഗ്യമാണല്ലോ. പേര് വെറുമൊരു അടയാളം മാത്രം. അഥവാ ഏതെങ്കിലുമൊരു പേരിന് എന്തെങ്കിലും പ്രത്യേകതയോ ഗുണമോ ഉണ്ടായിരുന്നെങ്കില്‍ ലോകത്തുള്ള മനുഷ്യരെല്ലാം ആ ഒരൊറ്റപ്പേര് തന്നെ സ്വീകരിക്കുമായിരുന്നു. ഭാഗ്യവശാല്‍ പേരിലൊന്നുമില്ലാത്തതിനാല്‍ അത്തരം പെല്ലാപ്പുകളൊഴിവായിക്കിട്ടി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പേരിലൊന്നുമില്ലെങ്കിലും പേരിന് പിന്നില്‍ ഒട്ടേറെ കാര്യങ്ങളും ചിലപ്പോള്‍ രഹസ്യങ്ങള്‍ തന്നെയും മറഞ്ഞിരിപ്പുണ്ടായേക്കാം. ഈ രീതിയില്‍ പ്രമുഖ ഐ.ടി. സ്ഥാപനങ്ങളുടെ പേരുകള്‍ പരിശോധനക്ക് വിധേയമാക്കുന്നത് രസകരമായിരിക്കും. 'അഡോബി'യില്‍ നിന്ന് തുടങ്ങാം. പേജ്മേക്കറിന്റെയും ഫോട്ടോഷോപ്പിന്റെയും ഇല്ലസ്ട്രേറ്ററിന്റെയുമൊക്കെ നിര്‍മ്മാതാക്കളായ അഡോബിനെ ഡി.ടി.പി. രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ആര്‍ക്കും സാധ്യമല്ല. ഇതിന്റെ സ്ഥാപകനായ ജോണ്‍ വര്‍നോക് തന്റെ വീട്ടിന് പിന്നിലൂടെ ഒഴുകിയിരുന്ന 'അഡോബി ക്രീക്' എന്ന നദിയുടെ പേരില്‍ നിന്നാണ് സ്ഥാപനത്തിന്റെ പേര് സ്വീകരിച്ചത്. 'അഡോബി' മലയാളത്തില്‍ 'അഡോബ്' ആയതെങ്ങനെയെന്ന് നിങ്ങളുടെ വിനീതനായ കോര്‍ക്കറസിനറിഞ്ഞുകൂട. അറിയുന്നവരുണ്ടെങ്കില്‍ അക്കാര്യം ഇന്‍ഫോകൈരളിക്കെഴുതുക. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ നിര്‍മ്മാതാക്കളാണല്ലോ 'ആപ്പിള്‍' കമ്പനി. പിന്നീട് പേഴ്സണല്‍ കമ്പ്യൂട്ടറെന്ന പേര് തന്നെ ഐ.ബി.എം. കമ്പനിയും അതിന്റെ ടെക്നോളജി ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിര്‍മ്മിച്ചവരും സ്വന്തമാക്കി. ആപ്പിള്‍ കമ്പനി നിര്‍മ്മിക്കുന്ന കമ്പ്യൂട്ടറുകള്‍ക്കൊന്നും ഇപ്പോള്‍ പേഴ്സണല്‍ കമ്പ്യുട്ടറെന്ന് പറയില്ല. ആപ്പിള്‍ കമ്പ്യൂട്ടറെന്നും മാക്കിന്‍തോഷ് കമ്പ്യൂട്ടറെന്നും അവ അറിയപ്പെടുന്നു. സ്ഥാപകരിലൊരാളായ സ്റ്റീവ് ജോബ്സിന്റെ 'ആപ്പിള്‍' പ്രിയമാണ് കമ്പനിക്ക് ഇങ്ങനെയൊരു പേര് വരാനിടയാക്കിയത്. കമ്പനി സ്ഥാപിച്ച് മൂന്ന് മാസമായിട്ടും തന്റെ കൂട്ടാളികള്‍ അനുയോജ്യമായ മറ്റൊരു പേര് നിര്‍ദ്ദേശിക്കാത്തതിനാല്‍ ആപ്പിളെന്ന പേര്‍ കമ്പനിക്ക് സ്ഥിരപ്പെടുത്തുകയായിരുന്നു. ആകര്‍ഷമായ സുഗന്ധവും കെതിയൂറുന്ന രുചിയും ഒത്തിണങ്ങിയ ആപ്പിള്‍ സ്റ്റീവ് ജോബ്സിന്റെ ഹരം തന്നെയായിരുന്നു. അതില്‍ തന്നെ മുന്തിയ 'മാക്കിന്‍തോഷ്' ഇനത്തോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ പ്രിയം. ആപ്പിള്‍ കമ്പ്യൂട്ടറിന്റെ ഓപറേറ്റിംഗ് സിസ്റ്റത്തിന് 'മാക്കിന്‍തോഷെ'ന്ന് പേര് കിട്ടിയത് അങ്ങനെയാണ്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രമുഖ അമേരിക്കന്‍ ഐ.ടി. സ്ഥാപനമായ 'സിസ്ക്കോ'യുടെ പേര് കേള്‍ക്കുമ്പോള്‍ ഏതൊക്കെയോ കുറെ പദങ്ങളുടെ ആദ്യാക്ഷരങ്ങള്‍ കുട്ടി യോജിപ്പിച്ചതാണെന്ന് തെറ്റുധരിച്ചേക്കാം. ഇപ്പോള്‍ പേര് നിര്‍മ്മിക്കുന്നത് അങ്ങനെയൊക്കെയാണല്ലോ. എന്നാല്‍ അമേരിക്കന്‍ നഗരമായ 'സാന്‍ ഫ്രാന്‍സിസ്ക്കോ' എന്നതിന്റെ ചുരുക്ക രൂപമാണത്രെ സിസ്ക്കോ &lt;span class="Apple-style-span"  style="font-family:'times new roman';"&gt;(SISCO).&lt;/span&gt; ഇങ്ങനെ നഗരനാമത്തിന്റെ ചുരുക്ക രൂപം കമ്പനിക്ക് നല്‍കിയതിന് കൂടുതല്‍ ഉദാഹരണങ്ങളൊന്നും കണ്ടെത്താനാവില്ല. കമ്പ്യൂട്ടര്‍ വില്‍പനയില്‍ പലപ്പോഴും ഒന്നാം സ്ഥാനത്തെത്താറുള്ള 'കംപാക്' &lt;span class="Apple-style-span"  style="font-family:arial;"&gt;(COMPAQ)&lt;/span&gt; കമ്പനിയുടെ പേര് &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;COMputer PAQ&lt;/span&gt;&lt;span style="font-size:16.0pt;mso-bidi-font-family: ML-TTIndulekha;mso-fareast-font-family:&amp;quot;Times New Roman&amp;quot;;mso-bidi-Times New Roman&amp;quot;;mso-ansi-language:EN-US;mso-fareast-language:EN-US; mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt; &lt;/span&gt;എന്നതിന്റെ ചുരുക്ക രൂപമാണ്. PAQ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് എല്ലാം ഉള്‍ക്കൊള്ളിച്ച ചെറിയൊരുപകരണമെന്നാണ്. 'കോറള്‍ ഡ്രോ' എന്ന സോഫ്റ്റ്വെയറിനെക്കുറിച്ച് കേള്‍ക്കാത്ത കമ്പ്യൂട്ടറുപയോക്താക്കളുണ്ടാവില്ല. കോറല്‍ (Corel) കമ്പനിയാണിത് പുറത്തിറക്കുന്നത്. ആദ്യത്തെ രണ്ടക്ഷരം കമ്പനിയുടെ സ്ഥാപകനായ 'കോപ്ലാണ്ടി'ന്റെ (Co) പേരില്‍ നിന്നും തുടര്‍ന്നുള്ള രണ്ടക്ഷരം Research (re) എന്ന പദത്തില്‍ നിന്നും അവസാനത്തേത് &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;Laboratory&lt;/span&gt;&lt;span style="font-size:16.0pt;mso-bidi-font-family:ML-TTIndulekha; mso-fareast-font-family:&amp;quot;Times New Roman&amp;quot;;mso-bidi-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt; &lt;/span&gt;എന്ന പദത്തില്‍ നിന്നുമാണത്രെ സ്വീകരിച്ചിരിക്കുന്നത്. എല്ലാംകൂടി കൂട്ടി യോജിപ്പിച്ചപ്പോള്‍ &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;Corel &lt;/span&gt;എന്ന സോഫ്റ്റ്വെയര്‍ കമ്പനി രൂപപ്പെട്ടുവെന്നാണ് ചരിത്രം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;'ഗൂഗിള്‍' &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;(Google) &lt;/span&gt;സെര്‍ച്ച് എഞ്ചിന്റെ സേവനം പ്രയോജനപ്പെടുത്താത്ത ഇന്റര്‍നെറ്റുപയോക്താക്കളുണ്ടാവില്ലല്ലോ. ഒന്നിന് ശേഷം നൂറ് പൂജ്യം എഴുതിച്ചേര്‍ത്താല്‍ കിട്ടുന്ന സംഖ്യയുണ്ടല്ലോ, അതാണ് ഗൂഗിള്‍.  സ്ഥാപകരായ ലാറി പേജും സെര്‍ഗെബ്രീനും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ഉടനെ ഏഞ്ചല്‍ ഇന്‍വെസ്റ്റ്മെന്റ്സ് എന്ന കമ്പനിക്ക് വേണ്ടി ഒരു സെര്‍ച്ച് എഞ്ചിന്‍ നിര്‍മ്മിക്കുകയുണ്ടായി. പ്രതിഫലമായി അവര്‍ക്ക് ലഭിച്ച ചെക്കിന്റെ പേര് ഗൂഗിള്‍ എന്നായിരുന്നു. തുടര്‍ന്ന് തങ്ങളുടെ സ്ഥാപനത്തിന്റെ ഔദ്യോഗിക നാമമായി അവര്‍ ഗൂഗിള്‍ തെരഞ്ഞെടുത്തുവെന്നാണ് കഥ. ഇന്റര്‍നെറ്റ് മുഖേന ലോകത്തെവിടെ നിന്നും സന്ദേശങ്ങളയക്കാനും സ്വീകരിക്കാനുമുള്ള ഒരു സ്വതന്ത്ര സംവിധാനമായിരുന്നു 'ഹോട്ട്മെയിലി'ന്റെ ലക്ഷ്യം. ഇതിന് രൂപകല്‍പന ചെയ്ത ശേഷം അനുയോജ്യമായ പേര് തെരഞ്ഞെടുക്കാനാവയി mail എന്ന പദത്തിലവസാനിക്കുന്ന ഒട്ടനവധി പേരുകള്‍ പരീക്ഷിച്ചു നോക്കി. അവസാനം ഏറ്റവും ഫിറ്റായ Hotmail എന്ന പേര് കിട്ടിയതോടെ നമ്മുടെ സബീര്‍ &lt;span class="Apple-style-span" style="font-size: medium;"&gt;ഭാട്ടിയ അത്യധികം സന്തോഷിച്ചു. വെബ് പേജുകളിലെ മുഖ്യ ലാംഗ്വേജായ HTML-ലെ എല്ലാ അക്ഷരങ്ങളും &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:&amp;quot;;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;HoTMaiL-&lt;/span&gt;&lt;span class="Apple-style-span"  style="font-family:Georgia, serif;"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;ല്‍ ക്രമപ്രകാരം ഒത്ത് വന്നിരിക്കുന്നുവെന്നതായിരുന്നു കാരണം. &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബില്‍ ഹ്യൂലെറ്റും ഡേവ് പാക്കാര്‍ഡും കൂടി ഒരു കമ്പനി സ്ഥാപിച്ചു. രണ്ടാളുടെയും പേരില്‍ കമ്പനി അറിയപ്പെടണമെന്നായിരുന്നു തീരുമാനം. ആര് മുന്നില്‍ നില്‍ക്കണമെന്നത് ഇവിടെ പ്രശ്നമായി. ഒടുവില്‍ 'പാക്കാര്‍ഡ് ഹ്യൂലെറ്റ്', 'ഹ്യൂലെറ്റ് പാക്കാര്‍ഡ്' എന്ന രണ്ട് നാമങ്ങളിലൊന്ന് തെരഞ്ഞെടുക്കാനായി ഒരു നാണയം മുകളിലേക്കെറിഞ്ഞപ്പോള്‍ കറങ്ങിത്തിരിഞ്ഞ് വന്നത് 'ഹ്യൂലെറ്റ് പാക്കാര്‍ഡെ'ന്നായിരുന്നു. അങ്ങനെ എഛ്.പി. എന്ന ഹ്യൂലെറ്റ് പാക്കാര്‍ഡ് കമ്പനി രൂപം കൊണ്ടു. ഗോര്‍ഡര്‍ മൂര്‍, ബോബ് നോയ്സ് എന്നീ രണ്ട് യുവ എഞ്ചിനീയര്‍മാര്‍ കമ്പനി സ്ഥാപിച്ചപ്പോള്‍ തങ്ങളുടെ അവസാന പേരുകള്‍ കുട്ടിച്ചേര്‍ത്ത് അതിന് 'മൂര്‍ നോയ്സ്' എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യമെന്നല്ലാതെ മറ്റെന്ത് പറയും. ആ പേര് അമേരിക്കയിലെ ഒരു ഹോട്ടല്‍ ശൃംഖല നേരത്തെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. തുടര്‍ന്ന് &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;INTegrated ELectronics &lt;/span&gt;എന്ന പദങ്ങളുടെ ആദ്യ ഭാഗങ്ങള്‍ കുട്ടിച്ചേര്‍ത്ത് കമ്പനിക്ക് പേര് നല്‍കി. അങ്ങനെയാണ് പ്രോസസ്സര്‍ നിര്‍മ്മാണ രംഗത്തെ അതികായന്‍മാരായ Intel-ന്റെ പേരുണ്ടായത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സോഫ്റ്റ്വെയര്‍ രംഗത്തെ ഭീമാകാരനായ 'മൈക്രോസോഫ്റ്റ്' ചെറിയ കമ്പ്യൂട്ടറുകള്‍ക്ക് സോഫ്റ്റ്വെയറെഴുതാനായി നിര്‍മ്മിച്ച ചെറിയ സ്ഥാപനമായിരുന്നല്ലോ. &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;MICROcomputer SOFTware &lt;/span&gt;എന്ന പദത്തില്‍ നിന്നാണ് ബില്‍ഗേറ്റ്സ് ഈ പേര് രൂപപ്പെടുത്തിയത്. തുടക്കത്തില്‍ &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;MICRO-SOFT&lt;/span&gt;&lt;span style="font-size:16.0pt;mso-bidi-font-family:ML-TTIndulekha; mso-fareast-font-family:&amp;quot;Times New Roman&amp;quot;;mso-bidi-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt; &lt;/span&gt;എന്നാണെഴുതിയിരുന്നത്. പിന്നീട് ഹൈഫന്‍ എടുത്തുമാറ്റി &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;Microsoft &lt;/span&gt;രൂപം കൊണ്ടു. കാര്‍ റേഡിയോ നിര്‍മ്മിക്കുന്ന സ്ഥാപനമായിട്ടാണ് 'മോട്ടറോള' രംഗത്തെത്തിയത്. 'വിക്ടറോള' എന്ന കമ്പനി നിര്‍മ്മിക്കുന്ന റേഡിയോകള്‍ക്കാണ് അന്ന് വിപണിയില്‍ പ്രിയമുണ്ടായിരുന്നത്. തന്റെ കമ്പനിക്കും അതേ സ്റ്റൈലിലുള്ള പേര് തന്നെ വേണമെന്ന് സ്ഥാപകനായ പോള്‍ ഗള്‍വീന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് 'മോട്ടറോള' എന്ന പേര് സ്വീകരിച്ചത്. സി.ഐ.എയുടെ വലിയൊരു ഡാറ്റാബെയ്സ് പ്രൊജക്ടിന്റെ കണ്‍സള്‍ട്ടന്റുമാരായി ജോലി ചെയ്യുകയായിരുന്നു ലാറി എലിസനും ബോബ് ഓട്ട്സും. ആവശ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവന്‍ പെട്ടെന്ന് ലഭ്യമാക്കാനുതകുന്ന ഡാറ്റാബെയ്സ് പദ്ധതിയായതിനാല്‍ അതിന് പേര് നല്‍കിയത് 'ഓറക്ക്ള്‍' എന്നായിരുന്നു. അരുളപ്പാട്, വെളിപാട് എന്നൊക്കെയാണ് പദത്തിന്റെ അര്‍ത്ഥം. പിന്നീട് രണ്ട് പേരും സ്വന്തമായി ഡാറ്റാബെയ്സ് സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയപ്പോള്‍ അതിന് പേര് നല്‍കിയതും 'ഓറക്ക്ള്‍' എന്നായിരുന്നു. സണ്‍ &lt;span class="Apple-style-span" style="font-size: medium;"&gt;മൈക്രോസിസ്റ്റംസ് കമ്പനിയുടെ Sun-ന് സൂര്യനുമായി ഒട്ടും ബന്ധമില്ല. &lt;/span&gt;&lt;span class="Apple-style-span"  style="font-family:'Times New Roman';"&gt;&lt;span class="Apple-style-span" style="font-size: medium;"&gt;Stanford University Network&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;എന്ന പദത്തില്‍ നിന്നാണ് Sun ഉരുത്തിരിഞ്ഞത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;'ഗള്ളിവറിന്റെ യാത്രകളി'ലൂടെ സുപരിചിതമായ പേരാണ് 'യാഹൂ' (Yahoo). മനുഷ്യന്റെ ആകൃതി പൂണ്ട വിചിത്ര ജീവിയാണിത്. ഥല അിീവേലൃ &lt;span style="font-size:16.0pt;mso-bidi- font-family:&amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;Yet Another Hierarchical Officious Oracle'&lt;/span&gt; എന്നൊരു എക്സ്പാന്‍ഷനൊക്കെ ഉണ്ടെങ്കിലും സ്ഥാപകരായ ജെറി യാങും ഡേവിഡ് വിലോയും തങ്ങളെ വിചിത്ര ജീവികളായിട്ട് സ്വയം കണക്കാക്കിയിരുന്നോ എന്ന് വ്യക്തമല്ല. ഇങ്ങനെ പോകുന്നു പേരിന്റെ പുരാണം. പേരിനെക്കുറിച്ച് ഇത്രയൊക്കെ എഴുതിയല്ലോ. ഇനി 'കോര്‍ക്കറസ്' എന്ന പേരിന്റെ പിന്നില്‍ എന്തെങ്കിലും രഹസ്യങ്ങളുണ്ടോ എന്ന് വായനക്കാര്‍ അന്വേഷിച്ചേക്കാം. ഉണ്ട്, അത് പിന്നീടൊരിക്കലാവാം. &lt;/div&gt;&lt;div style="text-align: center;"&gt;=============&lt;/div&gt;&lt;div&gt;  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-2062185566573440259?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/2062185566573440259/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/10/blog-post.html#comment-form' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/2062185566573440259'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/2062185566573440259'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/10/blog-post.html' title='പേരുകള്‍ക്ക് പിന്നിലെ ചെറിയ കാര്യങ്ങള്‍'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/__hOaWLSCOtk/Ss4OwLLap3I/AAAAAAAAADU/aXPovXeVhGA/s72-c/Names.gif' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-8870846730006567725</id><published>2009-09-20T12:15:00.003+05:30</published><updated>2009-09-20T12:24:12.814+05:30</updated><title type='text'>ഇന്റര്‍നെറ്റ് അപ്രത്യക്ഷമായാല്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/__hOaWLSCOtk/SrXRfHsDPTI/AAAAAAAAADM/4hrgoPTRyvM/s1600-h/internet.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 158px;" src="http://3.bp.blogspot.com/__hOaWLSCOtk/SrXRfHsDPTI/AAAAAAAAADM/4hrgoPTRyvM/s200/internet.jpg" border="0" alt="" id="BLOGGER_PHOTO_ID_5383439262161255730" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#660000;"&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ സെപ്റ്റംബര്‍ 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-size:180%;color:#006600;"&gt;&lt;span class="Apple-style-span"  style="font-size:18px;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style=" ;font-size:large;"&gt;&lt;span class="Apple-style-span"  style="color:#006600;"&gt;ഇന്ന് &lt;/span&gt;&lt;/span&gt;&lt;/b&gt;നമ്മില്‍ പലരുടെയും ദിവസങ്ങള്‍ തുടങ്ങുന്നത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കൊപ്പമാണ്. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പുള്ള അവസാനത്തെ ജോലിയും മിക്കദിവസങ്ങളിലും ഇന്റര്‍നെറ്റിനൊപ്പമായിരിക്കും. ഏതാണ്ട് പതിനഞ്ച് വര്‍ഷങ്ങളിലായി നമ്മുടെ ദൈനംദിന ജീവിതത്തെ ക്രമേണ ഇന്റര്‍നെറ്റ് വളരെയധികം സ്വാധീനിച്ചിരിക്കുന്നു എന്നത് വലയൊരു യാഥാര്‍ഥ്യം തന്നെയാണ്. പ്രത്യേകിച്ച് അഭ്യസ്തവിദ്യരായ നമ്മുടെ യുവതലമുറക്ക് ഇന്ന് ഇന്റര്‍നെറ്റ് ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം അസഹ്യമായിരിക്കുമെന്ന് തീര്‍ച്ച. ഇന്റര്‍നെറ്റിലുടെ അവര്‍ ചിരിക്കുന്നു, കരയുന്നു... അവര്‍ പഠിക്കുന്നു, സൌഹൃദം പങ്കുവെക്കുന്നു, സ്നേഹിക്കുന്നു, കൂട്ടുകൂടുന്നു, ആശയവിനിമയം നടത്തുന്നു. പ്രായമായവരുടെ അവസ്ഥയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. തങ്ങളുടെ തൊഴിലിനും ബിസിനസിനും പണമിടപാടിനും വിവര ശേഖരണത്തിനുമൊക്കെയുള്ള മുഖ്യ ഉപാധിയായി മാറിയിരിക്കയാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിനെ മാറ്റി നിര്‍ത്തി നമ്മുടെ ബാങ്ക് ഇടപാടുകള്‍ എങ്ങനെ കൈകാര്യം ചെയ്യാനാവും. നമ്മുടെ കച്ചവടവും മാര്‍ക്കറ്റിംഗും കുട്ടികളുടെ പരീക്ഷാ റിസള്‍ട്ടും യൂണിവേഴ്സിറ്റി അപേക്ഷകളുമൊക്കെ ഇന്റര്‍നെറ്റിലേക്ക് പറിച്ചു നടപ്പെട്ടിരിക്കയാണല്ലോ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഈ ഒരവസ്ഥയില്‍ ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുമോ? ഇപ്പോള്‍ വിനീതനായ കോക്കറസിന്റെ ചോദ്യമിതാണ്. ചോദ്യം സാങ്കല്‍പികമാണെങ്കിലും ഉത്തരം വളരെ ലളിതമാണ്. അതേ എന്ന് തന്നെയാണ് ഇതിന്റെ ഉത്തരം. ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമായേക്കാം. ഇതിന്റെ കാരണം ഒന്നല്ല, പലതാണ്. സാങ്കേതികം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയവയൊക്കെ ഇതിലുള്‍പ്പെടുന്നു. ഇന്റര്‍നെറ്റിലെ കണ്ണികളായ കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ മുഖ്യ ഉപാധിയായി വര്‍ത്തിക്കുന്നത് നിലവിലെ ഡൊമൈന്‍ സിസ്റ്റമാണല്ലോ. ഈ സംവിധാനം തകരില്ലെന്ന് എന്താണുറപ്പ്. അതോടെ ഒരൊറ്റ വെബ്സൈറ്റും നമുക്ക് തുറക്കാനാവാത്ത അവസ്ഥ സംജാതമായാലോ? ആലോചിക്കാന്‍ പോലും സാധ്യമാകുന്നില്ല അല്ലേ? അതിമാരകമായ ഒരു വൈറസ് ആക്രമണത്തില്‍ ഈ നെറ്റ്വര്‍ക്ക് സംവിധാനം തന്നെ ഏത് നിമിഷവും തകര്‍ക്കപ്പെട്ടേക്കാം. അതുമല്ലെങ്കില്‍ നേരത്തെ സംഭവിച്ചതുപോലെ സമുദ്രാന്തര കേബിളുകള്‍ പെട്ടെന്നൊന്നും യോജിപ്പിക്കാന്‍ സാധ്യമാകാത്ത വിധത്തില്‍ തകര്‍ന്നേക്കാം. എല്ലാം സാധ്യതകളാണ്. എന്നാല്‍ ഈ സാധ്യതകള്‍ ഒരിക്കലും തള്ളിക്കളയാനാവില്ല. ഏത് നിമിഷവും ഇത്  സംഭവിച്ചേക്കാമെന്നത് നമ്മെ ഭീതിയിലാഴ്ത്തുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വിക്കിപീഡിയ പോലുള്ള നമ്മുടെ വൈജ്ഞാനിക കൂട്ടു സംരംഭം തകരുകയോ? നമുക്കത് ചിന്തിക്കാന്‍ പോലും സാധ്യമാകുന്നില്ല. വിശ്വമൊന്നായി വളര്‍ന്നുനില്‍ക്കുന്ന ഒരു മഹാ വിജ്ഞാനകോശത്തിന്റെ ഉപയോക്താക്കള്‍ എന്നതിലുപരി അതിന്റെ നിര്‍മ്മാണത്തില്‍ പോലും സാധാരണക്കാരെ വരെ പങ്കാളികളാക്കാന്‍ ഇന്റര്‍നെറ്റല്ലേ നമ്മെ സജ്ജമാക്കിയത്. ഇതിനകം ഇരുന്നൂറ്റി അറുപത്തഞ്ചിലേറെ ലോക ഭാഷകളിലായി തഴച്ചുവളര്‍ന്ന വിക്കിപീഡിയ ഇല്ലാതെ ഇനിയുള്ള കാലം നമ്മുടെ വിജ്ഞാന ദാഹം എങ്ങനെ ശമിപ്പിക്കാനാവും. ആശയവിനിമയ രംഗത്ത് സര്‍വ സീമകളും അതിലംഘിച്ച് അതിവിപുലമായൊരു ചക്രവാളം തന്നെ നമുക്ക് തുറന്ന് തന്ന യൂട്യൂബില്ലാതെ നമ്മുടെ വാര്‍ത്താന്വേഷണവും ഒഴിവുസമയ വിനോദവും എങ്ങനെ പൂര്‍ത്തീകരിക്കാനാവും. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി ഓരോ സെക്കന്റിലും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നത് പതിനഞ്ച് മണിക്കൂര്‍ നേരത്തെ വീഡിയോ ക്ലിപ്പുകളാണെന്നറിയുമ്പോള്‍ ഇതുള്‍ക്കൊള്ളുന്ന വീഡിയോ ശേഖരം ആര്‍ക്ക് തിട്ടപ്പെടുത്താനാവും. ഇതൊരു ജനകീയ ടെലിവിഷനായി ഇതിനകം മാറിക്കഴിഞ്ഞു. ജനങ്ങളില്‍ നിന്ന് ജനങ്ങളിലേക്കുള്ള സംപ്രേക്ഷണം. ലോകത്ത് എവിടെ എന്ത് സംഭവിക്കുമ്പോഴും ചുരുങ്ങിയത് ഒരു വീഡിയോ ക്യാമറയെങ്കിലും അത് പകര്‍ത്താതിരിക്കില്ല. പത്രങ്ങളും ചാനലുകളും അവിടെ എത്തിപ്പെടണമെന്നില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ വളരെ പെട്ടെന്നതാ യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടുതന്നെ മുപ്പത്തിമൂന്ന് കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ദിനംപ്രതി യൂട്യൂബില്‍ സന്ദര്‍ശകരായി എത്തുന്നത്. ലോകത്ത് ഒരു ടെലിവിഷന്‍ ചാനലിനും ലഭിക്കാത്ത ബഹുമതി. സിറ്റിസണ്‍ ജേര്‍ണലിസത്തിന്റെ പുതിയ മുഖം. ഇതും ഇന്റര്‍നെറ്റ് നമുക്ക് കനിഞ്ഞുനല്‍കിയ പുതിയ സൌകര്യമാണല്ലോ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നെറ്റിന്റെ ഗൂഗോളവല്‍ക്കരണവുമായി മുന്നേറുന്ന ഗൂഗിളാകട്ടെ പുതിയ സേവനങ്ങള്‍ കാഴ്ചവെച്ച് യുവതലമുറയെ ഇന്റര്‍നെറ്റിലേക്ക് കൂടുതലാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. വിദ്യാര്‍ഥി സമൂഹത്തെയും നമ്മുടെ യുവതലമുറയെയും ഇനി ഇന്റര്‍നെറ്റില്‍ നിന്ന് ഏങ്ങനെ അടര്‍ത്തി മാറ്റാനാവും. എറ്റവുമൊടുവിലായി ഗൂഗിളില്‍ നിന്ന് 'ഗൂഗിള്‍ വേവ്' എന്ന സേവനമാണ് രംഗത്തെത്തുന്നത്. ഇ^മെയിലിന്റെ പുതിയ പകരക്കാരനെന്നാണ് ഈ സേവനത്തെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്. ആശയവിനിമയ രംഗത്ത് പുതിയ തരംഗങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കുടുംബാംഗങ്ങള്‍, ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സ്ഥിരമായി ബന്ധപ്പെടാന്‍ സൌകര്യമൊരുക്കുന്ന ഒരു 'വിക്കി പേജ്' എന്ന് ഇതിനെ വിശേഷിപ്പിക്കാം. ബന്ധപ്പെട്ട ആര്‍ക്കും ഇത് എഡിറ്റ് ചെയ്യാം. പരസ്പരം കൈമാറ്റം ചെയ്യാം. ഏത് സമയത്തും ഇത് തുറന്ന് പുതിയ വിവരങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കുമായി പരതാം. ഇതാണ് ഗൂഗിള്‍ വേവ്. ഇ^മെയില്‍ എന്ന സങ്കല്‍പത്തെ കൂടുതല്‍ വിപുലമായൊരു ചക്രവാളത്തിലേക്ക് പറിച്ച് നടുന്ന ഗൂഗിള്‍ വേവ് ഈ വര്‍ഷാവസനാമാണ് രംഗത്തെത്തുക. അതായത് ആശയ വിനിമയ രംഗത്ത് പുതിയ സാധ്യതകളും പുതിയ സൌകര്യങ്ങളുമായി നാം അതിവേഗം മുന്നേറുകയാണ്. ഇന്റര്‍നെറ്റ് തന്നെയാണ് ഇതിന്റെ നട്ടെല്ലെന്ന് പറയേണ്ടതില്ലല്ലോ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചുരുക്കത്തില്‍ മാനവിക നാഗരികത ഇന്റര്‍നെറ്റിനെ അവലംബമാക്കിയാണ് ഇപ്പോള്‍ അതിന്റെ മുന്നേറ്റം തുടരുന്നത്. ഇതിന് തടസ്സമുണ്ടായാല്‍ മനുഷ്യകുലം ചെന്നെത്തുക വീണ്ടും ശിലായുഗത്തിലേക്കായിരിക്കും. ഇന്റര്‍നെറ്റ് തടസ്സപ്പെടുന്നു. ഡിജിറ്റല്‍ യുഗത്തിന്റെ എല്ലാമെല്ലാമായ പൂജ്യം പ്രവര്‍ത്തനരഹിതമാവുന്നു. അതോടെ വൈദ്യുതി ഉല്‍പാദനം നിലക്കുന്നു. ടെലിഫോണും മൊബൈല്‍ ഫോണും ശബ്ദിക്കുന്നില്ല. തീവണ്ടികള്‍ കൂട്ടിയിടിക്കുന്നു. വിമാനങ്ങള്‍ ആകാശത്ത് തകരുന്നു... അണ്വായുധങ്ങള്‍ വഹിച്ച മിസൈലുകള്‍ അങ്ങുമിങ്ങും ചീറിപ്പായുന്നു. എന്തൊരു ഭീകരാവസ്ഥയായിരിക്കും. നമുക്ക് ആലോചിക്കാന്‍ പോലും സാധ്യമാകുന്നില്ല. അല്ലേ. അങ്ങനെ സംഭവിക്കാതിരിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം. &lt;/div&gt;&lt;div style="text-align: center;"&gt;*****&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-8870846730006567725?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/8870846730006567725/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/09/blog-post_20.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/8870846730006567725'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/8870846730006567725'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/09/blog-post_20.html' title='ഇന്റര്‍നെറ്റ് അപ്രത്യക്ഷമായാല്‍'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/__hOaWLSCOtk/SrXRfHsDPTI/AAAAAAAAADM/4hrgoPTRyvM/s72-c/internet.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-5161982658771963769</id><published>2009-08-28T07:38:00.005+05:30</published><updated>2009-08-28T07:55:56.669+05:30</updated><title type='text'>പ്രപഞ്ചം തന്നെ ഒരു വെര്‍ച്ച്വല്‍ റിയാലിറ്റി പ്രോഗ്രാം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/__hOaWLSCOtk/Spc__9i_2TI/AAAAAAAAACk/pRvQCMHi4bU/s1600-h/Virtual.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 150px;" src="http://4.bp.blogspot.com/__hOaWLSCOtk/Spc__9i_2TI/AAAAAAAAACk/pRvQCMHi4bU/s200/Virtual.jpg" border="0" alt="" id="BLOGGER_PHOTO_ID_5374835048375638322" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#006600;"&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#006600;"&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ആഗസ്റ്റ് 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#006600;"&gt; &lt;/span&gt;&lt;/i&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#006600;"&gt; &lt;/span&gt;&lt;/i&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#339999;"&gt; &lt;/span&gt;&lt;/i&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#990000;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#990000;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style=" ;font-size:large;"&gt;&lt;span class="Apple-style-span"  style="color:#990000;"&gt;നാം &lt;/span&gt;&lt;/span&gt;&lt;/b&gt;ജീവിക്കുന്ന ഈ ലോകത്ത് നമ്മുടെ അനുഭവങ്ങള്‍ മുഴുക്കെ വെറും തോന്നലുകളും സ്വപ്നവുമാണെന്ന് വിനീതനായ കോര്‍ക്കറസ് പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇങ്ങനെ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യത്തില്‍ ഇന്നത്തെ ശാസ്ത്രത്തിന് യാതൊരു തടസ്സവുമില്ലെന്നതാണ് സത്യം. പ്രത്യക്ഷത്തില്‍ കാണുന്ന ഈ ലോകവും അതിലെ സകല ചരാചരങ്ങളും ചലനങ്ങളുമെല്ലാം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം പോലെ നമുക്കനുഭവപ്പെടുന്നു എന്നും പറയാം. കമ്പ്യൂട്ടര്‍ പ്രോഗ്രാമെന്നാല്‍ അതൊരു സോഫ്റ്റ്വെയറാണല്ലോ. ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും കുട്ടികളെ പഠിപ്പിക്കുമ്പോള്‍ സ്പര്‍ശനാനുഭവമില്ലാത്തതാണ് സോഫ്റ്റ്വെയറെന്ന് നാം വിശേഷിപ്പിക്കാറുണ്ട്. അതായത് ഇവിടെ നമ്മുടെ അനുഭവങ്ങളൊക്കെ ഏതോ ഒരു കമ്പ്യൂട്ടറില്‍ നേരത്തെ പ്രോഗ്രാം ചെയ്തതു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥ ലോകമെന്ന് നാം മനസ്സിലാക്കുന്നത്, മനുഷ്യന്റെ മസ്തിഷ്ക്കം എന്ന അത്യന്തം സങ്കീര്‍ണ്ണമായ പ്രോസസ്സര്‍ സംവിധാനത്തിലൂടെ വേര്‍തിരച്ച് സംസ്ക്കരിച്ചെടുക്കുന്ന ധാരണകള്‍ മാത്രമാണ്. ഈ മസ്തിഷക്കത്തെ കബളിപ്പിക്കാന്‍ വളരെ എളുപ്പവുമാണത്രെ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നിങ്ങള്‍ പ്രഭാതത്തില്‍ പത്രം വായിക്കുന്ന അനുഭവമൊന്ന് സങ്കല്‍പിക്കുക. കടലാസ് താളുകളില്‍ കറുത്ത മഷി പുരളുമ്പോള്‍ അത് വാര്‍ത്ത എന്ന നിലക്ക് നിങ്ങള്‍ക്ക് വായിക്കാനാവുന്നു. ഈ സമയത്ത് നിങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്ന ദിനപത്രവും നിങ്ങളിരിക്കുന്ന കസേരയുമെല്ലാം യാഥാര്‍ഥ്യമല്ലെന്ന് നിങ്ങള്‍ ഒരു നിമിഷം പോലും സംശയിക്കുന്നില്ല. എന്നാല്‍ അത് അങ്ങനെത്തന്നെയാണോ? &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വിഷയം അതിവിചിത്രമെന്ന് തോന്നിയേക്കാം. അതല്ലെങ്കില്‍ ഇതൊരു 'കോര്‍ക്കറസിയന്‍' ചിന്ത എന്ന് നിങ്ങള്‍ വിധി എഴുതിയേക്കാം. അതേതായാലും നമ്മുടെ ഭൌതിക ജഡമുള്‍പ്പെടെയുള്ള ഈ ലോകം മുഴുക്കെ ആറ്റം കൊണ്ടും ബിറ്റുകള്‍ കൊണ്ടും രൂപപ്പെട്ടതാണെന്ന് നമുക്ക് തറപ്പിച്ച് പറയാനാവും. നമ്മെ വലയം ചെയ്തിരിക്കുന്ന ഈ ആറ്റവും ബിറ്റുകളും യഥാര്‍ഥത്തില്‍ തന്നെ ഉള്ളതാണോ? അതോ അവ സാങ്കേതികമായി ഉല്‍പാദിപ്പിക്കപ്പെടുന്നു ഇലക്ട്രോ തരംഗങ്ങളുടെ ആകത്തുകയാണോ? 'മായ' പോലുള്ള ചില സോഫ്റ്റ്വെയറുകളുപയോഗിച്ച് നാം കമ്പ്യൂട്ടറില്‍ ത്രിമാന ചിത്രങ്ങള്‍ നിര്‍മ്മിക്കാറുണ്ടല്ലോ. സോഫ്റ്റ്വെയറിന്റെ പേര് പോലെത്തന്നെ ഇതും ഒരു 'മായ' തന്നെ. ഇത്തരം കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ വസ്തുക്കളുടെ യഥാര്‍ഥ അനുഭൂതിയും അനുഭവവും പകരുന്നുവെന്നതില്‍ സംശയമില്ല. ഇനി ഈ ഭൂമി തന്നെ വലിയൊരു മോണിറ്ററായി സങ്കല്‍പിക്കുക. 'മായ'യെക്കാള്‍ അത്യുഗ്രമായ ഒരു സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിക്കുന്നു എന്നും സങ്കല്‍പിക്കുക. ആകാശത്തോളം വിശാലതയുള്ളതാണ് അതിന്റെ മോണിറ്റര്‍. ഇവിടെ എല്ലാം ത്രിമാന രൂപങ്ങള്‍, ചിത്രങ്ങള്‍. എല്ലാം ഒരു കമ്പ്യൂട്ടറില്‍ അതി സൂക്ഷ്മമായി പ്രോഗ്രാം ചെയ്തതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കമ്പ്യൂട്ടര്‍ രംഗത്ത് ഇന്ന് ഏറെ ഗവേഷണങ്ങള്‍ അരങ്ങേറുന്ന മേഖലയാണല്ലോ വെര്‍ച്ച്വല്‍ റിയാലിറ്റി. സാങ്കല്‍പിക യാഥാര്‍ഥ്യമെന്ന് ഇതിന്റെ മലയാളം ഭാഷ്യം. യഥാര്‍ഥത്തില്‍ മനുഷ്യകുലം തന്നെ തങ്ങളറിയാതെ ഇത്തരത്തിലെ കൂറെ സങ്കല്‍പങ്ങളിലല്ലേ ജീവിക്കുന്നത്. കെട്ടിടങ്ങള്‍, വാഹനങ്ങള്‍, റോഡുകള്‍... എല്ലാം ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ അതി സമര്‍ഥമായ പ്രവര്‍ത്തനം. ഈ പ്രോഗ്രാമിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആലോചിക്കാന്‍ മനുഷ്യന് മാത്രമേ സാധ്യമാകൂ എന്നതും അതഭുതം തന്നെ. ഇങ്ങനെയൊക്കെ നമുക്ക് ഒന്നാലോചിച്ചു കൂടേ. അതിനെന്താണ് തടസ്സം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പ്രശസ്ത അമേരിക്കന്‍ തത്ത്വചിന്തകനായ ഹിലരി പുട്നാമിന്റെ (Hilary Putnam) അഭിപ്രായത്തില്‍ ഇവിടെ നാം യാഥാര്‍ഥ്യമെന്ന് മനസ്സിലാക്കുന്നത് മുഴുവന്‍ നമ്മുടെ മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനം മാത്രമാണ്. ഈ മസ്തിഷ്ക്കമാകട്ടെ വലിയൊരു സൂപ്പര്‍ കമ്പ്യൂട്ടര്‍ സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കയാണ്. നമ്മുടെ ഇന്ദ്രിയാനുഭവങ്ങള്‍ മുഴുക്കെ ഈ സിസ്റ്റത്തിലേക്കയക്കപ്പെടുകയും അത് പ്രോസസ്സ് ചെയ്തു വീണ്ടും നമ്മുടെ മസ്തിഷ്ക്കത്തിലെത്തിച്ചേരുകയും ചെയ്യുന്നു. നാം ജീവിക്കുന്ന ഈ ലോകം തന്നെ അതിവിദഗ്മായ ഒരു കമ്പ്യുട്ടര്‍ സംവിധാനത്തിന്റെ ഭാഗമാണ്. നമ്മുടെ എല്ലാ ചലനങ്ങളും ചിന്തകളും വികാരങ്ങളുമൊക്കെ ഒരു കമ്പ്യൂട്ടര്‍ സംവിധാനത്തിലേക്ക് പകര്‍ത്തപ്പെടുന്നു. സംഗതി അസംഭവ്യമെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഇതുപോലുള്ള പരിപൂര്‍ണ്ണമായ ഒരു ഡിജിറ്റല്‍ ലോകം നിങ്ങള്‍ക്കും സൃഷ്ടിക്കാനായാലോ. അവിടെ എല്ലാമെല്ലാം നിയന്ത്രിക്കുന്നത് നിങ്ങളായിരിക്കും. അതല്ലെങ്കില്‍ നിങ്ങള്‍ രൂപകല്‍പന ചെയ്ത സോഫ്റ്റ്വെയറായിരിക്കും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും സ്വീഡീഷ് തത്ത്വചിന്തകനുമായ നിക് ബോസ്ട്രോം (Nick Bostrom) പറയുന്നതും ഇത് തന്നെയാണ്. അതായത് നാം ജീവിക്കുന്ന ഈ ലോകം തന്നെ ഒരു ശക്തമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമാകാന്‍ സാധ്യയുണ്ടത്രെ. ഈ പ്രൊഫസര്‍മാര്‍ക്കെല്ലാം എന്തുപറ്റി എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. വരട്ടെ. അതിലേറെ അത്ഭുതകരമെന്ന് തോന്നുന്ന കാര്യങ്ങളും അദ്ദേഹം പറയുന്നുണ്ട്. അതായത് കമ്പ്യൂട്ടര്‍ രംഗത്തെ ഇന്നത്തെ പുരോഗതിയും കുതിപ്പും ഇതേ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ എത്തിപ്പെടുന്ന നാഗരികതയെക്കുറിച്ച് അത്യപൂര്‍വമായ ചില നിഗമനങ്ങളിലാണ് അദ്ദേഹമെത്തിച്ചേരുന്നത്. ഇതുപോലുള്ള ശക്തമായ പ്രോഗ്രാമുകള്‍ നിര്‍മ്മിച്ച് സിമുലേഷനിലൂടെ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രപഞ്ച സംവിധാനമുണ്ടാക്കാന്‍ നമുക്കും കഴിയുമത്രെ. ഇങ്ങനെ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇത് അല്‍പം കടന്ന ചിന്തയും നിഗമനവുമാണെന്ന് നമുക്ക് തോന്നിയേക്കാം. അതേതായാലും ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ നാം മാനിക്കേണ്ടതുണ്ടല്ലോ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞനായ ജോണ്‍ ബാറോയും ഇതേ അഭിപ്രായക്കാരനാണ്. നേരത്തെ ജീവിച്ച ഏതോ സമൂഹം അതിവിദഗ്ദമായി പ്രോഗ്രാം ചെയ്ത ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ നിയന്ത്രണത്തിലാണ് നമ്മളുള്‍പ്പെടെയുള്ള ഈ പ്രപഞ്ചം ചലിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഇദ്ദേഹവും പറയുന്നത്. ഈ സോഫ്റ്റവെയറാകട്ടെ അത്യന്തം സൂക്ഷ്മവും 'ബഗ്ഗു'കളില്‍ നിന്ന് മുക്തവുമാണത്രെ. അഥവാ ഏതെങ്കിലും ബഗ്ഗ് കണ്ടെത്തിയിരുന്നെങ്കില്‍ ഈ കമ്പ്യൂട്ടര്‍ സിമുലേഷന്‍ മുഖേന നിര്‍മ്മിതമായ ഭുലോകമെന്ന വെര്‍ച്ച്വല്‍ റിയാലിറ്റിയെസ്സംബന്ധിച്ച് നമുക്ക് ബോധ്യമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണമായി കമ്പ്യൂട്ടര്‍ സിമുലേഷന്‍ മുഖേന രൂപപ്പെട്ട നമ്മുടെ ആകാശത്തിന്റെ ഏതാനും ഭാഗങ്ങള്‍ സോഫ്റ്റ്വെയറിലെ ബഗ്ഗുകള്‍ കാരണമായി നക്ഷത്രങ്ങളും മറ്റും ഇല്ലാതായി കറുത്തിരുണ്ട രൂപത്തില്‍ കണ്ടിരുന്നെങ്കില്‍, ഇതൊരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാം തന്നെയാണെന്ന് നമുക്ക് ബോധ്യമാകുമായിരുന്നേനേ. അതായത് കമ്പ്യൂട്ടര്‍ ഭാഷയില്‍ അവിടെ സോഫ്റ്റ്വെയര്‍ 'ക്രാഷ്' ആയിരിക്കുന്നുവെന്ന് നമുക്ക് പറയാമെന്നര്‍ഥം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതെല്ലാം വെച്ചുനോക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ നിലവിലെ വ്യവസ്ഥക്ക് കാരണമായി കുറേ സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളതെന്ന് ജോണ്‍ ബാറോ അഭിപ്രായപ്പെടുന്നു. നമുക്ക് മുമ്പ് നാഗരികതയുടെ ഉത്തുംഗതയിലെത്തിയ ഒരു സമൂഹം അതിവിദഗ്മായി രൂപകല്‍പന ചെയ്ത ഒരു കമ്പ്യൂട്ടര്‍ സിസ്റ്റമാണ് പ്രപഞ്ചമെന്നത് തന്നെയാണ് ഒന്നാമത്തെ സാധ്യത. അത്യന്തം ആസൂത്രിമായ ഈ കമ്പ്യൂട്ടര്‍ സിമുലേഷന്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രത്യക്ഷ ലോകത്തെ യാഥാര്‍ഥ്യവുമായി പരമാവധി അടുപ്പിക്കുന്നു. ഇതിനുപയോഗിച്ച സോഫ്റ്റ്വെയറാകട്ടെ അതി സൂക്ഷ്മവും ബഗ്ഗുകളില്‍ നിന്ന് മുക്തവുമാണ്. ഈ രീതിയില്‍ സിമുലേഷന്‍ സാധ്യമാണെങ്കില്‍ തത്ത്വചിന്തകന്‍മാരും മറ്റും പറയുന്നതുപോലെ ഈ പ്രപഞ്ചം സമ്പൂര്‍ണ്ണമെന്ന് പറയാന്‍ ഒരിക്കലും സാധ്യമല്ല. മറിച്ചു നമ്മുടെ അറിവിലുള്ള ന്യൂനതകള്‍ മുഖേനയാണത്രെ നാം അങ്ങനെ മനസ്സിലാക്കുന്നത്. അതായത് നമ്മുടെ അറിവ് ഒട്ടേറെ തെറ്റുകളും വിടവുകളും ഉള്‍ക്കൊള്ളുന്നതാണ്. ഇതിനുള്ള പരിഹാരമെന്ന നിലക്ക് പ്രപഞ്ചമെന്ന ഈ സിസ്റ്റത്തിന്റെ പ്രോഗ്രാമിംഗില്‍ നമ്മുടെ മുന്‍ഗാമികള്‍ (മനുഷ്യകുലത്തിന്റെ ആവിര്‍ഭാവത്തിന് മുമ്പുള്ളവര്‍) നിരന്തരം അപ്ഡേറ്റുകള്‍ നടത്തിവരുന്നുണ്ടത്രെ. ഇതിനെ നാം പരിണാമം, പുരോഗതി എന്നൊക്കെ പറയുന്നു. പ്രോഗ്രാം പോലെത്തന്നെ കമ്പ്യൂട്ടര്‍ സിസ്റ്റവും പലപ്പോഴും കേടുപാടുകള്‍ക്ക് വിധേയമാകുന്നുണ്ട്. ചിലപ്പോള്‍ പ്രവര്‍ത്തനം മന്ദഗതിയിലാവുന്നു. ചില ഭാഗങ്ങളിലെ സര്‍ക്യൂട്ടുകള്‍ പ്രവര്‍ത്തന രഹിതമാകുന്നു. ഇത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതേസമയം ഇത്തരം പാകപ്പിഴവുകളും കേടുപാടുകളും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമവും അരങ്ങേറുന്നു. ഇനി സിസ്റ്റം പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാകുന്നുവെന്ന് സങ്കല്‍പിക്കുക. അതോടെ ഭൂമിയുടെ നിലനില്‍പ് അസാധ്യമായിത്തീരുകയും ചെയ്യും. അതല്ലെങ്കില്‍ നമ്മുടെ മുന്‍ഗാമികളായ ഈ കമ്പ്യുട്ടര്‍ വിദഗ്ധര്‍ തങ്ങളുടെ സിസ്റ്റത്തില്‍ 'ഫോര്‍മാറ്റ്' എന്ന ഒരു കമാന്റ് കൊടുക്കുകയാണെങ്കില്‍ നമ്മുടെയൊക്കെ അവസ്ഥ എന്തായിത്തീരുമെന്ന് ഒന്നോര്‍ത്തു നോക്കൂ. അതിഭീകരം തന്നെയായിരിക്കും, അല്ലേ?&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;എക്സ്്റ്റന്‍ഷന്‍&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കമ്പ്യൂട്ടറിന്റെ നിലവിലെ കോപ്പി, പേസ്റ്റ് സംവിധാനം മനുഷ്യശരീരവുമായി ബന്ധിപ്പിക്കുന്നതോടെ തലച്ചോറിലെ വിവരങ്ങള്‍ മുഴുക്കെ സി.ഡി, ഡി.വി.ഡി പോലുള്ള ഡിജിറ്റല്‍ സ്റ്റോറേജ് ഉപകരണത്തിലേക്ക് ബാക്കപ് ചെയ്യാനാവും. ഇതില്‍ മനുഷ്യന്റെ കുട്ടിക്കാലം മുതല്‍ക്കുള്ള ഓര്‍മ്മകള്‍ മാത്രമല്ല, ചിന്തകളും അനുഭവങ്ങളും സ്വപ്നങ്ങളുമെല്ലാം ഉള്‍പ്പെടും. ഇതിന് നിലവിലെ മെമ്മറി സംവിധാനം മതിയാവില്ല. ഡിസ്ക്ക് സ്പെയ്സ് യോട്ടാ ബയ്റ്റ് (YB) കണക്കിന് വേണ്ടി വരുമെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. 10^ന് ശേഷം 24 പൂജ്യം നല്‍കിയാല്‍ ലഭിക്കുന്ന സംഖ്യയാണ് യോട്ടാ. ജീവശാസ്ത്ര സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഇത്രയും വലിയ ഡിസ്ക്ക് സ്പെയ്സ് ഉപയോഗിക്കേണ്ടി വരുന്നതത്രെ. അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ഒരുപറ്റം ഗവേഷകര്‍ രൂപം നല്‍കി വരുന്ന Mind Upload എന്ന പ്രൊജക്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. &lt;/div&gt;&lt;div style="text-align: center;"&gt;=====&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-5161982658771963769?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/5161982658771963769/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/08/blog-post_28.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/5161982658771963769'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/5161982658771963769'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/08/blog-post_28.html' title='പ്രപഞ്ചം തന്നെ ഒരു വെര്‍ച്ച്വല്‍ റിയാലിറ്റി പ്രോഗ്രാം'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/__hOaWLSCOtk/Spc__9i_2TI/AAAAAAAAACk/pRvQCMHi4bU/s72-c/Virtual.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-5883604541073400683</id><published>2009-08-22T09:32:00.005+05:30</published><updated>2009-08-22T09:39:07.911+05:30</updated><title type='text'>നെറ്റിനെ സ്വീധീനിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/__hOaWLSCOtk/So9vJd_QmnI/AAAAAAAAACc/uN8gNgQu6L4/s1600-h/Mark.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 120px;" src="http://3.bp.blogspot.com/__hOaWLSCOtk/So9vJd_QmnI/AAAAAAAAACc/uN8gNgQu6L4/s200/Mark.jpg" border="0" alt="" id="BLOGGER_PHOTO_ID_5372635088935754354" /&gt;&lt;/a&gt;&lt;br /&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;&lt;i&gt;&lt;div&gt;&lt;br /&gt;&lt;/div&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഒക്ടോബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/i&gt;&lt;/span&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;span class="Apple-style-span"  style="color:#993300;"&gt;&lt;b&gt;&lt;span class="Apple-style-span"  style=" ;font-size:large;"&gt;നിങ്ങള്‍ &lt;/span&gt;&lt;/b&gt;&lt;/span&gt;പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണോ? എങ്കില്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ഈ മേഖലയുണ്ടായ മാറ്റങ്ങളും പുരോഗതികളും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. ഈ മാറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചതും നേതൃത്വം നല്‍കിയതും ഏതാനും ചെറുപ്പക്കാരാണെന്നതാണ് അതിലേറെ വിസ്മയാമഹം. ഇവരില്‍ ഏതാനും പേരെ നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ഇവിടെ പരിചയപ്പെടുത്തുകയാണ്. നമ്മുടെ ചെറുപ്പാക്കാര്‍ക്ക് തീര്‍ച്ചയായും ഇവരും ഇവരുടെ സംരംഭങ്ങളും മാതൃകയാക്കാവുന്നതാണ്. പുതുയുഗത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളെന്ന് ഇവരെ വിശേഷിപ്പിക്കാം. ദൈവം തങ്ങള്‍ക്ക് കനിഞ്ഞരുളിയ ബുദ്ധി ശരിയായ രീതിയിലുപയോഗിച്ചു എന്നതാണ് ഇവരെ ഇങ്ങനെയൊരു വിശേഷണത്തിനര്‍ഹരാക്കുന്നത്. നീര്‍ഘവീക്ഷണം, ഭാവിയെക്കുറിച്ചുള്ള തികഞ്ഞ കാഴ്ചപ്പാട്, ശുഭാപ്തി വിശ്വാസം, കഠിനാദ്ധ്വാനം തുടങ്ങിയ ഗുണങ്ങളും ഇവര്‍ക്ക് തുണയായി. ഇവരുടെ സേവനവും അദ്ധ്വാനവും ഇല്ലായിരുന്നുവെങ്കില്‍ ഇന്റര്‍നെറ്റിന് ഇന്നത്തെ രീതിയിലെ ജനകീയത ലഭിക്കുമായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഇവരില്‍ പ്രഥമ സ്ഥാനമര്‍ഹിക്കുന്നത് ഗൂഗിളിന്റെ സ്ഥാപകരായ ആ രണ്ട് ചെറുപ്പക്കാര്‍ തന്നെ. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഗൂഗിളിന്റെ സേവനം പ്രയോജനപ്പെടുത്താത്തവരുണ്ടാകുമെന്ന് തോന്നുന്നില്ല. സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ഇന്റര്‍നെറ്റ് അടക്കി വാഴുന്ന തരത്തില്‍ ഒട്ടേറെ സേവനങ്ങള്‍ ഗുഗിള്‍ കാഴ്ചവെക്കുന്നു. ഇന്റര്‍നെറ്റെന്നാല്‍ ഗൂഗിളെന്നാണ് ഇപ്പോള്‍ മിക്കവരുടെയും ധാരണ. ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നീ രണ്ട് യുവാക്കളാണ് ഈ സംരംഭത്തിന്റെ ഉടമകള്‍. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജകയകരമായ സ്ഥാപനമെന്ന വിശേഷണവും ഗൂഗിളിന് സ്വന്തം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ഇവര്‍ തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. google.stanford.edu എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ google.com-ലേക്ക് വളര്‍ന്നു. തുടര്‍ന്നുള്ള വളര്‍ച്ചക്ക് ഇന്റര്‍നെറ്റ് ലോകം സാക്ഷിയാണ്. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറാണത്രെ.&lt;br /&gt;&lt;br /&gt;വേള്‍ഡ് വൈഡ് വെബ് എന്ന സംവിധാനത്തിന് അടിത്തറയിട്ട ടിം ബര്‍ണേഴ്സ് ലീയാണ് മറ്റൊരാള്‍. ഇന്റര്‍നെറ്റ് അമേരിക്കക്ക് സ്വന്തമാണെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റി. ലീ എന്ന ഈ ബ്രിട്ടീഷ്കാരനില്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഇന്റര്‍നെറ്റ് ഈ രൂപത്തില്‍ നിലവില്‍ വരില്ലായിരുന്നു. മസാച്ചുസെറ്റ്സ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രമാക്കി ഇന്റര്‍നെറ്റ് സേവന മേഖലയിലെ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി W3C എന്ന കണ്‍സോര്‍ഷ്യത്തിന് തുടക്കമിട്ടതും ഇദ്ദേഹം തന്നെ. അതേതായാലും ഇന്റര്‍നെറ്റ് ലോകത്ത് ബ്രിട്ടന് തലയെടുപ്പോടെ നിലകൊള്ളാന്‍ ഈ ഒരൊറ്റ വ്യക്തി കൈവരിച്ച നേട്ടം തന്നെ ധാരാളമാണ്.&lt;br /&gt;&lt;br /&gt;ആഗോളതലത്തില്‍ ഇന്റര്‍നെറ്റുപയോഗിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരുപക്ഷെ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റിന്റെ സ്ഥാപകന്‍ ഇരുപത്തിനാല് കാരനായ മാര്‍ക്ക് സുകെര്‍ബെര്‍ഗ് (Mark Zuckerberg) ആയിരിക്കാനാണ് സാധ്യത. ഈ നൂറ്റാണ്ടിലെത്തന്നെ ചെറുപ്പക്കാരുടെ ഹരമെന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ സന്തതിയായ ഇദ്ദേഹമാണ് ലോകത്തിലെത്തന്നെ ഏറ്റവും ചെറുപ്പക്കാരനായ കോടീശ്വരനും. യൂണിവേഴ്സിറ്റിയിലെ തന്റെ ഇടുങ്ങിയ മുറിയില്‍ 2004-ല്‍ തുടങ്ങിയ 'ഫെയ്സ്ബുക്ക്' എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് വെബ്സൈറ്റ് ക്രമേണ ബോസ്റ്റണിലേക്കും അവിടെ നിന്ന് ലേകത്തെങ്ങുമായി വ്യാപിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;നാപ്സ്റ്റ്ര്‍ എന്ന വെബ്സൈറ്റിന്റെ സ്ഥാപകനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ ഷാവ്ന്‍ ഫാനിംഗാണ് ഇനിയൊരാള്‍. സംഗീത ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനമായിട്ടാണ് ഇതാരംഭിച്ചത്. ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥിയായിരിക്കെ പത്തൊമ്പതാം വയസ്സിലാണ് ഈ യുവാവ് തന്റെ സൈറ്റിന് അടിത്തറയിട്ടത്. സംഗീത ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതിന് ഇന്റനെറ്റില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച വെബ്സൈറ്റിന്റെ സ്ഥാപകനെന്ന നിലയില്‍ ഇദ്ദേഹം ലോകത്തെങ്ങുമുള്ള യുവതയുടെ ആരാധനാമൂര്‍ത്തിയായിരിക്കുന്നു. 2006^ല്‍ ഇദ്ദേഹം 'വാര്‍ക്രാഫ്റ്റ്' ഇന്റര്‍നെറ്റ് ഗെയിം കളിക്കാരെ പരസ്പരം ബന്ധിപ്പിക്കുന്ന Repture എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിനും തുടക്കമിട്ടു.&lt;br /&gt;&lt;br /&gt;ടെലിവിഷന്‍ പരിപാടികളുടെ അവതാരകരുടെ മാത്രമല്ല ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെയും പ്രത്യേക ആദരവ് പിടിച്ചുപറ്റിയ ചെറുപ്പക്കാരനാണ് കെവിന്‍ റോസ്. ഇദ്ദേഹത്തിന്റെ ടി.വി. പരിപാടികളുടെ ശേഖരമായ digg.com ഈ ഇനത്തിലെ ഏറ്റവും പ്രശസ്തമായ വെബ്സൈറ്റാണ്. സൈറ്റിന്റെ ജനപ്രീതി നല്‍കുന്ന തിരക്കുകള്‍ക്കിടയില്‍ തന്നെ Pownce, Revision 3 തുടങ്ങിയ സംരംഭങ്ങളിലും ഇദ്ദേഹം ഭാഗഭാക്കാണ്. 2004^ല്‍ മണിക്കൂറിന് 12 ഡോളര്‍ എന്ന നിരക്കില്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ സേവനം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച Digg ഇന്ന് ലോക തലത്തില്‍ തന്നെ അഭിപ്രായ സര്‍വേക്കും വോട്ടെടുപ്പിനും പ്രസിദ്ധമാണ്.&lt;br /&gt;&lt;br /&gt;ബ്ലോഗുകള്‍ ഇന്ന് യുവാക്കളുടെ ഹരമായി മാറിയിരിക്കുന്നു. ആശയ വിനിമയ രംഗത്ത് അതിവിശാലമായൊരു ഭൂമികയാണ് ബ്ലോഗിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ മാറ്റ് മുലന്‍വേഗ് എന്ന ചെറുപ്പക്കാരന്‍ wordpress എന്ന വെബ്സൈറ്റിലൂടെ ഇത്തരമൊരാശയവുമായി മുന്നോട്ടു വന്നില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംവിധാനം നമുക്ക് ലഭിക്കുമായിരുന്നോ എന്ന കാര്യം സംശയമാണ്. പത്തൊമ്പതാം വയസ്സിലാണ് ഇദ്ദേഹം ഇങ്ങനെയൊരാശയവുമായി മുന്നാട്ട് വരുന്നതെന്നോര്‍ക്കണം. ഇരുപത്തിനാലാം വയസ്സില്‍ തന്റെ ജോലി ഉപേക്ഷിച്ച് ബ്ലോഗ് സൈറ്റിന്റെ വികസനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മാറ്റ്.&lt;br /&gt;&lt;br /&gt;ഇന്റര്‍നെറ്റിലെ ലേലച്ചന്തയായ 'ഇബേ'യുടെ സ്ഥാപകനായ പിയര്‍ ഒമിഡ്യര്‍ ഇക്കൂട്ടത്തില്‍ സ്ഥാനം പിടിച്ച മറ്റൊരു വ്യക്തിത്വമാണ്. വില്‍ക്കുന്നവരെയും വാങ്ങുന്നവരെയും നെറ്റിലൂടെ കൂട്ടിയോജിപ്പിക്കുന്ന പണിയാണ് ഇദ്ദേഹത്തിന്റെ വെബ്സൈറ്റ് നിര്‍വഹിക്കുന്നത്. ഇതത്ര നിസ്സാരമായ പണിയൊന്നുമല്ല. ഇതിനകം ഈ ലേലച്ചന്ത ലോകത്തെങ്ങും വന്‍ സ്വീകാര്യത കൈവരിച്ചിരിക്കയാണ്. ഇതിലൂടെ പിയര്‍ ലോക കോടീശ്വരന്‍മാരുടെ മുന്‍നിരയിലെത്തിയിരിക്കുന്നുവെന്നതും പ്രസ്താവ്യമാണ്. സൈറ്റിന്റെ ആസ്തി 7.7 ബില്യന്‍ ഡോളറാണ്.&lt;br /&gt;&lt;br /&gt;ഇന്റര്‍നെറ്റിലെ ഗെയിം കമ്പിനിയായ ബ്ലിസാര്‍ഡിന്റെ ഉടമ മൈക് മൂര്‍ഹൈം കളിയിലൂടെയാണ് ഇന്റര്‍നെറ്റില്‍ ആധിപത്യമുറപ്പിച്ചത്. സൈറ്റിലെ മുഖ്യ ഇനമായ Warcraft (WoW) എന്ന ഗെയിമിന് എണ്‍പത് ലക്ഷം വരിക്കാരുണ്ടത്രെ. ഈ കളിയിലൂടെ ഇദ്ദേഹത്തിന് ലഭിക്കുന്ന വാര്‍ഷിക വരുമാനം ഒന്നര ബില്യന്‍ ഡോളര്‍. അതായത് ഏകദേശം അറുനൂറ് കോടി ഇന്ത്യന്‍ രൂപ.&lt;br /&gt;&lt;br /&gt;നെറ്റിലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വൈല്‍സാണ് ഇന്റര്‍നെറ്റിനെ സ്വാധീനിച്ച മറ്റൊരു പ്രമുഖ വ്യക്തിത്വം. 2001-ലാണ് വിക്കിപീഡിയ രൂപം കൊള്ളുന്നത്. മലയാളമുള്‍പ്പെടെ അറിയപ്പെടുന്ന ലോകഭാഷകളിലെല്ലാം തന്നെ ഇതിനകം ഈ വിജ്ഞാന കോശത്തിന് പതിപ്പുകളുണ്ട്. നിയോപീഡിയ എന്ന വിജ്ഞാന കോശവുമായി രംഗത്തെത്തിയ ഇദ്ദേഹം പിന്നീട് 'വിക്കിയ' പ്രോഗ്രാമിന് വഴിമാറുകയായിരുന്നു. ലോകത്തെങ്ങുമുള്ള പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഏകോപിപ്പിച്ച് വലിയൊരു വിജ്ഞാനശേഖരത്തിന് രൂപം നല്‍കുന്നതിന് നേതൃത്വം നല്‍കി എന്നതാണ് ജിമ്മിയെ നെറ്റ് ഉപയോക്താക്കള്‍ക്ക് പ്രിയങ്കരനാക്കിയത്. സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പെടെ നെറ്റിലെ ഇതരസേവനങ്ങളിലും പതുക്കെ ചുവടുറപ്പിക്കാന്‍ വിക്കിയക്ക് പദ്ധതിയുണ്ടത്രെ.&lt;br /&gt;&lt;br /&gt;സൈബര്‍ ലോകത്തെ ന്യൂസ് ഗ്രൂപ്പുകളും പരസ്യക്കാരുമൊക്കെ അടിഞ്ഞുകൂടിയ വെബ്സൈറ്റാണ് Craigslist.org. മാസത്തില്‍ ഒന്നര കോടി സന്ദര്‍ശകരാണത്രെ സൈറ്റിലെത്തുന്നത്. സൈറ്റിന്റെ നിര്‍മ്മാതാവും ഇന്റര്‍നെറ്റിലെ പ്രമുഖ ബിസിനസ്കാരനുമായ ക്രെയ്ജ് ന്യൂമാര്‍ക്കും നെറ്റില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ കൂട്ടത്തിലുണ്ട്.&lt;br /&gt;&lt;br /&gt;യൂട്യൂബ് എന്ന് കേള്‍ക്കാത്ത ചെറുപ്പക്കാര്‍ ഇക്കാലത്തുണ്ടാവില്ലെന്ന് പറയാം. അത്രമാത്രം ജനകീയമായിരിക്കുന്നു ആ വെബ്സൈറ്റ്. ലക്ഷക്കണക്കിന് വീഡിയോ ക്ലിപ്പുകളുടെ ശേഖരമാണ് അത് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ലോകത്തെങ്ങുമുള്ള ഏത് സംഭവത്തിന്റെയും വീഡിയോ ക്ലിപ്പ് കാണണമെങ്കില്‍ നിങ്ങള്‍ക്ക് യൂട്യൂബില്‍ തിരഞ്ഞാല്‍ മതി. നല്ലതും ചീത്തയുമായ എല്ലാ ക്ലിപ്പുകളും അവിടെയുണ്ടെന്നത് ഒട്ടൊക്കെ ജാഗ്രതയോടെ ഇതിനെ സമീപിക്കണമെന്ന സൂചന നല്‍കുന്നു. അതേതായാലും ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ഏറെ സ്വാധീനം ചെലുത്തി മുന്നേറിക്കൊണ്ടിരിക്കുന്ന വെബ്സൈറ്റാണിതെന്ന് പറയാതെ വയ്യ. ഇതിന്റെ നിര്‍മ്മാതാക്കളായ സ്റ്റീവ് ചെനും ഹ്യൂര്‍ലിയും നെറ്റ് ഉപയോക്താക്കളായ നമ്മുടെയൊക്കെ ആദരവ് അര്‍ഹിക്കുന്നു. 2005-ല്‍ യൂട്യൂബ് സ്ഥാപിക്കുമ്പോള്‍ സ്റ്റീവ് ചെനിക്ക് വയസ്സ് ഇരുപത്തേഴ്. ഹ്യൂര്‍ലിക്ക് വയസ്സ് ഇരുപത്തെട്ട്. 1.65 ബില്യന്‍ ഡോളര്‍ വില കണക്കാക്കുന്ന യൂട്യൂബ് ഇപ്പോള്‍ ഗൂഗിളിന്റെ കൈവശമാണുള്ളത്.&lt;br /&gt;&lt;br /&gt;ഡേവിഡ് ഫിലോയെയും ജെറി യാങിനെയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ഏറെ പരിചയപ്പെടുത്തേണ്ടതില്ല. യാഹൂവിന്റെ സ്ഥാപകരായ ഇവര്‍ അതി സാഹസികരായ യുവാക്കള്‍ തന്നെ എന്നതില്‍ സംശയിക്കേണ്ടതില്ല. യാഹൂ സ്ഥാപിതമായ ശേഷം വളരെക്കാലത്തോളം തങ്ങളുടെ മേഖലയില്‍ അതിനെ മറികടക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദധാരികളായ ഇവര്‍ നെറ്റില്‍ വെവ്വേറെ ആരംഭിച്ച സംരംഭങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് യാഹൂ എന്ന ഭീമാകാരന്‍ സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെട്ടത്. നെറ്റിലെ മിക്ക സേവനങ്ങളും കാഴ്ചവെക്കുന്ന യാഹൂവിന്റെ മുഖ്യ എതിരാളിയായി ഗൂഗിള്‍ രംഗത്തെത്തിയത് യാഹൂവിനെ അലോസരപ്പെടുത്തുന്നു.&lt;br /&gt;&lt;br /&gt;നെറ്റിലെ ലേലച്ചന്തയായ ഇബേയെപ്പോലെ അതിവേഗം ഇന്നതിയിലെത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രമുഖ വെബ്സൈറ്റാണ് ജാക് മാ എന്ന ഇന്റര്‍നെറ്റ് വ്യവസായി നേതൃത്വം നല്‍കുന്ന ആലിബാബ ഗ്രൂപ്പിന്റെ TaoBao.com. 1999^ല്‍ ഒരു സ്വതന്ത്ര ചൈനീസ് ഡാറ്റാബെയ്സ് സംരംഭമെന്ന നിലയില്‍ രംഗത്തെത്തിയ ഈ വെബ്സൈറ്റ് പിന്നീട് ലോകത്താകമാനം വ്യാപിച്ച വലിയൊരു നെറ്റ്വര്‍ക്കായി രൂപപ്പെടുന്നത് ഇന്റര്‍നെറ്റ് ലോകം കൌതുകത്തോടെയാണ് നോക്കിക്കണ്ടത്.&lt;br /&gt;&lt;br /&gt;ആമസോണ്‍ എന്ന ഇന്റര്‍നെറ്റ് പുസ്തകശാലയുടെ സ്ഥാപകനായ ജിഫ് ബസോസിനെ പരാമര്‍ശിക്കാതെ ഇതവസാനിപ്പിക്കുന്നത് ഒട്ടും തന്നെ ഉചിതമാവില്ലെന്ന് കോര്‍ക്കറസ് വിശ്വസിക്കുന്നു. ഒരു ദശകം മുമ്പ് വീട്ടിലെ ഇടുങ്ങിയ മുറിയില്‍ ആരംഭിച്ച ഈ ഇന്റര്‍നെറ്റ് പുസ്തകശാലയുടെ ഇന്നത്തെ ആസ്തി 8.2 ബില്യന്‍ ഡോളറാണെന്ന് കണക്കാക്കുന്നു. ആമസോണിന്റെ വിജയത്തെത്തുടര്‍ന്ന് അതിന്റെ അനുകരണങ്ങള്‍ നെറ്റില്‍ ധാരാളമുണ്ടായെങ്കിലും അതിനോട് മല്‍സരിക്കാന്‍ ആര്‍ക്കും സാധ്യമായിട്ടില്ലെന്നതാണ് സത്യം.&lt;br /&gt;&lt;br /&gt;ആഴ്ചകള്‍ക്ക് മുമ്പ് നെറ്റില്‍ പരതുന്നതിനിടെ ലഭ്യമായ http://grademoney.com/ എന്ന വെബ്സൈറ്റാണ് നെറ്റിനെ സ്വാധീനിച്ച ചെറുപ്പക്കാരുടെ പേര് ഈ രൂപത്തില്‍ ലീസ്റ്റ് ചെയ്തത്. പിന്നീട് ഇതെഴുതാനായി വീണ്ടും സൈറ്റ് റഫര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, സൈറ്റിന്റെ സ്ഥാപകന്‍ അത് വില്‍പനക്ക് വെച്ചതായിട്ടാണ് കണ്ടത്. ഇപ്പോള്‍ സൈറ്റ് നെറ്റില്‍ നിന്ന് തീരെ അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു. അജ്ഞാതനായ ആ വെബ്സൈറ്റിന്റെ ഉടമക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കോര്‍ക്കറസ് ഇതിവിടെ അവസാനിപ്പിക്കുന്നു.&lt;br /&gt;&lt;div style="text-align: center;"&gt;*****&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-5883604541073400683?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/5883604541073400683/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/08/blog-post_22.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/5883604541073400683'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/5883604541073400683'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/08/blog-post_22.html' title='നെറ്റിനെ സ്വീധീനിച്ച ഒരുകൂട്ടം ചെറുപ്പക്കാര്‍'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/__hOaWLSCOtk/So9vJd_QmnI/AAAAAAAAACc/uN8gNgQu6L4/s72-c/Mark.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-2816672189447500592</id><published>2009-08-13T12:15:00.001+05:30</published><updated>2009-08-13T12:27:34.288+05:30</updated><title type='text'>കോര്‍ക്കറസ് ഗേറ്റ്സ് @ ഹോട്ട്മെയില്‍ ഡോട്ട് കോം</title><content type='html'>&lt;div&gt; &lt;/div&gt;&lt;div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2001 സെപ്റ്റംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt; &lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/__hOaWLSCOtk/SoO4X2YP4sI/AAAAAAAAACU/Yb0vUADPpZI/s1600-h/hotmail.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 126px; height: 132px;" src="http://4.bp.blogspot.com/__hOaWLSCOtk/SoO4X2YP4sI/AAAAAAAAACU/Yb0vUADPpZI/s320/hotmail.jpg" border="0" alt="" id="BLOGGER_PHOTO_ID_5369337900629484226" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;(നെറ്റിലെ തട്ടിപ്പ് വിരന്‍മാര്‍മാര്‍ നിങ്ങളുടെ വിനീതനായ കോര്‍ക്കറസിനെ നിരന്തരം പ്രലോഭിച്ച് ഭാവിയിലെ കോടീശ്വരനാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കെ ഈ വിരുതന്‍മാരയക്കുന്ന മെയിലുകളില്‍ നിന്ന് തന്റെ മെയില്‍ ബോക്സിനെ രക്ഷപ്പെടുത്താനുള്ള മാര്‍ഗമെന്തെന്ന് തലപുകഞ്ഞാലോചിച്ചപ്പോള്‍ കിട്ടിയ അത്യുഗ്രന്‍ തന്ത്രമെന്ന നിലക്കാണ് കോര്‍ക്കറസ് പേര് മാറ്റാന്‍ തീരുമാനിച്ചത്. പഴയ പേരിന്റെ കൂടെ 'ഗേറ്റ്സ്' എന്ന വാല് കൂട്ടിച്ചേര്‍ത്തതോടെ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് തട്ടിപ്പ് വീരന്‍മാര്‍ ഇപ്പോള്‍ പിന്‍മാറിയിരിക്കയാണ്. സന്തോഷം).&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div style="text-align: center;"&gt;=====&lt;/div&gt;&lt;div&gt;  &lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt;'മാന്യ &lt;/span&gt;&lt;/span&gt;&lt;/b&gt;സുഹൃത്തേ, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും അമേരിക്ക ഓണ്‍ലൈന്‍ കമ്പനിയും ഇന്റര്‍നെറ്റ് ലോകത്തെ രണ്ട് വന്‍കിട സ്ഥാപനങ്ങളാണെന്ന്  താങ്കള്‍ക്കറിയാമല്ലോ. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ എറ്റവും പ്രചാരമുള്ള ബ്രൌസര്‍ പ്രോഗ്രാമായി നിലനിര്‍ത്താന്‍ രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് ഒരു പരീക്ഷണ സംരംഭത്തിലേര്‍പ്പെട്ടിക്കയാണ്. ഈ ഇ^മെയില്‍ സന്ദേശം താങ്കളുടെ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന് അത് കണ്ടെത്തി പിന്തുടരാനാവുന്നു. ഇങ്ങനെ രണ്ടാഴ്ച തുടര്‍ച്ചയായി ഇത് നടക്കുന്നു. താങ്കള്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന ഓരോ സന്ദേശത്തിനും 245 ഡോളര്‍ വീതം ലഭിക്കുന്നു. താങ്കളുടെ സന്ദേശം ലഭിക്കുന്ന വ്യക്ത അത് മറ്റൊരു സുഹൃത്തിന് ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ താങ്കള്‍ക്കും സുഹൃത്തിനും 243 ഡോളര്‍ വീതം ലഭിക്കുന്നു. ഇനി താങ്കളുടെ സുഹൃത്തിന്റെ സഹൃത്ത് മറ്റൊരു കക്ഷിക്ക് സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ മൂന്ന് പേര്‍ക്കും 241 ഡോളര്‍ വീതം ലഭിക്കുന്നു. ഇതിനിടെ മൈക്രോസോഫ്റ്റ് താങ്കളുമായി ബന്ധപ്പെട്ട് ചെക്ക് അയക്കാനുള്ള പാസ്റ്റല്‍ അഡ്രസ്സ് ആവശ്യപ്പെടുന്നതാണ്. ഇതൊക്കെ ഏതോ കുസൃതികളുടെ വെറും തട്ടിപ്പായിരിക്കുമെന്നാണ് നേരത്തെ ഞാന്‍ വിശ്വസിച്ചിരുന്നത്. ഏതായാലും ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് വെച്ച് ഈ സന്ദേശം പല സുഹൃത്തുക്കള്‍ക്കും ഫോര്‍വേര്‍ഡ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞതോടെ മൈക്രോസോഫ്റ്റ് എന്റെ ഇ^മെയില്‍ അഡ്രസ്സില്‍ ബന്ധപ്പെട്ട് പോസ്റ്റല്‍ അഡ്രസ്സ് ആവശ്യപ്പെട്ടു. അഡ്രസ്സ് നല്‍കി ഏതാനും  ദിവസങ്ങള്‍ക്കകം 24,800 ഡോളറിന്റെ ചെക്ക് കൈപറ്റിയപ്പോള്‍ സത്യമായും ഞാനല്‍ഭുതപ്പെടുക തന്നെ ചെയ്തു. മൈക്രോസോഫ്റ്റ് ചെയര്‍മാനായ ബില്‍ഗേറ്റ്സിനെസ്സംബന്ധിച്ചേടത്തോളം പരസ്യ ഇനത്തില്‍ ചെലവഴിക്കുന്ന ഈ സംഖ്യ വളരെ നിസ്സാരമാണല്ലോ. അതിനാല്‍ പരീക്ഷണ കാലം തീരുന്നതിന് മുമ്പായി ഈ സന്ദേശം കൂടുതല്‍ പേര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്ത് ധാരാളം പണം സമ്പാദിക്കൂ'.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു സുപ്രഭാതത്തില്‍ കോര്‍ക്കറസിന്റെ മെയില്‍ ബോക്സില്‍ ലഭിച്ച സന്ദേശമാണിത്. ഇങ്ങനെ ഒരു ഇ^മെയില്‍ സന്ദേശം ലഭിക്കുമ്പോള്‍ അതിമോഹികളായ നമ്മള്‍ അതൊന്ന് പരീക്ഷിക്കാമെന്ന് തീരുമാനിച്ച് സുഹൃത്തുക്കള്‍ക്കൊക്കെ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്തേക്കാം. എന്നാല്‍ ആഴ്ചകള്‍ ഏറെ കടന്ന് പോയിട്ടും ഒന്നും സംഭവിക്കാത്തതാവുമ്പോള്‍ പറ്റിയ അമളിയില്‍ ലജ്ജിച്ച് സ്വയം കുറ്റപ്പെടുത്തി മൌനമവലംബിക്കും. സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യാന്‍ വിനിയോഗിച്ച സമയം മാത്രമേ നമുക്കിവിടെ നഷ്ടപ്പെടുന്നുള്ളൂ. ഇ^മെയിലിലൂടെ നടക്കുന്ന നിരുപദ്രവകരമായ ഒരു തട്ടിപ്പിന്റെ മാതൃകയാണിത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;യൂനൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ പ്രവിശ്യാ ബ്രാഞ്ച് മാനേജര്‍ 'മാത്യൂ താക്കാര്‍' എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് മറ്റൊരു വിദ്വാന്റെ രംഗപ്രവേശം. സംഗതി പരമ രഹസ്യമാണത്രെ. കാര്യമിതാണ്. ഇയാളുടെ ബാങ്കില്‍ 26 ദശലക്ഷം ഡോളറിന്റെ ഒരു ഡിപ്പോസിറ്റുണ്ട്. അതിനിപ്പോള്‍ അവകാശികളാരുമില്ല. ആഫ്രിക്കയില്‍ പെട്രോകെമിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനിയുടെ മാനേജറായ 'സ്മിത്ത് ആന്‍ഡ്രിയാസ്' എന്ന വിദേശ പൌരനാണത്രെ അക്കൌണ്ടിന്റെ ഉടമ. 1990^ല്‍ ഇയാള്‍ മരണപ്പെട്ടു. ഇദ്ദേഹത്തിന് ഇങ്ങനെയൊരു അക്കൌണ്ടുള്ള വിവരം ആര്‍ക്കുമറിഞ്ഞ് കൂടാ. പത്ത് വര്‍ഷമായി ഉടമയില്ലാതെ മുടങ്ങിക്കിടക്കുന്ന ഈ സംഖ്യ ഇനിയും ബാങ്കില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഞങ്ങളുടെ ബാങ്ക് നിയമനുസരിച്ച് അത് സര്‍ക്കാരിലേക്ക് കണ്ട്കെട്ടപ്പെടുമെന്നാണ് ഇയാള്‍ അറിയിക്കുന്നത്. അതിന് മുമ്പായി സംഖ്യ വിദേശത്തെ എതെങ്കിലും അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. ഇതിന് താങ്കളുടെ സഹായം തേടുകയാണെന്നും സംഗതി പരമ രഹസ്യമാണെന്നും വിദ്വാന്‍ അറിയിക്കുന്നു. ബാങ്ക് അക്കൌണ്ട് നമ്പറും വിലാസവും നല്‍കാനാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. പിന്നെ സംഖ്യ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടുന്നതിന്റെ ചെലവിലേക്കായി ചെറിയൊരു സംഖ്യയും. പ്രതിഫലമായി ഡിപ്പോസിറ്റ് സംഖ്യയുടെ പകുതിക്ക് നിങ്ങള്‍ അവകാശിയാവുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത് തട്ടിപ്പിന്റെ മറ്റെരു രീതി. അതി മോഹനമായ വാഗ്ദാനങ്ങള്‍ നല്‍കി നിങ്ങളില്‍ നിന്ന് കാശ് തട്ടിയെടുക്കുന്ന വേറെയും വിരുതന്‍മാര്‍ ഇന്റര്‍നെറ്റില്‍ വിലസുന്നു. 'പ്രിയ സുഹൃത്തേ, ഭാവിയിലെ കോടീശ്വരാ...' എന്നൊക്കെ അഭിസംബോധന ചെയ്യുന്ന ധാരാളം ഇ^മെയില്‍ സന്ദേശങ്ങള്‍ ഇതിനകം നിങ്ങള്‍ക്കും ലഭിച്ചിരിക്കാം. വീട്ടിലിരുന്ന് ഒട്ടും അധ്വാനമില്ലാതെ ചുരുങ്ങിയ കാലയളവില്‍ നിങ്ങള്‍ക്ക് ദശലക്ഷങ്ങളും കോടികളും സമ്പാദിക്കാം. അതിനുള്ള സൂത്രപ്പണികളാണ് പിന്നീട് വിവരിക്കുന്നത്. ഇതിനൊക്കെ നിങ്ങള്‍ മുതലിറക്കേണ്ടത് വെറും 24 ഡോളര്‍ മാത്രം. ഇതിലും ലാഭകരമായ ബിസിനസ്സ് ലോകത്ത് വേറെയുണ്ടാവില്ലല്ലോ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നെ അതാ വരുന്നൂ മറ്റൊരു സന്ദേശം. 'പ്രിയങ്കരനായ കോര്‍ക്കറസ്, താങ്കള്‍ 25,000 ഡോളര്‍ സമ്മാനം നേടിയിരിക്കുന്നു. അതല്ലെങ്കില്‍ അമേരിക്കയിലെ യഹാമയിലേക്ക് ഒരൊഴിവ്കാല വിനോദ യാത്രയായാലോ. ഏത് വേണമെന്ന് താങ്കള്‍ തെരഞ്ഞെടുക്കുക.' ഒന്നും വേണ്ടാ എന്ന് തീരുമാനിച്ച് സ്വസ്ഥമായി നെറ്റില്‍ സെര്‍ച്ച് ചെയ്ത് കൊണ്ടിരിക്കെ വീണ്ടും വരുന്നു മറ്റൊരു സന്ദേശം. 'പ്രിയപ്പെട്ട കോര്‍ക്കറസ്, താങ്കളുടെ അക്കൌണ്ട് വളരുകയാണ്.  ഇപ്പോള്‍ നിങ്ങള്‍ 45,000 ഡോളര്‍ സമ്മാനം ലഭിക്കാന്‍  അര്‍ഹനായിരിക്കുന്നു. സംഖ്യ കരസ്തമാക്കുന്നതെങ്ങനെ എന്നറിയാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക'. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വെബ് സൈറ്റ് നിര്‍മ്മാണവും വില്‍പനയുമെന്ന പേരില്‍ പഴയ മണിചെയിന്‍ തട്ടിപ്പിന്റെ പുതിയ അവതാരവുമായി മറ്റൊരു കൂട്ടരും ഇന്റര്‍നെറ്റില്‍ ചേക്കേറിയിരിക്കയാണ്. 6500 ഉറുപ്പിക നല്‍കി ചങ്ങലയില്‍ കണ്ണിയായാല്‍ സൌജന്യമായി വെബ്സൈറ്റും  സോഫ്റ്റ്വെയറും സോഫ്റ്റ്വെയര്‍ പഠനകോഴ്സും ലഭിക്കുമത്രെ. അത്രത്തോളമാണെങ്കില്‍ സഹിക്കാമായിരുന്നു. തീര്‍ന്നില്ല. കൂടുതല്‍ പേരെ കണ്ണി ചേര്‍ത്താല്‍ മാസങ്ങള്‍ക്കകം ലക്ഷങ്ങളുടെ ചെക്കും ഡ്രാഫ്റ്റും നമ്മുടെ വിലാസത്തിലേക്കൊഴുകിത്തുടങ്ങുമത്രെ. കോടീശ്വരനാകാന്‍ പിന്നെ വലിയ താമസമൊന്നുമുണ്ടാവില്ലല്ലോ. നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിംഗ് എന്ന പേരില്‍ വേറൊരു കൂട്ടരുടെ മോഹന വാഗ്ദാനങ്ങളുമായി വീണ്ടും മെയില്‍ ബോക്സ് നിറയുകയാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നെ ഇത്തരം മെയിലുകള്‍ തുറന്ന് നോക്കുക പോലും ചെയ്യാതെ നിഷ്ക്കരുണം ഡിലീറ്റ് ചെയ്യാന്‍ തുടങ്ങി. എന്നിട്ടും കോര്‍ക്കറസിന് ഒന്നും സംഭവിച്ചില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ് ഇപ്പോഴും ഇതെഴുതുന്നു എന്നത് തന്നെ. ഹോട്ട് മെയില്‍ വിലാസത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്റര്‍നെറ്റ് ലോകത്ത് നമ്മുടെ വിലാസങ്ങളും വില്‍പനച്ചരക്കായി മാറിയിരിക്കുന്നു. ഇത്തരം 'ഇ^തട്ടിപ്പു'കള്‍ക്കെതിരെ ഇനി എന്ത് തന്ത്രമാണ് പ്രയോഗിക്കേണ്ടതെന്ന്  തലപുകഞ്ഞാലോചിച്ചപ്പോഴാണ് കോര്‍ക്കറസിന്റെ എളിയ ബുദ്ധിയില്‍ പുതിയൊരു സൂത്രം ഉദിച്ച് വന്നത്. അതെന്താണെന്നല്ലേ. ഹോട്ട്മെയിലിലെ വിലാസത്തില്‍ കോര്‍ക്കറസിന്റെ പേരങ്ങ് മാറ്റി. അങ്ങനെയാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ്, 'കോര്‍ക്കറസ് ഗേറ്റ്സാ'യി മാറിയത്. അതോടെ തട്ടിപ്പ് വീരന്‍മാരൊക്കെ ഒതുങ്ങിയിരിക്കയാണ്. ഇയാള്‍ സാക്ഷാല്‍ ബില്‍ഗേറ്റ്സിന്റെ സഹോദരനാണെന്നാണ് ഇപ്പോര്‍ ഇവരൊക്കെ തെറ്റിദ്ധരിച്ചിരിക്കുന്നത്. അതിനാല്‍ ഇയാളെ ഇനി കോടീശ്വരനാക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പിന്‍മാറിയിരിക്കയാണ്. സന്തോഷം.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#000099;"&gt;എക്സ്റ്റന്‍ഷന്‍&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#006600;"&gt;എലിപ്പനിയുടെയും ഭ്രാന്തിപ്പശു രോഗത്തിന്റെയും വൈറസ് മൈക്രോസോഫ്റ്റ്  ഔട്ട്ലുക്ക് മുഖേന പ്രചരിക്കുന്നില്ലെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ ഒരു വിദഗ്ദ സംഘം കണ്ടെത്തിയത് കമ്പ്യൂട്ടര്‍ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കയാണ്. ലോകത്ത് ഇന്ന് പ്രചാരത്തിലുള്ള പഴയതും പുതിയതുമായ എല്ലായിനം വൈറസുകളും മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിലൂടെ അതിവേഗം പ്രചരിക്കുമെന്നായിരുന്നല്ലോ ഇത്വരെയുള്ള വിശ്വാസം. ആ നിലക്ക് പുതിയ കണ്ടെത്തലിന് വലിയ പ്രസക്തിയുണ്ട്. അതിമാരകമായ ഈ വൈറസുകള്‍ ഔട്ട്ലുക്കിലൂടെ പ്രചരിക്കുന്നില്ലെന്ന പുതിയ കണ്ടെത്തല്‍ തങ്ങള്‍ക്ക് വളരെയേറെ ആശ്വാസം നല്‍കുന്നുവെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഒരു  പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനിലെ ഉത്തരവാദപ്പെട്ടവര്‍ പുതിയ കണ്ടെത്തലിന്റെ വിശ്വസനീയതയില്‍ സംശയം പ്രകടിപ്പിച്ചിരിക്കയാണ്. ഔട്ട്ലുക്കിലുപയോഗിക്കുന്ന 'വൈറസ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍' (VTP) എന്ന പ്രോഗ്രാം എല്ലായിനം വൈറസുകളെയും പ്രചരിപ്പിക്കാന്‍ പ്രാപ്തമാണെന്ന കാര്യം അവര്‍ ഊന്നിപ്പറയുന്നു. ഇതിന്റെ പേരില്‍ പ്രത്യേകം പാറ്റന്റ് നേടുകയും ചെയ്തിട്ടുണ്ടത്രെ. ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെ ഇത്തരം വൈറസുകളുടെ പ്രചാരണം ഉറപ്പ്വരുത്തുന്ന വിധത്തില്‍ പ്രോഗ്രാം അപ്ഡേറ്റ് ചെയ്ത് വരികയാണെന്നും തങ്ങളുടെ സൈറ്റിലൂടെ ഉടനെത്തന്നെ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാവുമെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: center;"&gt;*****&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-2816672189447500592?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/2816672189447500592/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/08/blog-post_13.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/2816672189447500592'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/2816672189447500592'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/08/blog-post_13.html' title='കോര്‍ക്കറസ് ഗേറ്റ്സ് @ ഹോട്ട്മെയില്‍ ഡോട്ട് കോം'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/__hOaWLSCOtk/SoO4X2YP4sI/AAAAAAAAACU/Yb0vUADPpZI/s72-c/hotmail.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-5471264408622344905</id><published>2009-08-07T10:46:00.004+05:30</published><updated>2009-08-07T10:55:46.565+05:30</updated><title type='text'>ഇനി വൈമാക്സ് വസന്തം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/__hOaWLSCOtk/Snu6mF7dTmI/AAAAAAAAACM/kUWPdp9O0gI/s1600-h/wimax.gif"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 126px;" src="http://3.bp.blogspot.com/__hOaWLSCOtk/Snu6mF7dTmI/AAAAAAAAACM/kUWPdp9O0gI/s200/wimax.gif" border="0" alt="" id="BLOGGER_PHOTO_ID_5367088544531435106" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;&lt;i&gt;(Article published Info Kairali Computer magazine - issue January 2008)&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-size:180%;color:#FF6600;"&gt;&lt;span class="Apple-style-span"  style="font-size:18px;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#FF6600;"&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:large;"&gt;വിനീതനായ &lt;/span&gt;&lt;/b&gt;&lt;/span&gt;നിങ്ങളുടെ കോര്‍ക്കറസിന് ഇയ്യിടെ ഗള്‍ഫ് മേഖലയിലൊരു സന്ദര്‍ശം നടത്താനവസരം ലഭിക്കുകയുണ്ടായി. കോര്‍ക്കറസ് ഉപയോഗിക്കുന്ന എച്ച്.ടി.സി ടച്ച് ഫോണിലെ വൈ-ഫൈ സൌകര്യമുപയോഗിച്ച് ഗള്‍ഫിലെ മിക്ക നഗരങ്ങളിലും സൌജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനായത് യാത്രയില്‍ ഏറെ പ്രയോജനപ്പെട്ടു. കേരളത്തില്‍ എയര്‍ടെല്‍ നെറ്റ്വര്‍ക്കിന്റെ ജി.പി.ആര്‍.എസ് സംവിധാനത്തിലൂടെ മൊബൈലില്‍ സദാസമയവും നെറ്റ്കണക്ഷന്‍ ലഭ്യമാക്കിയിരുന്നതിനാല്‍ ഗര്‍ഫ് നഗരങ്ങളിലെ വൈ-ഫൈ സൌകര്യം വലിയ അനുഗ്രഹമായി. ഈ രീതിയില്‍ നമ്മുടെ സംസ്ഥാനത്തെ ഒരു നഗരത്തില്‍ പോലും വൈ-ഫൈ സൌകര്യം പ്രയോജനപ്പെടുത്താന്‍ സാധ്യമാവില്ലെന്നത് ഏറെ ഖേദകരമെന്ന് പറയാതെ വയ്യ. ഇനി നമുക്കതിന് സാധിക്കുമെന്നും തോന്നുന്നില്ല. കാരണം വൈ-ഫൈ ടെക്നോളജിയെ കാലഹരണപ്പെടുത്തിക്കൊണ്ട് ഇതാ വൈമാക്സ് ടെക്നോളജി കടന്നു വരുന്നൂ. വളരെ ചെറിയ സ്ഥലപരിധിയില്‍ മാത്രമെ വൈ-ഫൈ ലഭിക്കൂ എന്ന പരിമിതിയും ഉണ്ടായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നാം മലയാളികള്‍ വിവര വിനിമയ രംഗത്തെ കുതിപ്പിനൊപ്പം മുന്നേറുന്നതില്‍ മിക്കപ്പോഴും പിന്നിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുവെച്ചിട്ട് കാര്യമില്ല. കമ്പ്യൂട്ടറിന്റെ വരവും അതിനോടനുബന്ധിച്ചുണ്ടായ മുന്നേറ്റങ്ങളും തുടക്കത്തില്‍ നമ്മെ അലോസരപ്പെടുത്തികയാണുണ്ടായത്. നാം പുറംതിരിഞ്ഞു നിന്നു. നിരുപദ്രവകാരിയായ ആ ഉപകരണത്തോട് നമ്മില്‍ പലര്‍ക്കും അടങ്ങാത്ത ശത്രുതയായിരുന്നു. ഏതോ അപ്രതിരോധ്യനായ ശത്രുവോടെന്ന പോലെ നാം കമ്പ്യൂട്ടറിനെ കണക്കാക്കി. ഇതിലൂടെ നമുക്ക് നഷ്ടമായത് നമ്മുടെ പുരോഗതിയിലേക്കുള്ള സുഗമമായ പാതയായിരുന്നു. നേരത്തെ ഇതുപയോഗപ്പെടുത്താന്‍ തുടങ്ങിയ നമ്മുടെ അയല്‍ സംസ്ഥാനങ്ങളൊക്കെ വളരെയേറെ മുന്നിലെത്തി. ഏതായാലും നാമിപ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് ആശ്വാസദായകമാണ്. അക്ഷയ പദ്ധതിയും ഐ.ടി. അറ്റ് സ്കൂളും വിക്ടേഴ്സും സ്മാര്‍ട്ട് ക്ളാസ്സ്റൂമുകളും ഇ-കൃഷിയും പിന്നെ ഇ-പരാതിയുമൊക്കെയായി നമുക്ക് മാത്രം അവകാശപ്പെട്ടതാണല്ലോ. ഇപ്പോള്‍ നാം കുറേയൊക്കെ സ്മാര്‍ട്ടാവുകയും ചെയ്തു. നല്ലത് തന്നെ. ഇനിയും നമുക്ക് ഏറെ മുന്നേറേണ്ടതുണ്ട്. ലോകത്തിന്റെ കുതിപ്പിനൊപ്പമെത്താന്‍. &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;വൈമാക്സ്  (ണശങമഃ) ടെക്നോളജിയെസ്സംബന്ധിച്ച് ചിന്തിച്ചതാണ് ഇങ്ങനെയൊരു മുഖവുര കൊണ്ട് തുടങ്ങാന്‍ വിനീതനായ കോര്‍ക്കറസിനെ പ്രേരിപ്പിച്ചത്. സമീപ ഭാവിയില്‍ തന്നെ ഈ വയര്‍ലെസ് ടെക്നോളജി മുഖേന എവിടെയും എപ്പോഴും ആര്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ളേയ്സായി ഭൂമുഖം മാറുമെന്നാണ് വിദഗ്ദര്‍ നിരീക്ഷിക്കുന്നത്. ഇവിടെയാണ് ടെക്നോളജി പ്രയോജനപ്പെടുത്തുന്നതില്‍ നാം വരുത്തിയ ഉദാസീനത നമ്മെ അലോസരപ്പെടുത്തുന്നത്. നേരത്തെ ഈ രംഗത്ത് ലഭ്യമായ വൈ-ഫൈ വയര്‍ലെസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താന്‍ നാം എവിടെയും തയ്യാറായില്ല. ബാംഗ്ളൂര്‍, ഹൈദരാബാദ്, ചൈന്നെ തുടങ്ങിയ നഗരങ്ങളിലെല്ലാം ഭാഗികമായെങ്കിലും ഇത് പ്രാവര്‍ത്തികമാക്കി. വിനോദ സഞ്ചാരികളുടെ പറുദീസയായ കശ്മീരിലെ ദാല്‍ തടാകം വരെ വൈ-ഫൈ ഹോട്ട് മേഖലയാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധചെലുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;വൈ-ഫൈയുടെ പരിമിതികളില്‍ നിന്ന് മുക്തമായിട്ടാണ് വൈമാക്സിന്റെ കടന്നുവരവ്. ഏതാണ്ട് കേരളത്തിലെ ഒരു താലൂക്കിന്റെ വിസ്തീര്‍ണ്ണം മുഴുക്കെ ഒരൊറ്റ വൈമാക്സ് ടവറിന് കീഴില്‍ കൊണ്ട് വന്ന് എവിടെയും എപ്പോഴും  വയര്‍ലെസ് സാങ്കേതിക വിദ്യയിലൂടെ ഇന്റര്‍നെറ്റ് ലഭ്യമാക്കാവുന്ന ഹോട്ട് പ്ളെയ്സാക്കി മാറ്റാവുന്നതാണ്. പാശ്ചാത്യ നാടുകളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കമ്പനികള്‍ ഇപ്പോള്‍ തങ്ങളുടെ നെറ്റ്വര്‍ക്ക് വൈമാക്സ് സംവിധാനത്തിലേക്ക് മാറ്റാനുള്ള ഒരുക്കമാരംഭിച്ചു. ഇതിന് ഒരുപാട് നേട്ടങ്ങളുണ്ട്. മുക്കിലും മൂലയിലുമൊക്കെ നെറ്റ്വര്‍ക്ക് കമ്പനികള്‍ സ്ഥാപിക്കുന്ന നൂറുക്കണക്കിന് ടവറുകള്‍ക്ക് പകരം 30-60 കിലോമീറ്റര്‍ പരിധിയില്‍ ഒരൊറ്റ ടവര്‍ മതിയാവുമെന്നത് വലിയ കാര്യമാണല്ലോ. അമേരിക്കയില്‍ സ്പ്രിന്റ്, മോട്ടറോള തുടങ്ങിയ കമ്പനികള്‍ ഇത്തരം വൈമാക്സ് ടവറുകള്‍ സ്ഥാപിച്ച് രാജ്യം മുഴുക്കെ അതിവേഗ ഇന്റര്‍റ്റ്െ കണക്ഷന്‍ ലഭ്യമാക്കാവുന്ന ഹോട്ട് പ്ളെയിസാക്കി മാറ്റുകയാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മൊബൈല്‍ ഫോണിന് മാത്രമല്ല ഇന്റര്‍നെറ്റ് ടെലിഫോണി സംവിധാനത്തിനും വൈമാക്സ് വലിയ സൌകരര്യമൊരുക്കും. വൈ-ഫൈ ഉള്‍പ്പെടെ നിലവിലെ വയര്‍ലെസ് സംവിധാനം മുഴുക്കെ കാലഹരണപ്പെടുകയോ പിന്തള്ളപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണത്രെ വരാനിരിക്കുന്നത്. നിങ്ങളൊരു ലാപ്ടോപുമായോ മൊബൈല്‍ ഫോണുമായോ കേരളത്തിലെവിടെ സഞ്ചരിക്കുമ്പോഴും അതുപയോഗിച്ച് നിങ്ങള്‍ക്ക് എങ്ങും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് വലിയ സൌകര്യം തന്നെയാണല്ലോ. ഇതാണ് വൈമാക്സ് ടെക്നോളജി നമുക്ക് വാഗ്ദത്തം ചെയ്യുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ണീൃഹറംശറല കിലൃീുേലൃമയശഹശ്യ ളീൃ ങശരൃീംമ്ല അരരല എന്ന് വൈമാക്സിന്റെ പൂര്‍ണ്ണ രൂപം. അതീവ വേഗതയില്‍ വന്‍തോതില്‍ ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നതാണ് ഇതിന്റെ മുഖ്യ സവിശേഷത. മൊബൈല്‍ നെറ്റ്വര്‍ക്ക് മാത്രമല്ല, സമീപ ഭാവിയില്‍ ടെലിഫോണ്‍ സംവിധാനം തന്നെ വൈമാക്സിലേക്ക് മാറുമെന്നും നീരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. രാജ്യം മുഴുക്കെ കേബിളില്ലാത്ത ഒരു ടെലിഫോണ്‍ സംവിധാനം. നമ്മുടെ റോഡുകളുടെ ഓരങ്ങള്‍ കേബിളിന് വേണ്ടി ഇനി കീറിമുറിക്കേണ്ടി വരില്ല. നിലവിലെ കേബിളൊക്കെ മണ്ണിലങ്ങനെ കിടക്കട്ടെ. നമുക്കിനി വയര്‍ലെസ്സായി സംസാരിക്കാം, ചിന്തിക്കാം, ഡാറ്റാ കൈമാറ്റം നടത്താം. അതിനുള്ള തയ്യാറെടുപ്പാണ് ഇനി വേണ്ടത്. പാശ്ചാത്യ രാജ്യങ്ങളിലിപ്പോള്‍ വൈമാക്സ് ടെക്നോളജി ഉള്‍ക്കൊണ്ട വസ്ത്രങ്ങളും ഷൂകളും വരെ രൂപകല്‍പന ചെയ്യപ്പെട്ടു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും വേണ്ട, പ്രത്യേക വസ്ത്രവും ഒരു ബനുൂടൂത്ത് ഹെഡ്സെറ്റും ഉണ്ടായാല്‍ നിങ്ങള്‍ക്ക് എവിടെയും എപ്പോഴും സംഗീതമാസ്വദിക്കാം. ഇനി കൂടെ ഒരു കണ്ണട കുടി ധരിച്ചാല്‍ നിങ്ങള്‍ക്ക് ലൈവായി ടെലിവിഷന്‍ പരിപാടികള്‍ കാണാം, ഹോളിവുഡ് സിനിമയും ആസ്വദിക്കാം. വൈമാക്സ് ടെക്നോളജിയെ പരമാവധി പ്രയോജനപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങളൊക്കെ ഒരുങ്ങുകയാണെന്നാണ് വാര്‍ത്ത. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വൈമാക്സ് കടന്നുവരുന്നതോടെ നമ്മുടെ ടെലിഫോണിന്റെ യും മൊബൈല്‍ ഫോണിന്റെയും ബില്‍ തുക നിലവിലുള്ളതിനെ അപേക്ഷിച്ച് 50-75 ശതമാനം വരെ കുറയുമെന്നാണ് കണക്ക്. അതാകട്ടെ ഏത് ഉപകരണത്തിലൂടെയും എവിടെയും എപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കിക്കൊണ്ട് തന്നെ. പഠനവും അധ്യാപനവുമൊക്കെ പുതിയ തലത്തിലേക്ക് വഴിമാറും. നോട്ട് പുസ്തകത്തിന് പകരം ഓരോ കുട്ടിക്കും ഒരു ലാപ്ടോപ് കമ്പ്യൂട്ടര്‍. അല്ലെങ്കില്‍ ഒരു പി.ഡി.എ. അതുമല്ലെങ്കില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍. പാഠപുസ്തകങ്ങളും കുറിപ്പുകളുമൊക്കെ അധ്യാപകന്റെ കമ്പ്യൂട്ടറില്‍ നിന്ന് വിദ്യാര്‍ഥിയുടെ കമ്പ്യൂട്ടറിലേക്ക് വൈമാക്സ് ടെക്നോളജിയിലൂടെ ഒഴുകിവരുന്നു. എല്ലാം ഇന്ററാക്ടീവ് പ്രോഗ്രാമുകള്‍. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മോട്ടറോള, സാംസംഗ്, നോര്‍ട്ടല്‍, ഇന്റല്‍ തുടങ്ങിയ ഭീമന്‍ കമ്പനികളൊക്കെ വൈമാക്സ് ടെക്നോളജി ലോകം മുഴുക്കെ വ്യാപിപ്പിക്കാനുള്ള ദൃഢ നിശ്ചയത്തിലാണ്. നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലൂടെ സെക്കന്റില്‍ നൂറ് മെഗാബയ്റ്റ് ഡാറ്റാ കൈമാറ്റം നടത്താനാവുമെന്നത് സങ്കല്‍പിച്ചു നോക്കൂ. 2012-മാണ്ടോടെ വൈമാക്സ് ഇത്തരമൊരു അവസ്ഥയിലെത്തുമെന്നും ഇവര്‍ വാഗ്ദത്തം ചെയ്യുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വൈമാക്സ് ഇപ്പോഴും അതിന്റെ ശൈശവദശ പിന്നിട്ടിട്ടില്ല. ടെക്നോളജി രംഗത്തെ മുന്നേറ്റവും അതിന്റെ വേഗതയും ഇപ്പോള്‍ പ്രവചനങ്ങള്‍ക്കൊക്കെ അതീതമാണല്ലോ. ഏതൊക്കെ ടെക്നോളജിക്ക് എത്രകാലം പിടിച്ച് നില്‍ക്കനാവുമെന്ന് ആര്‍ക്കും ഉറപ്പിച്ച് പറയാനാവില്ല. ചിലപ്പോള്‍ ഇതിനെയൊക്കെ കടത്തിവെട്ടുന്ന പുതിയ വയര്‍ലെസ് സാങ്കേതിക വിദ്യകളും രംഗത്തെത്തിയെന്ന് വരാം. അതേതായാലും നിലവില്‍ ലഭ്യമായ ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധ്യമാവേണ്ടതുണ്ട്.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-5471264408622344905?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/5471264408622344905/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/08/blog-post_07.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/5471264408622344905'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/5471264408622344905'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/08/blog-post_07.html' title='ഇനി വൈമാക്സ് വസന്തം'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/__hOaWLSCOtk/Snu6mF7dTmI/AAAAAAAAACM/kUWPdp9O0gI/s72-c/wimax.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-3240767481343552303</id><published>2009-08-04T18:18:00.002+05:30</published><updated>2009-08-04T18:21:47.097+05:30</updated><title type='text'>നാളെയുടെ ആവശ്യങ്ങള്‍ കണ്ടെത്തി മുന്നേറുക</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-size: medium;"&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#009900;"&gt;(Article Publishe in Info Madhyamam Issue 24/9/2000)&lt;/span&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-size:180%;color:#CC0000;"&gt;&lt;span class="Apple-style-span" style="font-size: 18px;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt;ഇന്റര്‍നെറ്റ് &lt;/span&gt;&lt;/span&gt;&lt;/b&gt;യുഗത്തിലെ ബിസിനസ്സ് സംരംഭങ്ങളില്‍ മുഖ്യമായും പരിഗണിക്കേണ്ടത് നാളെയുടെ ആവശ്യങ്ങളാണ്. ടെക്നോളജിയുടെ വികസനത്തിനനുസരിച്ച് ആധുനിക മനുഷ്യന്റെ താല്‍പര്യങ്ങളില്‍ അതിവേഗം മാറ്റങ്ങള്‍ ദൃശ്യമാവുന്നു. പരമ്പരാഗത സാമ്പത്തിക ഘടനയില്‍ ഇന്ത്യയെപ്പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ക്ക് തങ്ങളുടെ ആഭ്യന്തര വിപണിയില്‍ വിദേശ നിര്‍മ്മിത ഉല്‍പന്നങ്ങളുടെ വരവിന് തടയിടാനും പ്രാദേശിക ഉല്‍പന്നങ്ങള്‍ അതെത്ര ഗുണം കുറഞ്ഞതായിരുന്നാലും വിറ്റഴിക്കാനും ഏറെക്കുറെ സാധ്യമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് യുഗത്തിലെ സാമ്പത്തിക ഘടന അതനുവദിക്കുകയില്ല. ആഗോളവല്‍ക്കരണത്തിന്റെ പേരില്‍ പുതുയുഗത്തിലെ വ്യാപാര ബന്ധങ്ങള്‍ക്ക് അതിരുകളും പരിധികളും ഇല്ലാതാവുകയാണല്ലോ. എല്ലാവര്‍ക്കും എല്ലാ വിപണിയിലും മല്‍സരിക്കാനവസരമുണ്ട്. അര്‍ഹതയുള്ളത് മാത്രം അതിജയിക്കുന്നു. അല്ലാത്തവ പരാജയപ്പെടുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വികസിത രാജ്യങ്ങളിലെ കുത്തക ത്സാപനങ്ങളോട് മല്‍സരിച്ച് നിലനില്‍പിനുള്ള അര്‍ഹത നേടുന്നതെങ്ങനെയാണെന്നതാണ് പ്രശ്നം. ടെക്നോളജിയെ ടെക്നോളജി കൊണ്ട് നേരിടലാണ് അര്‍ഹതക്കുള്ള ഏക മാര്‍ഗ്ഗം. വിദേശ കുത്തകകളുടെ കുത്തൊഴുക്കിന് തടയിടാനും സാമ്പത്തിക മേഖലയിലെ ആഗോളവല്‍ക്കരണത്തില്‍ ലോകത്തെ ഇതര ജനവിഭാഗത്തോടൊപ്പം മല്‍സരിക്കാനും ഈ ഒരൊറ്റ പോംവഴി മാത്രമേ നമ്മുടെ മുമ്പിലവശേഷിക്കുന്നുള്ളൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നാളെയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ ബിസിനസ്സ് സംരംഭങ്ങളില്‍ ബുദ്ധിയും വ്യയവും മുതലിറക്കാന്‍ നമുക്കും സാധ്യമാവണം. അവസരങ്ങളുടെ കവാടം എല്ലാവര്‍ക്ക് മുമ്പിലും തുറന്നിട്ടിരിക്കയാണ്. അത് പ്രയോജനപ്പെടുത്താന്‍ നാം മുന്നോട്ട് വരണമെന്നേയുള്ളൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കമ്പ്യൂട്ടര്‍ പരിജാനത്തോടൊപ്പം ഒരല്‍പം സാഹസികതയും കൂടി കൈമുതലായുണ്ടെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് കൊച്ചു കുട്ടികള്‍ക്ക് പോലും പുതിയ സംരംഭങ്ങളുമായി മുന്നേറാനാവും. ആദ്യമായി ഈ രംഗം ഇത് വരെ തരണം ചെയ്ത ഘട്ടങ്ങളെസ്സംബന്ധിച്ച് വ്യക്തമായൊരു ധാരണയുണ്ടാക്കുക. നിലവില്‍ ഈ രംഗത്ത് നടക്കുന്ന പുരോഗതിയെക്കുറിച്ച് കിട്ടാവുന്നേടത്തോളം വസ്തുതകള്‍ ശേഖരിക്കുക. ലഭ്യമായ വസ്തുതകള്‍ വിശകലനത്തിന് വിധേയമാക്കി നാളെത്തെ ലോകത്തെസ്സംബന്ധിച്ച് നല്ലൊരു കാഴ്ചപ്പാടുണ്ടാക്കുക. സാമൂഹികം, സാമ്പത്തികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളില്‍ പുതുയുഗത്തിന്റെ ആവശ്യങ്ങളെന്തെല്ലാമായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടെത്തുക. ഇവ നിര്‍വഹിക്കാനാവശ്യമായ ടെക്നോളജി, ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ ഏതെല്ലാമായിരിക്കുമെന്നും നിര്‍ണയിക്കുക. അവയുടെ പ്രാധാന്യവും പ്രാമുഖ്യവും കണക്കിലെടുത്ത് മുന്‍ഗണനാ ക്രമമനുസരിച്ച് ഒരു പട്ടിക തയ്യാറാക്കുക. തുടര്‍ന്ന് നിലവിലെ സാഹചര്യത്തില്‍ തനിക്ക് നിര്‍വഹിക്കാന്‍ സാധ്യമാവുന്ന ഏറ്റവും ലാഭകരമായ പദ്ധതി തെരഞ്ഞെടുത്ത് മുന്നേറുക. വിജയം സുനിശ്ചിതം.&lt;/div&gt;&lt;div style="text-align: center;"&gt;*****&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-3240767481343552303?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/3240767481343552303/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/08/blog-post_04.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/3240767481343552303'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/3240767481343552303'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/08/blog-post_04.html' title='നാളെയുടെ ആവശ്യങ്ങള്‍ കണ്ടെത്തി മുന്നേറുക'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-7879435231304211438</id><published>2009-08-03T19:32:00.004+05:30</published><updated>2009-08-03T19:45:26.758+05:30</updated><title type='text'>ഓപണ്‍ സോഴ്സ് 'ഫ്രീ' മോട്ടോര്‍ കാര്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/__hOaWLSCOtk/Snbwr1zm_DI/AAAAAAAAACE/UJ5d4HsNep8/s1600-h/riversimple.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 280px;" src="http://2.bp.blogspot.com/__hOaWLSCOtk/Snbwr1zm_DI/AAAAAAAAACE/UJ5d4HsNep8/s320/riversimple.jpg" border="0" alt="" id="BLOGGER_PHOTO_ID_5365740642027109426" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(0, 102, 0); font-style: italic; "&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, ജൂലൈ 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#333399;"&gt;ഓപണ്‍ സോഴ്സ് &lt;/span&gt;&lt;/b&gt;സോഫ്റ്റ്വെയര്‍ എന്നും ഫ്രീസോഫ്റ്റ്വെയര്‍ എന്നുമൊക്കെ വായനക്കാര്‍ കേട്ടിരിക്കുമല്ലോ. അതേസമയം ഓപണ്‍സോഴ്സ് മോട്ടോര്‍ കാറിനെസ്സംബന്ധിച്ച് അധികപേരും കേട്ടിരിക്കാനിടയില്ല. ഇത് സാധാരണ മോട്ടോര്‍ കാറല്ല. പേര് 'റിവര്‍സിംപിള്‍'. രണ്ട് പേര്‍ക്ക് കേറി ഇരിക്കാവുന്ന ചെറിയൊരു കാര്‍. കാണാന്‍ അതി സുന്ദരം. പെട്രോളിനും ഡീസലിനും പകരം ഹൈഡ്രജന്‍ ഫ്യൂവര്‍ സെല്‍ ഉപയോഗിച്ചാണിത് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പരിസ്ഥിതിക്കും ഇണങ്ങിയത് തന്നെ. ഈ കാര്‍ നിര്‍മ്മിതിക്കുപുയോഗിച്ച ടെക്നോളജി ഇന്റര്‍നെറ്റിലൂടെ ആര്‍ക്കും ലഭ്യമാക്കാനാവുമെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. അതായത് ഈ ടെക്നോളജി ഉപയോഗിച്ച് നിങ്ങള്‍ക്കും ഇനി നിങ്ങളുടെ സ്വന്തമായ ബ്രാന്‍ഡ് നാമത്തില്‍ പുതിയ കാറുകള്‍ നിര്‍മ്മിച്ചു തുടങ്ങാം എന്നര്‍ഥം. &lt;/div&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ കണ്ടെത്തലുകള്‍ക്ക് അതിന്റേതായ പശ്ചാത്തലമുണ്ടായിരിക്കും. നിലവിലെ ശാസ്ത്ര പുരോഗതിയുടെ തുടര്‍ച്ച എന്ന നിലക്കാണല്ലോ മിക്കപ്പോഴും പുതിയ കണ്ടെത്തലുകള്‍ രൂപപ്പെടുന്നത്. ഇത്തരം കണ്ടെത്തലുകളും അതിന്റെ നേട്ടങ്ങളും സ്വകാര്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ശാസ്ത്ര പുരോഗതിയുടെ സുഗമമായ മുന്നേറ്റത്തിന് തടസ്സമുണ്ടാവുന്നു. പുതിയ കണ്ടെത്തലുകളൊക്കെ നേരത്തെത്തന്നെ സ്വകാര്യവല്‍ക്കരിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ വിവര സാങ്കേതിക വിദ്യ തന്നെ ഒരുവേള ഉണ്ടാവുമായിരുന്നില്ല. നിലവിലെ ഒരറിവില്‍ നിന്നാണല്ലോ പുതിയൊരറിവുണ്ടാവുന്നത്. അറിവുകളുടെ സംയോജനത്തിലൂടെ മറ്റൊരു വലിയ അറിവുണ്ടാവുന്നു. ഇവിടെയാണ് ഓപണ്‍ സോഴ്സ എന്ന ആശയത്തിന്റെ പ്രസക്തി വെളിപ്പെടുന്നത്. സോഫ്റ്റ്വെയര്‍ രംഗത്താണെങ്കിലും ഇലക്ട്രിക്, ഇലക്ട്രോണിക്, മെക്കാനിക്കല്‍ രംഗങ്ങളിലാണെങ്കിലും ടെക്നോളജിയുടെ കുത്തക മനുഷ്യകുലത്തിന്റെ തന്നെ പുരോഗതിക്ക് തടസ്സമാകുന്നു. ഈ തിരിച്ചറിവാണ് ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന് പ്രചോദനമായത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്തുകെണ്ട് ഈ ആശയം സോഫ്റ്റ്വെയര്‍ രംഗത്ത് മാത്രം പരിമിതമാക്കുന്നു. വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ ആധുനിക കാലത്ത് ഇതര സാങ്കേതിക വിദ്യകളിലും ഇത് പ്രായോഗികമാക്കേണ്ടിയിരിക്കുന്നു. അതായത് ഇതര മേഖലകളിലും പുതിയ 'റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍'മാര്‍ രംഗപ്രവേശം ചെയ്യേണ്ടിയിരിക്കുന്നു എന്നാണ് വിനീതനായ കോര്‍ക്കറസിന്റെ അഭിപ്രായം. അങ്ങനെ പുതിയൊരു ഓപണ്‍ സോഴ്സ് തരംഗം തന്നെ ഇവിടെ അരങ്ങേറേണ്ടിയിരിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നാം ഒരു പുസ്തകം വാങ്ങിയാല്‍ അത് സ്വന്തമായി വായിക്കാമെന്നതിന് പുറമെ കൈമാറുകയോ വില്‍ക്കുകയോ ബന്ധുക്കള്‍ക്കോ വായനശാലകള്‍ക്കോ സൌജന്യമായി നല്‍കുകയോ ചെയ്യാം. ഇത് നിയമ വിരുദ്ധമല്ല. എന്നാല്‍ സോഫ്്റ്റ്വെയറിന്റെ അവസ്ഥ അതല്ലല്ലോ. വാങ്ങിയ വ്യക്തി മാത്രമേ അത് ഉപയോഗിക്കാവൂ എന്നാണത്രെ വ്യവസ്ഥ. അതിന്റെ 'സോഴ്സ് കോഡ്' അവന്ന് ലഭിക്കുകയുമില്ല. മറ്റൊരാള്‍ക്ക് വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരവുമാണ്. 'അയല്‍ക്കാരനെ സ്നേഹിക്കുകയില്ലെന്ന് ഉറപ്പ് വരുത്തലാണ് കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ ആദ്യപടിയായി നിങ്ങള്‍ക്ക് ചെയ്യാനുള്ളത്. കാരണം അയല്‍ക്കാര്‍ക്ക് നിങ്ങളൊന്നും തന്നെ കൈമാറുന്നില്ല. അങ്ങനെ കൈമാറുന്നുവെങ്കില്‍ നിങ്ങള്‍ പകര്‍പ്പവകാശ നിയമങ്ങളെ ലംഘിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം'. സോഫ്റ്റ്വെയര്‍ രംഗം കുത്തകയാക്കി മാറ്റിയതില്‍ റിച്ചാള്‍ഡ് സ്റ്റാള്‍മാന്റെ ശക്തമായ പ്രതിഷേധം ഈ വാക്കുകളില്‍ പ്രകടമാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1991^ല്‍ ഹെല്‍സിങ്കി യൂണിവാഴ്സിറ്റി വിദ്യാര്‍ഥിയായ ലിനസ് ടോള്‍വാള്‍ഡ് രൂപം നല്‍കിയ ലിനക്സിന് എന്ന ഓപണ്‍ സോഴ്സ് ഓപറേറ്റിംഗ് സിസ്റ്റത്തിന് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിനെ വെല്ലുവിളിക്കാന്‍ സാധിച്ചു. നെറ്റില്‍ നിന്ന് ഇത് പൂര്‍ണമായും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. റെഡ്ഹാറ്റ് പോലുള്ള സ്വകാര്യ കമ്പനികള്‍ ലിനക്സിന്റെ ഉപയോഗത്തിന് പ്രത്യേകം മാനദണ്ഡങ്ങള്‍ ഉണ്ടാക്കി നാമമാത്രമായ ഫീസ് ഈടാക്കി വിതരണം ചെയ്യുന്നുണ്ട്. അതുവേറെക്കാര്യം. അമേരിക്കയിലെ ഊര്‍ജ്ജ വകുപ്പ് നിര്‍മ്മിച്ച സൂപ്പര്‍ കമ്പ്യൂട്ടര്‍ ലിനക്സ് അടിസ്ഥാനക്കിയാണ് പ്രവര്‍ത്തിക്കുന്നത്. യുനെസ്ക്കോ, ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് പുറമെ ഒട്ടേറെ രാഷ്ട്രങ്ങളും ലിനക്സ് ഉപയോഗിച്ചു തുടങ്ങി. മലയാളികളായ നമ്മെസ്സംബന്ധിച്ചേടത്തോളം ലിനക്സും ഇതര ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറുകളും ഒരേവേശമായി മാറിയിരിക്കുന്നു. സംസ്ഥാനത്തെ ഐ.ടി അറ്റ് സ്ക്കൂള്‍ മേഖല തന്നെ ഇപ്പോള്‍ ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് നമുക്കറിയാം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഉപയോക്താക്കള്‍ക്ക് തങ്ങളുപയോഗിക്കുന്ന പ്രോഗ്രാമുകള്‍ പഠിക്കുന്നതിനും പരിഷ്ക്കരിക്കുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനും പുനര്‍ വിതരണം ചെയ്യുന്നതിനുമുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ലക്ഷ്യമാക്കുന്നത്. നിങ്ങളുപയോഗിക്കുന്ന മാരുതി, അമ്പാസഡര്‍ തുടങ്ങി വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ പകര്‍പ്പുകള്‍ കേരളത്തിലെ ഏതെങ്കിലുമൊരു പ്രാദേശിക സ്ഥാപനം ഭംഗിയായി നിര്‍മ്മിക്കുന്ന ഒരവസ്ഥ ആലോചിച്ചു നോക്കൂ. ഇതാണ് 'റിവര്‍സിംപിള്‍' ഓപണ്‍ സോഴ്സ് കാര്‍ ലക്ഷ്യമാക്കുന്നത്. www.riversimple.com എന്ന വെബ്സൈറ്റിലൂടെ ഈ ടെക്നോളജി ആര്‍ക്കും സ്വന്തമാക്കി എത്ര കാര്‍ വേണമെങ്കിലും നിര്‍മ്മിക്കാം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;രണ്ട് സീറ്റുകള്‍ മാത്രമുള്ള ഈ കാറിന്റെ വേഗത 50 കിലോമീറ്ററാണ്. സ്റ്റാര്‍ട്ട് ചെയ്തു അഞ്ച് നിമിഷത്തിനകം വേഗത 30 കിലോമീറ്ററിലെത്തുന്നു. ബാറ്റി റീചാര്‍ജ്ജ് ചെയ്യാതെ 240 കിലോമീറ്റര്‍ വരെ വണ്ടി ഓട്ടാനാവും. ബ്രിട്ടണിലെ ഓക്സ്ഫോര്‍ഡ്, ക്രാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റികളുടെ സഹായത്തോടെയാണ് ഇതിന്റെ ടെക്നോളജി വികസിപ്പിച്ചെടുത്തതത്രെ. ബ്രിട്ടണില്‍ 2011^ല്‍ ഇതിന്റെ വ്യാപകമായ വിപണനം ആംരംഭിക്കും. കാര്‍ വാങ്ങുമ്പോള്‍ സാധാരണ ഗതിയില്‍ ഉപയോക്താക്കള്‍ക്ക് ചിലവികളേ പ്രതീക്ഷിക്കാനുള്ളൂ. അതേസമയം ഈ കാര്‍ വാങ്ങുന്നവര്‍ക്കെല്ലാം ബ്രിട്ടീഷ് സര്‍ക്കാര്‍ 5000 പൌണ്ട് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ ഉല്‍പന്നങ്ങളിലേക്കൊരു തിരിച്ചു പോക്ക്. അതും ഓപണ്‍ സോഴ്സ് അടിസ്ഥാനത്തില്‍. മാന്ദ്യകാലത്ത് ഇങ്ങനെ പുതിയൊരു ചിന്തയിലേക്ക് കൂടി നമ്മുടെ സമൂഹം മുന്നോട്ടുവരേണ്ടിയിരിക്കുന്നു. ജനറല്‍ മോട്ടോഴ്സും മെഴ്സിഡസ് ബെന്‍സും ടൊയോട്ടവും ഹോണ്ടയുമൊക്കെ ഇനി തങ്ങളുടെ ടെക്നോളജി ഓപണ്‍ സോഴ്സിലേക്ക് മാറ്റുന്നു ഒരവസ്ഥയുണ്ടാവുമോ. കാത്തിരുന്ന് കാണാം. അതേതായാലും ഓപണ്‍ സോഴ്സ് സോഫ്റ്റ്വെയറിന് ശേഷം ഓപണ്‍ സോഴ്സ് കാര്‍. ഇനി ഏതെല്ലാം പുതിയ ടെക്നോളജികളാണ് ഓപണ്‍ സോഴ്സിലേക്ക് മാറുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല. എല്ലാ ഓപണ്‍ സോഴ്സ് സംരംഭങ്ങള്‍ ശുഭാശംസകള്‍ നേരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-7879435231304211438?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/7879435231304211438/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/08/blog-post.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/7879435231304211438'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/7879435231304211438'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/08/blog-post.html' title='ഓപണ്‍ സോഴ്സ് &apos;ഫ്രീ&apos; മോട്ടോര്‍ കാര്‍'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/__hOaWLSCOtk/Snbwr1zm_DI/AAAAAAAAACE/UJ5d4HsNep8/s72-c/riversimple.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-2633221476755709762</id><published>2009-07-29T11:34:00.012+05:30</published><updated>2009-07-29T11:55:57.174+05:30</updated><title type='text'>ഗൂഗോള വിസ്മയം മഹാവിസ്മയം..!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/__hOaWLSCOtk/Sm_rKgZJkoI/AAAAAAAAAB8/V0PqbKrz5CU/s1600-h/google-beta.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 200px; height: 100px;" src="http://1.bp.blogspot.com/__hOaWLSCOtk/Sm_rKgZJkoI/AAAAAAAAAB8/V0PqbKrz5CU/s200/google-beta.jpg" border="0" alt="" id="BLOGGER_PHOTO_ID_5363764246948188802" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;(&lt;span class="Apple-style-span"  style="color:#33CCFF;"&gt;&lt;b&gt;&lt;i&gt;ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മെയ് 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/i&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;&lt;b&gt;ഗൂഗിള്‍ &lt;/b&gt;&lt;/span&gt;&lt;/span&gt;ഇല്ലാതെ ഇത്രയും കാലം ഞങ്ങളൊക്കെ ഇവിടെ ജീവിച്ചുവെന്ന് നമ്മുടെ കുട്ടികളെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്താനാവുമെന്നാണ് നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് ഇപ്പോള്‍ ചിന്തിക്കുന്നത്. എന്തിനും ഏതിനും ഇപ്പോള്‍ ഗൂഗിള്‍ തന്നെ വേണം. നിങ്ങളുടെ മനസ്സില്‍ എന്ത് സംശയം തോന്നുന്നുവെങ്കിലും ഉടനെ ഗൂഗിളിനെ സമീപിക്കൂ. തല്‍സമയം സംശയ നിവാരണം ലഭിക്കുമെന്ന് തീര്‍ച്ച. നിങ്ങള്‍ക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ അതും ഗൂഗിളിനോട് തന്നെ ചോദിക്കുക. കോര്‍ക്കസുമാരില്‍ വ്യാജന്‍മാരുണ്ടോ എന്നതായിരുന്നു ഇടക്ക് യഥാര്‍ത്ഥ കോറക്കറസിനുണ്ടായ ഒരു സംശയം. ഉടനെ ഗൂഗിളിനെ സമീപിച്ച് 'Korkaras'  എന്ന ഒരു കീവേര്‍ഡ് അങ്ങ് തൊടുത്തുവിട്ടു. പെട്ടന്നതാ വരുന്നു റിസള്‍ട്ട്. ഒന്നും രണ്ടുമല്ല. നൂറെണ്ണം. ഇതില്‍ വ്യാജന്‍മാരും ധാരാളമുണ്ടായിരുന്നു. എങ്കിലും യഥാര്‍ത്ഥ കോര്‍ക്കറസിന്് തന്നെയായിരുന്നു ഗൂഗിളില്‍ ആധിപത്യം. അതേസമയം ഇതര സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഈ ചോദ്യം നല്‍കിയപ്പോള്‍ പലര്‍ക്കും ഉത്തരമില്ലായിരുന്നു. റിസള്‍ട്ട് തന്നവര്‍ തന്നെ ഒന്നോ രണ്ടോ വ്യാജന്‍മാരെ കാണിച്ചു രക്ഷപ്പെട്ടു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇങ്ങനെ സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി ശൂന്യാകാശത്തേക്ക് വരെ ഗൂഗിളിന്റെ സേവനം വ്യാപിച്ചിരിക്കയാണ്. ശൂന്യാകാശത്തിലൂടെ 10 ദിവസത്തെ വിനോദ യാത്രക്ക് ഇപ്പോഴത്തെ നിലവാരമനുസരിച്ച് നിങ്ങള്‍ക്ക് ഏതാണ്ട് ഇരുപത് ദശലക്ഷം ഡോളര്‍ ചിലവ് വരും. എന്നാല്‍ ഗൂഗളിന്റെ ഏറ്റവും പുതിയ സേവനങ്ങളിലൊന്നായ 'ഗൂഗിള്‍ സ്കൈ' &lt;span style="font-family:Arial; mso-fareast-Times New Roman&amp;quot;;mso-ansi-language:EN-US;mso-fareast-language: EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:16.0pt;"&gt;(http://www.google.com/sky/)&lt;/span&gt; ഉപയോഗിച്ച് അത്രയും ദിവസമോ അതിലധികമോ ശൂന്യാകാശ യാത്ര നടത്താന്‍ ഇന്റര്‍നെറ്റിന്റെ മാസവരി മാത്രം നല്‍കിയാല്‍ മതി. രണ്ടവസ്ഥയിലും നിങ്ങള്‍ക്ക് കാണാനാവുന്നത് ഭൂമിയുടെ ദൃശ്യങ്ങള്‍ തന്നെ. ചെറിയൊരു മൌസ് ക്ളിക്കിലൂടെ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോടിക്കണക്കിന് നക്ഷത്രങ്ങളും ക്ഷീരപഥങ്ങളും അടുത്ത് നിരീക്ഷിക്കാം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ സേവനം ഉപയോഗപ്പെടുത്താന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും സുരക്ഷാ ബെല്‍റ്റ് ധരിക്കുക. എന്നിട്ട് കമ്പ്യൂട്ടര്‍ തുറന്ന് ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച് ശൂന്യാകാശത്തിലൂടെ യഥേഷ്ടം വിഹരിക്കുക. ഗൂഗിളിന് നിര്‍ദ്ദേശിക്കാനുള്ളത് ഇതാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മുമ്പ് ഐ.ബി.എം കോര്‍പറേഷനായിരുന്നു ഐ.ടിയിലെ ഭീമന്‍മാര്‍. പിന്നെ ആ സ്ഥാനം സൈക്രോസോഫ്റ്റ് കൈയ്യടക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ.ബി.എമ്മിന് മൈക്രോസോഫ്റ്റിനെ മനസ്സിലാക്കാനായില്ല. അതുപോലെത്തന്നെ മൈക്രോസോഫ്റ്റിന് ഗൂഗിളിനെയും ഇന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് ഇവരെയൊക്കെ പിന്നിലാക്കി ഗൂഗിള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്. ഗൂഗിളെന്ന വിസ്മയത്തെ ഒരു വര്‍ഷം പൂര്‍ണ്ണമായി പഠന നീരീക്ഷണത്തിന് വിധേയമാക്കി അതിസാഹസികമായ അതിന്റെ പാരമ്പര്യം വിവരിച്ച് '&lt;span style="font-family:Arial;mso-fareast-Times New Roman&amp;quot;; mso-ansi-language:EN-US;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:16.0pt;"&gt;The Legacy of Google’&lt;/span&gt;എന്ന ഗ്രന്ഥമെഴുതിയ സ്റ്റീഫന്‍ ഇ. ആര്‍ണോള്‍ഡ് ആണ് ഇത് പറയുന്നത്. സ്ഥാപനത്തിന്റെ മൂലധനവും ലാഭവും അതിന്റെ ചീഫ് എക്സിക്യൂട്ടീഫ് ഓഫീസറെന്ന സി.ഇ.ഒയും തൊഴിലാളിയും എല്ലാം അതിന്റെ ഉപയോക്താക്കള്‍ തന്നെ എന്നതാണ് ഇതര കമ്പനികളില്‍ നിന്ന് ഗൂഗിളിനെ വേര്‍തിരിക്കുന്നത്. അതായത് ഞാനും നിങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ തന്നെയാണ് ഗൂഗിളിന്റെ മൂലധനം. ഗൂഗിളിന്റെ വരുമാനവും ഇതുതന്നെ. ഇങ്ങനെ നമ്മുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഗൂഗിളിന്റെ മൂലധനം വര്‍ദ്ധിക്കുന്നു. ലാഭം കുന്നുകൂടുന്നു. അതാണ് ഗൂഗിള്‍. ലോകത്തെ മികച്ച സാങ്കേതിക വിദഗ്ധരെന്ന് അവകാശപ്പെടാവുന്ന ഇരുപതിനായിരത്തോളം പേര്‍ വിവധ രാജ്യങ്ങളിലായി കമ്പനിയുടെ ശമ്പളം പറ്റുന്നവരായി ഉണ്ടെങ്കിലും ഗൂഗിളിന്റെ സി.ഇ.ഒ നിങ്ങള്‍ തന്നെ. സംശയിക്കേണ്ട. നിങ്ങളെസ്സംബന്ധിച്ചേടത്തോളം ഗൂഗിളില്‍ നിന്ന് എന്ത് സേവനം വേണമെന്നും അതെങ്ങനെ വേണമെന്നുമൊക്കെ തീരുമാനിക്കാനുള്ള പരമാധികാരം ഗൂഗിള്‍ നിങ്ങള്‍ക്കു വകവെച്ചുതരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇരുപതിനായിരത്തോളം സാങ്കേതിക വിദഗ്ധരെന്ന് പറയുമ്പോള്‍ വലിയൊരു പൂന്തോട്ടത്തില്‍ നിങ്ങള്‍ ഇരുപതിനായിരം വ്യത്യസ്ത ആശയങ്ങള്‍ നട്ടുപിടിപ്പിക്കുന്നതുപോലെയാണ്. ഇവക്കൊന്നും പരസ്പര ബന്ധമില്ലതാനും. ആഴ്ചയിലൊരു പ്രവര്‍ത്തി ദിവസം ഈ വിദഗ്ധരോട് തങ്ങളുടെ മനസ്സിലുരുത്തിരിയുന്ന ആശയങ്ങള്‍ സ്വതന്ത്രമായി പരിപോഷിപ്പിക്കാനും അതു പ്രാവര്‍ത്തികമാക്കാനും ആവശ്യപ്പെട്ടാലോ. അതായത് ഇരുപതിനായിരത്തോളം വിദഗ്ധരുടെ മൊത്തം ജോലി സമയത്തിന്റെ ഏതാണ്ട് ഇരുപത് ശതമാനം സ്വതന്ത്രമായി പുത്തന്‍ ആശയങ്ങള്‍ തോടിപ്പിടിക്കാനും അവക്ക് പ്രയോഗിക രൂപം നല്‍കാനും വിനിയോഗിക്കുന്നുവെന്ന് മനസ്സിലാക്കുക. ഇക്കൂട്ടത്തില്‍ സോഫ്റ്റ്വെയര്‍ വിദഗ്ധരും കമ്പ്യൂട്ടര്‍ എന്‍ഞ്ചിനീയര്‍മാരും മാത്രമല്ല ഗണിതശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരുമൊക്കെയുണ്ട്. പ്രത്യേകിച്ച് വിഷയം ഗൂഗിളിന്റെ ലബോറട്ടറിയുമായി &lt;span style="font-family:Arial; mso-fareast-Times New Roman&amp;quot;;mso-ansi-language:EN-US;mso-fareast-language: EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:16.0pt;"&gt;(labs.google.com)&lt;/span&gt;&lt;span style="font-family:ML-Revathi;mso-fareast-font-family:&amp;quot;Times New Roman&amp;quot;; mso-bidi-Times New Roman&amp;quot;;mso-ansi-language:EN-US;mso-fareast-language: EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:16.0pt;"&gt; &lt;/span&gt;ബന്ധപ്പെട്ടതാകുമ്പോള്‍ അതിന് പ്രത്യേകമൊരു സവിശേഷത കൈവരുന്നു. നെറ്റുമായി ബന്ധപ്പെട്ട് പുതിയൊരാശയവും അതിന്റെ പ്രയോഗവല്‍ക്കരണത്തിന്റെ വ്യക്തമായ രൂപരേഖയും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ സംശയിക്കേണ്ട, അതു നടപ്പാക്കാന്‍ നിങ്ങള്‍ക്കും ഗൂഗിളിന്റെ സഹായം തേടാം. അതോടെ നിങ്ങളും ഗൂഗിളിന്റെ ഭാഗമായി. മടിച്ചു നില്‍ക്കേണ്ട. ജീവനക്കാരെ എറ്റവുമധികം ആദരിക്കുന്ന സ്ഥാപനമാണ് ഗൂഗിള്‍. ലോകത്തെ 440 വന്‍കിട കമ്പനികളെക്കുറിച്ച് പഠനം നടത്തിയ ഫോര്‍ച്ച്യൂന്‍ മാസികയാണ് ഈ വിശേഷണം ഗൂഗിളിന് നല്‍കുന്നത്. കൈ നിറയെ ലഭിക്കുന്ന ശമ്പളം മാത്രമല്ല കാര്യം; പഞ്ചനക്ഷത്ര ഹോട്ടലിനെപ്പോലും വെല്ലുന്ന സൌജന്യ താമസം, ഭക്ഷണം. വിശ്രമിക്കാന്‍ അത്യാധുനികവും വിശാലവുമായ മുറികള്‍. ഉല്ലസിക്കാന്‍ സ്വമ്മിംഗ് പൂള്‍ ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍. അമേരിക്കയിലെ കോടീശ്വരന്‍മാര്‍ക്ക് മാത്രം ലഭ്യമാകുന്ന രീതിയിലെ സൌജന്യ ചികില്‍സാ സംവിധാനം. ഇങ്ങനെയാണ് ഗൂഗിള്‍ അതിന്റെ തൊഴിലാളികളെ ആദരിക്കുന്നത്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഗൂഗിള്‍ എര്‍ത്ത്, ജിമെയില്‍, ഗൂഗിള്‍ ഡോക്സ്, ബ്ളോഗര്‍, യൂട്യൂബിന്റെ വികസനം, ഗൂഗിള്‍ കലണ്ടര്‍, ഓര്‍ക്കൂട്ട് എന്നിങ്ങനെ ഗൂഗിളിന്റെ ലാബില്‍ വികസിപ്പിച്ച ഒട്ടേറെ പദ്ധതികള്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച സേവനങ്ങളാണ്. ഇതുപോലുള്ള ഒട്ടേറെ പദ്ധതികള്‍ വെളിച്ചം കാണാനായി ഗൂഗിള്‍  ലാബില്‍ അണിഞ്ഞൊരുങ്ങുന്നു. ചിലത് പുറത്തേക്ക് വന്നേക്കാം. മറ്റു ചിലത് ഒരിക്കലും വെളിച്ചം കാണണമെന്നുമില്ല. എന്നാലും ഗൂഗിള്‍ അതിന്റെ പണി തുടരുകതന്നെ ചെയ്യും. ഒന്നിന് ശേഷം നൂറ് പൂജ്യം വരുന്ന അക്കത്തെ ഗൂഗോള്‍ &lt;span style="font-family:Arial; mso-fareast-Times New Roman&amp;quot;;mso-ansi-language:EN-US;mso-fareast-language: EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:16.0pt;"&gt;(Googole)&lt;/span&gt;&lt;span style=" font-family:ML-Revathi;mso-fareast-font-family:&amp;quot;Times New Roman&amp;quot;;mso-bidi-Times New Roman&amp;quot;;mso-ansi-language:EN-US;mso-fareast-language:EN-US; mso-bidi-language:AR-SAfont-family:&amp;quot;;font-size:16.0pt;"&gt; &lt;/span&gt;എന്ന് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ എഡ്വാര്‍ഡ് കാസ്നറിന്റെ സഹോദരി പുത്രന്‍ മിള്‍ട്ടണ്‍ സിറോട്ട വിശേഷിപ്പിച്ചു. ഗൂഗോളില്‍ നിന്നാണ് ഗൂഗിളിന്റെ ഉത്ഭവം. അതെ, എനിക്കും നിങ്ങള്‍ക്കും എണ്ണിത്തീര്‍ക്കാനാവാത്ത വിധത്തിലുള്ള സേവനങ്ങളാണ് ഗൂഗിളിന്റെ ലാബില്‍ ഇരുത്തിരിഞ്ഞുവരുന്നത്. ഗൂഗിള്‍ മൂണ്‍, ഗൂഗിള്‍ മാര്‍സ്, ഗൂഗിള്‍ റീഡര്‍, ഗൂഗിള്‍ ട്രാന്‍സിറ്റ്, ആക്സസബിള്‍ സെര്‍ച്ച് (അന്ധന്‍മാര്‍ക്കായുള്ളത്), ഗൂഗിള്‍ നോട്ട്ബുക്ക് എന്നിങ്ങനെ നിരവധി പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റിസര്‍ച്ച് ബിരുദം നേടിയ ലാറി പേജും സെര്‍ജി ബ്രിന്നും തങ്ങളുടെ റിസര്‍ച്ച് വിഷയത്തെത്തന്നെ ബിസിനസിന് ആധാരമാക്കുകയായിരുന്നു. &lt;span style="font-family:Arial; mso-fareast-Times New Roman&amp;quot;;mso-ansi-language:EN-US;mso-fareast-language: EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:16.0pt;"&gt;google.stanford.edu &lt;/span&gt;എന്ന സൈറ്റിലൂടെയുള്ള തുടക്കം 1997ല്‍ &lt;span class="Apple-style-span"   style="  ;font-family:Arial;font-size:21px;"&gt;google.com-&lt;span class="Apple-style-span"   style="  ;font-family:Georgia;font-size:16px;"&gt;ലേക്ക് വളര്‍ന്നു. ഇപ്പോള്‍ ഗൂഗിളിന്റെ ആസ്തി 25 ബില്യന്‍ ഡോളറണൈന്ന് കണക്കാക്കുന്നു. 'തിന്മ അരുത്'. അതാണത്രെ ഗൂഗിളിന്റെ പ്രമാണ വാക്യം. ഇത്രയും ഉയര്‍ച്ച കമ്പനിക്കുണ്ടായത് തങ്ങളുടെ പ്രമാണവാക്യം മുറുകെ പിടിച്ചു മികച്ച സേവനം നല്‍കിയതുകൊണ്ടാണെന്ന് അതിന്റെ സ്ഥാപകര്‍ വിശ്വസിക്കുന്നു. 1999-ല്‍ വരുമാനം 99 ലക്ഷം ഡോളറും ചിലവ് 30 കോടി ഡോളറും. 2000-ല്‍ നഷ്ടം 66.5 കോടിയായി. 2001-ല്‍ 31.5 കോടി ഡോളള്‍ ലാഭവുമായി ജൈത്രയാത്ര തുടങ്ങി. പിന്നെ ഗൂഗിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2007-ല്‍ ലോകത്തെ ഏറ്റവും വലിയ ബ്രാന്‍ഡായി ഗൂഗിള്‍ തിരഞ്ഞെടുക്കപ്പെട്ടു. 66,434 ദശലക്ഷം ഡോളറാണ് ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം. മൈക്രോസോഫ്റ്റിന്റേത് 54,951 ദശലക്ഷം ഡോളറും.  &lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;2001 മുതല്‍ 2004 വരെയായി ഗൂഗിള്‍ 47 പാറ്റന്റ് കരസ്ഥമാക്കി. തുടര്‍ന്ന് 2005-ലെ ആദ്യത്തെ ആറ് മാസങ്ങളിലായി ഗൂഗിള്‍ സ്വന്തമാക്കിയ പാറ്റന്റിന്റെ എണ്ണം എഴുപത്തിരണ്ട്. ഇതൊരു വന്‍ കുതിച്ചുചാട്ടം തന്നെ എന്നതില്‍ സംശയമില്ല. നമ്മുടെ കമ്പ്യൂട്ടറിലെ ഒരു ഫയല്‍ തിരഞ്ഞ് കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ട് നമുക്കറിയാവുന്നതേയുളളൂ. അതിനു വേണ്ടി വരുന്ന സമയവും അറിയാം. അതേസമയം കോടിക്കണക്കിന് വെബ് പേജുകളാണ് ഇന്റര്‍നെറ്റിലുള്ളത്. ഇതില്‍ നിന്നാണ് നാം ആവശ്യപ്പെട്ട വിവരം ഗൂഗിള്‍ തിരഞ്ഞെടുത്തു തരുന്നത്. 'പേജ് റാങ്ക്' എന്ന രഹസ്യ ഗണിത സമീകരണമാണ് ഇതിനായി അവരുപയോഗിക്കുന്നത്. യുക്തിപൂര്‍വ്വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുകയാണ് പേജ് റാങ്ക് ചെയ്യുന്നത്. കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്പേജ് പ്രധാനപ്പെട്ടത് ആകണമെന്നില്ല. പേജ് റാങ്കില്‍ മറ്റൊരു പരിഗണനാക്രമമാണ് അവലംബിക്കുന്നത്. ഉദാഹരണമായി ഒരു വ്യക്തി പ്രാധാന്യമുള്ള ആളാണോ അല്ലെങ്കില്‍ പ്രാധാന്യം നല്‍കേണ്ട ആളാണോ എന്നറിയാനുള്ള എളുപ്പമാര്‍ഗ്ഗം അയാള്‍ ആരെയൊക്കെയുമായി ബന്ധപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ്. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ആളായിരിക്കും എന്ന് സാമാന്യ നിഗമനത്തില്‍ എത്താം. ഏതാണ്ട് ഇതേമാര്‍ഗ്ഗമാണ് വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണ്ണയിക്കാന്‍ ഗൂഗിളും ചെയ്യുന്നത്. സൈറ്റില്‍ ഏതൊക്കെ സൈറ്റുകളിലേക്ക് ലിങ്കുണ്ട് എന്നതുമായി ബന്ധപ്പെട്ടാണ് ഇത് നിര്‍ണ്ണയിക്കുന്നത്. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക് ലിങ്കുള്ള സൈറ്റ് പ്രധാനപ്പെട്ടതാണെന്ന് ഊഹിക്കാം. അതുമാത്രം പോരാ, ആ സൈറ്റിലേക്കുള്ള ലിങ്കുകളും നോക്കണം. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഖലകളെ കൂട്ടുപിടിക്കുന്നു. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും. അതിസങ്കീര്‍ണ്ണമായ ഗണിത സമീകരണമുപയോഗിച്ചാണ് ഈ രീതിയില്‍ പ്രധാനപ്പെട്ട സൈറ്റ് ഏതെന്ന് നിശ്ചയിക്കുന്നത്. റാങ്കിംഗില്‍ മുകളിലെത്തുന്ന സൈറ്റുകളാവും പ്രധാനപ്പെട്ടവ. അവ ഗൂഗിള്‍ സെര്‍ച്ച്ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ലളിതമായ സെര്‍ച്ച് എഞ്ചിനില്‍ തുടങ്ങി തൊട്ടതെല്ലാം തങ്ങളുടേതാക്കി മാറ്റി ഗൂഗിള്‍ അതിവേഗം മുന്നേറുകയാണ്. ഇന്റര്‍നെറ്റില്‍ ഇനി 2020 വരെയുള്ള കാലം ഗൂഗിളിന്റേത് തന്നെയായിരിക്കുമെന്നാണ് നീരീക്ഷകള്‍ പറയുന്നത്. ഗൂഗിളിനെ പരാജയപ്പെടുത്താനായി യാഹൂ, എം.എസ്.എന്‍ തുടങ്ങിയ നെറ്റിലെ ഭീമന്‍മാര്‍ പല അടവുകളും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഗൂഗിളിന്റെ ഭീഷണി നേരിടാനായി മൈക്രോസോഫ്റ്റ് ഒരുവേള യാഹൂവിനെത്തന്നെ വിലക്ക് വാങ്ങാനായി തുനിഞ്ഞിറങ്ങയത് വിസ്മരിക്കാനായിട്ടില്ല. അതേസമയം മൈക്രോസോഫ്റ്റിനെത്തന്നെ വിലക്ക് വാങ്ങാനായി മുന്നിട്ടിറങ്ങിക്കൊണ്ടാണ് ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചതെന്നത് ഏറെ വിസ്മയകരമായി. &lt;/div&gt;&lt;div style="text-align: center;"&gt;*****&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-2633221476755709762?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/2633221476755709762/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/07/blog-post_29.html#comment-form' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/2633221476755709762'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/2633221476755709762'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/07/blog-post_29.html' title='ഗൂഗോള വിസ്മയം മഹാവിസ്മയം..!'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/__hOaWLSCOtk/Sm_rKgZJkoI/AAAAAAAAAB8/V0PqbKrz5CU/s72-c/google-beta.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-58211254850251313</id><published>2009-07-28T16:59:00.007+05:30</published><updated>2009-07-28T17:13:00.605+05:30</updated><title type='text'>ടെക്നോളജി 2020-ാമാണ്ടില്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/__hOaWLSCOtk/Sm7i1FsJCMI/AAAAAAAAAB0/DhDhHU9QUY8/s1600-h/Tech-5.JPG"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 240px;" src="http://2.bp.blogspot.com/__hOaWLSCOtk/Sm7i1FsJCMI/AAAAAAAAAB0/DhDhHU9QUY8/s320/Tech-5.JPG" border="0" alt="" id="BLOGGER_PHOTO_ID_5363473607933102274" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(153, 153, 0); font-style: italic; font-weight: bold; "&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസംബര്‍ 2007 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style=" ;font-size:large;"&gt;&lt;span class="Apple-style-span"  style="color:#FF6600;"&gt;വിനീതനായ &lt;/span&gt;&lt;/span&gt;&lt;/b&gt;കോര്‍ക്കറസിന്റെ ഈ ലേഖനം വായിക്കുന്ന എല്ലാവര്‍ക്കും ദീര്‍ഘായുസ്സും ആരോഗ്യ സൌഭാഗ്യങ്ങളും നേരുന്നു. ശാസ്ത്ര-സാങ്കേതിക രംഗം അടുത്ത ഇരുപത് വര്‍ഷങ്ങളിലായി ചരിത്രത്തില്‍ തുല്യതയില്ലാത്ത പുരോഗതിയാണ് കൈവരിക്കാന്‍ പോകുന്നതെന്നാണ് മൈക്രോസോഫ്റ്റ് കോര്‍പറേഷന്റെ സയന്‍സ് പ്രോഗ്രാം തലവനായ സ്റ്റീഫന്‍ ഇമ്മോട്ട് പറയുന്നത്. ടെക്നോളജി രംഗത്ത് ഇന്ന് ലോകം എത്തിനില്‍ക്കുന്ന പുരോഗതിയും ഉന്നമനവും രണ്ട് പതിറ്റാണ്ട് മുമ്പ് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കാത്തതായിരുന്നല്ലോ. അതായത് മനുഷ്യന്റെ സങ്കല്‍പങ്ങള്‍ക്ക് എത്തിപ്പെടാന്‍ പോലും സാധ്യമാകാത്ത വിധത്തിലാണ് ഈ മേഖല പുരോഗതി കൈവരിക്കുന്നത്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, വയര്‍ലെസ്സ് നെറ്റ്വര്‍ക്ക്, ഡിജിറ്റല്‍ ടി.വി തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിലായി അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ജീവിതശൈലിയിലും സാമൂഹിക ബന്ധങ്ങളിലും മാത്രമല്ല പഠനത്തിലും നമ്മുടെ ചിന്തകളിലും വരെ അത് വലിയ സ്വാധീനം ചെലുത്തിയിരിക്കയാണ്. ഇനിയും രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴേക്കും ലോകത്ത് നടന്നേക്കാവുന്ന മാറ്റങ്ങളെന്തൊക്കെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ സങ്കല്‍പിക്കനാവുമോ? നാം എന്തുതന്നെ സങ്കല്‍പിച്ചാലും അതിലും എത്രയോ ഇരട്ടി മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് സ്റ്റീഫന്‍ ഇമ്മോട്ടിനെപ്പോലെത്തന്നെ വിനീതനായ കോര്‍ക്കറസിന്റെയും അഭിപ്രായം. ആ മാറ്റങ്ങള്‍ നേരില്‍ കാണാനുള്ള സൌഭാഗ്യം ലഭിക്കാനാണ് എല്ലാവര്‍ക്കും ദീര്‍ഘായുസ്സ് നേരുന്നത്.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയോടൊപ്പം ഇതര ശാസ്ത്ര ശാഖകള്‍ കൂട്ടുചേരുന്നതാണ് മാറ്റങ്ങളുടെ മുഖ്യനിദാനം. പ്രത്യേകിച്ച് ബയോടെക്നോളജിയാണ് കൂടുതല്‍ സ്വാധീനം ചെലുത്തുക. കമ്പ്യൂട്ടറും മനുഷ്യകോശങ്ങളും പ്രവര്‍ത്തന ശൈലിയില്‍ ഒട്ടേറെ സാമ്യമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇതനുസരിച്ച് കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ 'ബയോസിസ്റ്റ'ത്തില്‍ ഗവേഷണ പഠനങ്ങള്‍ നടത്താനാവും. ഉദാഹരണമായി ഒരു പ്രത്യേക മരുന്ന് മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ മനസ്സിലാക്കാന്‍ ഇനി എലിയെയും പൂച്ചയെയുമൊക്കെ പരീക്ഷണത്തിന് വിധേയമാക്കേണ്ടതില്ല. പകരം സിലിക്കണ്‍ സെല്ലുകളുപയോഗപ്പെടുത്തിയാല്‍ മതി. സിലിക്കണ്‍ ചിപ്പുകളുപയോഗിച്ചുള്ള കമ്പ്യൂട്ടറിന്റെ ഇപ്പോഴത്തെ വേഗത ബേയോടെക്നോളജി രംഗത്തെ കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകില്ലെന്ന ആശങ്കയുമുണ്ട്. ഇത് മറികടക്കാനുള്ള പോംവഴികളിലൊന്ന് ജൈവകോശങ്ങളുപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ നിര്‍മ്മാണമാണത്രെ. സിലിക്കണ്‍ ചിപ്പിന് പകരം ഇനി ബയോചിപ്പുകളായിരിക്കും കമ്പ്യൂട്ടറിന്റെ മസ്തിഷ്ക്കം നിയന്ത്രിക്കുക. ഹാര്‍ഡ്വെയറിന്റെ സ്ഥാനത്ത് ബയോസിസ്റ്റവും സോഫ്റ്റ്വെയറിന്റെ സ്ഥാനത്ത് കെമിക്കല്‍ സിസ്റ്റവും പ്രവര്‍ത്തിക്കുന്ന രീതി സങ്കല്‍പിച്ചുനോക്കൂ. അതോടെ കമ്പ്യൂട്ടറും മനുഷ്യനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാവില്ല. ഭാവിയില്‍ നമുക്ക് മുമ്പിലൂടെ ഒരു ജിവിയോ മനുഷ്യരൂപമോ നടന്നു പോകുന്നത് കണ്ടാല്‍ അവ യഥാര്‍ഥത്തിലുള്ളതോ അതോ കമ്പ്യൂട്ടറോ എന്ന് തിരിച്ചറിയാന്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തേണ്ടി വരുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വൈദ്യശാസ്ത്രം, മെക്കാനിസം തുടങ്ങിയ മേഖലകളിലെന്ന പോലെ കമ്പ്യൂട്ടര്‍ രംഗത്തും നാനോടെക്നോളജി ഇതിനകം ചുവടുറപ്പിച്ചിരിക്കുന്നു. ഒരര്‍ഥത്തില്‍ നാനോടെക്നോളജി ഇല്ലായിരുന്നെങ്കില്‍ ഇന്ന് നാം കാണുന്ന രീതിയിലെ ഇന്റര്‍നെറ്റ് ഒരിക്കലും പ്രത്യക്ഷപ്പെടുമായിരുന്നില്ല. കാരണം ഇന്റര്‍നെറ്റിന്റെ നട്ടെല്ലായി (ആമരസയീമി) അറിയപ്പെടുന്ന ഫൈബര്‍ ഓപ്റ്റിക് കേബിളിന്റെ പ്രവര്‍ത്തനശേഷിയുടെ അടിസ്ഥാനം നാനോടെക്നോളജിയിലധിഷ്ഠിതമാണല്ലോ. സെക്കന്റില്‍ 2.5 മുതല്‍ 10 ജിഗാബിറ്റ് വരെ ഡാറ്റ പ്രവഹിപ്പിക്കാന്‍ ഇതിന് സാധ്യമാകുന്നു. പ്രോസസ്സര്‍, ഹാര്‍ഡ് ഡിസ്ക്ക്, മെമ്മറി തുടങ്ങി കമ്പ്യൂട്ടറിന്റെ വ്യത്യസ്ത ഘടകങ്ങളില്‍ ഈ ടെക്നോളജി പ്രായോഗികമാക്കാനുള്ള ഗവേഷണങ്ങളും ത്വരിതഗതിയിലാണ് നടക്കുന്നത്. കമ്പ്യൂട്ടറിന്റെ വലിപ്പം ഗണ്യമായി കുറക്കാനും പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള മറ്റൊരു പോംവഴി എന്ന നിലക്കാണ് ഈ രംഗത്ത് നാനോടെക്നോളജി കടന്നുവരുന്നത്. സ്റ്റോറേജ് കപ്പാസിറ്റി അനേകം മടങ്ങ് വര്‍ദ്ധിക്കുകയും ഉപകരണം സൂചിമുനയെ വെല്ലുന്ന രീതിയില്‍ സൂക്ഷ്മമാവുകയും ചെയ്യും. അതിസൂക്ഷ്മമായ കാര്‍ബണ്‍ നാനോട്യൂബുപയോഗിച്ച് ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിക്കുന്നതില്‍ ഐ.ബി.എം. കമ്പനി ഇതിനകം വിജയിച്ചിരിക്കുന്നു. ഈ ട്രാന്‍സിസ്റ്ററിന്റെ വലിപ്പം തലമുടിയുടെ പതിനായിരത്തിലൊരംശമാണ്. സിലിക്കണ്‍ ടെക്നോളജി ഉപയോഗിച്ചുള്ള നിലവിലെ പ്രോസസര്‍ വേഗതയലും പ്രവര്‍ത്തനശേഷിയിലും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. ഇനി അതിനെ ചെറുതാക്കാനോ അതുവഴി പ്രവര്‍ത്തന ശേഷിയും വേഗതയും വര്‍ദ്ധിപ്പിക്കാനോ സാധ്യമല്ല. 2010-ഓടെ നാനോടെക്നോളജി അടിസ്ഥാനമാക്കയുള്ള പുതിയ പ്രോസസറുകള്‍ വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ. ഒരു നാനോമീറ്റര്‍ നിളവും (മീറ്ററിന്റെ 100 കോടിയിലെരംശം) മേല്‍ക്കുമേല്‍ അടുക്കിവച്ച മൂന്ന് പരമാണുവിന്റെ കനവുമുള്ള പ്രോസസറുകളാണത്രെ ഇങ്ങനെ രംഗത്തെത്തുന്നത്. അതോടൊപ്പം ഇന്നത്തെ ക്ളാസിക്കല്‍ കമ്പ്യൂട്ടര്‍ രീതി ക്വാണ്ടം കമ്പ്യൂട്ടറിന് വഴിമാറിക്കൊടുക്കേണ്ട അവസ്ഥയും വന്നുചേരും. ആ ഇനത്തിലെ ഗവേഷണങ്ങളും നടക്കുകയാണ്. കമ്പ്യൂട്ടറില്‍ ഇപ്പോള്‍ പൂജ്യം (0), അല്ലെങ്കില്‍ ഒന്ന് (1) ആണല്ലോ ബിറ്റുകളായി ഉപയോഗിക്കുന്നത്. ക്വാണ്ടം കമ്പ്യൂട്ടറില്‍ ഇത് കൂടാതെ ഒരേസമയം തന്നെ പൂജ്യവും ഒന്നും ബിറ്റുകളായി നിലകൊള്ളുന്നു. കമ്പ്യൂട്ടിംഗ് രീതിയുടെ അടിസ്ഥാന തത്വങ്ങളില്‍ തന്നെ ഇത് വന്‍ മാറ്റങ്ങളുണ്ടാക്കും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അടുത്ത 20 വര്‍ഷത്തിനകം ഇന്റര്‍നെറ്റ് മേഖല കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് അമേരിക്കയിലെ ജലം കിലൃിേല &amp;amp; അാലൃശരമി ഘശളല ജൃീഷലര എന്ന സ്ഥാപനം അവിടുത്തെ കമ്പ്യൂട്ടര്‍ വിദഗ്ധരും രാഷ്ട്രീയക്കാരും ബിസിനസ്കാരുമായ 742 ബുദ്ധിജീവികളെ പങ്കെടുപ്പിച്ച് ഒരഭിപ്രായ സര്‍വേ നടത്തുകയുണ്ടായി. ഇന്റര്‍നെറ്റ് ഇന്നത്തെ രീതിയില്‍ തുടരുന്നതോടൊപ്പം കോടിക്കണക്കിന് ഉപകരണങ്ങള്‍ അതുമായി ബന്ധിപ്പിക്കപ്പെടുമെന്നാണ് അധികപേരും അഭിപ്രായപ്പെട്ടത്. അതായത് നിങ്ങളുടെ വീട്ടിലെ അടുപ്പും അലക്കുമിഷീനും ഫ്രിഡ്ജും ഫാനും എയര്‍കണ്ടീഷണറുമൊക്കെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുമെന്നര്‍ഥം. നിങ്ങള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് വൈകുന്നേരത്തെ കാപ്പിയുടെയും പലഹാരത്തിന്റെയും മെനു ഇന്റര്‍നെറ്റിലൂടെ വീട്ടിലെ അടുപ്പിലേക്ക് (ഓവന്‍) നല്‍കിയാല്‍ നിങ്ങളെത്തുമ്പോഴേക്കും കാപ്പി തയ്യാര്‍. വിദൂര പ്രദേശത്തെ ഫാക്ടറിയുടെയും ഓഫീസിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങളും ഒട്ടൊക്കെ ഈ രീതിയില്‍ നിയന്ത്രിക്കാനാവുമത്രെ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നാം താമസിക്കുന്ന വീടുകള്‍ സ്മാര്‍ട്ടായി മാറും. ഓരോ വീട്ടിനും ആവശ്യമായ വൈദ്യുതി സൂര്യപ്രകാശത്തിലൂടെ അതാത്വീടുകളില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടും. അതോടെ പൊതുവിതരണത്തിനുള്ള വൈദ്യുതി ഉല്‍പാദനാവശ്യങ്ങള്‍ക്ക് നീക്കിവെക്കാന്‍ സാധിക്കുന്നു. വീട്ടിലെ സ്മാര്‍ട്ട് ജനലുകള്‍ സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്നതിനാല്‍ എയര്‍കണ്ടീഷന്റെ ഉപയോഗം ഒരുപരിധിവരെ ഒഴിവാക്കാം. വയര്‍മുഖേനയും വയര്‍ലെസായുമുള്ള ടെലികമ്മ്യൂണിക്കേഷന്‍ സൌകര്യത്തില്‍ അഭൂതപൂര്‍വമായ പുരോഗതിയാണ് കൈവരിക്കുക. സാറ്റലൈറ്റ് മുഖേന ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനം നിങ്ങളുടെ വീടിനെ എപ്പോള്‍ 'കണക്റ്റഡാ'ക്കും. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ങകഠ)യിലെ ഗവേഷകനായ കെന്റ് ലാര്‍സന്റെ അഭിപ്രായത്തില്‍ ഭാവിയിലെ വീട് വെറുമൊരു താമസ സ്ഥലം മാത്രമായിരിക്കില്ലത്രെ. 'ടെലിവര്‍ക്ക്' പ്രയോജനപ്പെടുത്തുന്നതിലൂടെ നമ്മുടെ ജോലി സ്ഥലവും 'ടെലിമെഡിസിന്‍' സംവിധാനത്തിലൂടെ ആരോഗ്യ പരിരക്ഷാ കേന്ദ്രവുമൊക്കെയായി വീട് രൂപം പ്രാപിക്കും. ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തിയുള്ള ഇ-ഷോപ്പിംഗ് സൌകര്യത്തിന് പുറമെ വിനോദ കേന്ദ്രമായും വീട് മാറുകയാണ്. ചുവരില്‍ മിക്ക സ്ഥലങ്ങളിലും സ്ഥാപിച്ച ഫ്ളാറ്റ് സ്ക്രീനിലൂടെ ടി.വി പരിപാടികളും ഫിലിമുകളുമൊക്കെ മാറിമാറി പ്രത്യക്ഷപ്പെടുന്നു. അടുക്കളയിലും ഡൈനിംഗ് ഹാളിലും ബെഡ്റൂമിലുമെല്ലാം ഇത്തരം സ്ക്രീനുകള്‍. റൂമുകളൊക്കെ സ്മാര്‍ട്ടായി മാറുന്നതോടെ നിങ്ങളുടെ ബെഡ് റുമിലെ കര്‍ട്ടണ്‍ നേരം പുലരുമ്പോള്‍ സ്വയം നീങ്ങുന്നു. ചുമരിലെ ടച്ച്സ്ക്രീനില്‍ വിരലമര്‍ത്തി കാപ്പിയോ ചായയോ നിര്‍മ്മിക്കാം. ഫ്രിഡ്ജില്‍ സ്റ്റോക്കുള്ള സാധനങ്ങളുടെ ലീസ്റ്റും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുത്താം. ഇത് പരിശോധിച്ചശേഷം ആവശ്യമുള്ള സാധനങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റിന്റെ വെബ്സൈറ്റ് മുഖേന ഓര്‍ഡര്‍ ചെയ്താല്‍ മതി. സ്മാര്‍ട്ട് ടോയ്ലറ്റില്‍ കേറുന്നതോടെ നിങ്ങളുടെ തൂക്കം, ബ്ളഡ്പ്രഷര്‍ തുടങ്ങിയ വിവരങ്ങള്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയായി. ഓരോ പ്രഭാതത്തിലും നിങ്ങളുടെ രക്തവും മൂത്രവുമൊക്കെ പരിശോധനക്ക് വിധേയമാക്കാനും അവിടെ സൌകര്യമൊരുക്കാവുന്നതാണ്. ഈ വിവരങ്ങളൊക്കെ നിങ്ങളുടെ കുടംബ ഡോക്ടര്‍ക്ക് യഥാസമയം ലഭിച്ചു കൊണ്ടിരിക്കും. കൂടുതല്‍ പരിശോധന ആവശ്യമാണെങ്കില്‍ ഡോക്ടറുടെ സന്ദേശം നിങ്ങളുടെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ജനസംഖ്യാ വര്‍ദ്ധനവിനനുസരിച്ച് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൌകര്യമൊരുക്കുക എന്നത് സര്‍ക്കാരിന് എന്നും പ്രയാസമാണ്. വിദ്യാലയങ്ങളില്‍ വര്‍ഷം തോറും പുതിയ ക്ളാസ് റൂമുകള്‍ വേണം. അധ്യാപകര്‍, പുസ്തം, മറ്റ് പഠന സൌകര്യങ്ങള്‍ എന്നിവയൊക്കെ ഒരുക്കണം. ഈ പ്രയാസം മറികടക്കാന്‍ ടെക്നോളജി സഹായിക്കുന്നു. ഇന്റര്‍നെറ്റ് സൌകര്യവും സ്മാര്‍ട്ട് ചുമരുകളും പ്രയോജനപ്പെടുത്തി  വീട്ടില്‍ വെര്‍ച്ച്വല്‍ ക്ളാസ്റൂമുകള്‍ സജ്ജമാക്കാം. വിദൂരത്തുള്ള അധ്യാപകനുമായി സംവദിക്കാനും സംശയങ്ങള്‍ തീര്‍ക്കാനും ഓണ്‍ലൈനായി ഗൃഹപാഠങ്ങള്‍ ചെയ്യാനും പരീക്ഷ എഴുതാനുമൊക്കെ വീട്ടില്‍ തന്നെ സൌകര്യമൊരുങ്ങുകയായി. സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഐ.ടി അറ്റ് സ്കൂള്‍ പദ്ധതിയും എഡ്യൂസാറ്റ് മുഖേനയുള്ള വിദൂരവിദ്യാഭ്യാസ സൌകര്യവും ഈ പ്രക്രിയ വളരെ എളുപ്പത്തിലാക്കാനാണ് സാധ്യത. ഈ മേഖലയില്‍ നമുക്ക് 2020 വരെ കേത്തിരിക്കേണ്ടി വരില്ലെന്നാണ് അഭിപ്രായം. പ്രിന്റ് ചെയ് പുസ്തകങ്ങള്‍ ഇനി അധിക കാലമൊന്നും പ്രായോഗികമല്ല. പകരം ഇ-ബുക്കുകളായിരിക്കും പ്രത്യക്ഷപ്പെടുന്നത്. നെറ്റിലൂടെ വായിക്കാവുന്ന പുസ്തകങ്ങള്‍ക്ക് പുറമെ ഇ-ബുക്ക് റീഡറുകളും രംഗത്തെത്തിയിരിക്കുന്നു. അതല്ലെങ്കില്‍ സ്കൂള്‍ പുസതങ്ങളും ലാബ് പ്രവര്‍ത്തനങ്ങളുമൊക്കെ ഒരു സി.ഡിയിലോ ഡി.വി.ഡിയിലോ ഒതുക്കാനാവും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വാഹനപ്പെരുപ്പമാണ് ഇന്നത്തെ മറ്റൊരു പ്രശ്നം. ഈ വാഹനങ്ങള്‍ പുറത്ത്വിടുന്ന വര്‍ദ്ധിച്ച തോതിലെ പുകപടലങ്ങള്‍ അന്തരീക്ഷത്തെ മലീമസമാക്കുന്നു. ജീവിതം ഇവിടെ ദുസ്സഹമാവുകയാണെന്നാണ് മുറവിളി. ഇതിനും ടെക്നോളജി പരിഹാരമൊരുക്കുന്നു. ഇന്റര്‍നെറ്റുപയോഗിച്ചുള്ള ടെലിവര്‍ക്ക് പ്രായോഗികമാക്കുന്നതോടെ ജോലി സ്ഥലത്തേക്കുള്ള ദൈനംദിന യാത്ര ഒഴിവാക്കാം. ഓഫീസിലെ പകുതിയോളം ജോലിക്കാര്‍ക്ക് ടെലിവര്‍ക്ക് നല്‍കുന്നതിലൂടെ നഗരങ്ങളിലെ വാഹനത്തിരക്ക് വന്‍തോതില്‍ കുറയും. അതോടൊപ്പം വിദ്യാര്‍ഥികള്‍ വീട്ടിലെ സ്മാര്‍ട്ട് ക്ളാസ് റൂമുകളും ഉപയോഗപ്പെടുത്തുന്നു. ഇതിന് പുറമെ ഇന്ന് വാഹനങ്ങളിലുപയോഗിക്കുന്ന പെട്രോളിനും ഡീസലിനും പകരം സോളാര്‍ പവറും ഹൈഡ്രജനും ഉപയോഗപ്പെടുത്താനാവുമോ എന്ന ഗവേഷണങ്ങളും നടന്നു വരുന്നു. ഇത് വിജയം കാണുന്നതോടെ അന്തരീക്ഷ മലിനീകരണം പൂര്‍ണ്ണമായും ഒഴിവാക്കാനാവും. ഇതിന് ഇനിയും ഏതാനും വര്‍ഷങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം തന്നെ വന്‍നഗരങ്ങളിലെ തിരക്കൊഴിവാക്കാനായി ചെറിയ എയര്‍ബസ്സുകളും പരീക്ഷിക്കപ്പെടുകയാണ്. ബ്രിട്ടണില്‍ ഈ നിലക്കുള്ള പരിക്ഷണങ്ങള്‍ നടക്കുന്നതായി നാം വായിച്ചു. മഹാനഗരങ്ങളിലെ ചെറിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തരം എയര്‍ബസ്സിലെ യാത്രക്ക് ഇപ്പോള്‍ ചെലവേറുമെന്ന പോരായ്മയുണ്ട്. ജനപ്പെരുപ്പമാണ് മറ്റൊരു പ്രശ്നം. ജനസംഖ്യയിലെ വര്‍ദ്ധനവിനനുസരിച്ച് ഭൂമി വിശാലമാകുന്നില്ല. സമുദ്രത്തിന്റെ അടിത്തട്ടില്‍ വന്‍കിട ഷോപ്പിംഗ് സെന്ററുകളും പട്ടണങ്ങളും നിര്‍മ്മിക്കുക എന്നതാണ് ഇതിന് പരിഹാരമായി വിദഗ്ധര്‍ ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. ചന്ദ്രനിലും ഇതര ഗ്രഹങ്ങളിലുമൊക്കെ കടന്നുചെന്ന് പട്ടണങ്ങള്‍ നിര്‍മ്മിക്കുന്നതിനെക്കാള്‍ എളുപ്പമാണത്രെ ഇത്.&lt;/div&gt;&lt;div style="text-align: center;"&gt;&lt;span class="Apple-style-span"  style="color:#009900;"&gt;*****&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-58211254850251313?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/58211254850251313/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/07/2020.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/58211254850251313'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/58211254850251313'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/07/2020.html' title='ടെക്നോളജി 2020-ാമാണ്ടില്‍'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/__hOaWLSCOtk/Sm7i1FsJCMI/AAAAAAAAAB0/DhDhHU9QUY8/s72-c/Tech-5.JPG' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-9096993004091811229</id><published>2009-07-26T21:41:00.005+05:30</published><updated>2009-07-26T21:51:12.085+05:30</updated><title type='text'>നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ നിന്ന് നെറ്റ്ബുക്കിലേക്ക്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/__hOaWLSCOtk/SmyCIWyi_OI/AAAAAAAAABs/4nnmbzUOap4/s1600-h/acer-aspire-one.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 249px;" src="http://2.bp.blogspot.com/__hOaWLSCOtk/SmyCIWyi_OI/AAAAAAAAABs/4nnmbzUOap4/s320/acer-aspire-one.jpg" border="0" alt="" id="BLOGGER_PHOTO_ID_5362804336359570658" /&gt;&lt;/a&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(0, 153, 0); font-style: italic; "&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജനുവരി 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#3366FF;"&gt;&lt;b&gt;&lt;span class="Apple-style-span"  style=" ;font-size:large;"&gt;ഈ &lt;/span&gt;&lt;/b&gt;&lt;/span&gt;ലേഖനം തയ്യാറാക്കാന്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് ഉപയോഗിക്കുന്നത് എയ്സര്‍ കമ്പനിയുടെ ആസ്പെയര്‍ വണ്‍ എന്ന 'നെറ്റ്ബുക്കാ'ണ്. വലിയ ആരോഗ്യമില്ലാത്ത ശരീര പ്രകൃതക്കാരനായതിനാല്‍ എപ്പോഴും കൂടെ കൊണ്ടുനടക്കാവുന്ന ഭാരം കുറഞ്ഞ ഒരു കമ്പ്യൂട്ടര്‍ കോര്‍ക്കറസിന്റെ സ്വപ്നമായിരുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന സെനിത്തിന്റെ മൂന്ന് കിലോഗ്രാം തൂക്കമുള്ള നോട്ട്ബുക്കില്‍ നിന്ന് രണ്ട് കിലോഗ്രാമില്‍ താഴെ ഭാരമുള്ള സെനിത്തിന്റെ തന്നെ 12.1 ഇഞ്ച് ലാപ്ടോപിലേക്ക് മാറാനുള്ള കാരണവും ഇതുതന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് പര്യടനത്തിലായിരിക്കെ സോണി, എച്ച്.പി തുടങ്ങിയ കമ്പനികള്‍ നിര്‍മ്മിച്ച കുറഞ്ഞ ഭാരമുള്ള കമ്പ്യൂട്ടര്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. അന്ന് അതിന്റെ വില ഏതാണ്ട് ഒരു ലക്ഷം രൂപക്ക് മുകളിലായിരുന്നതിനാല്‍ തല്‍ക്കാലം വാങ്ങിയില്ല. പിന്നീട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഈ കമ്പ്യൂട്ടറിന്റെ വിലയില്‍ വന്ന മാറ്റം ആരെയും അത്ഭുതപ്പെടുത്താതിരിക്കില്ല. അതേ ഉപയോഗത്തിനുള്ള നന്നെ ചെറുതും ഒതുക്കമുള്ളതും അത്യധികം ആകര്‍ഷകവുമായ കമ്പ്യൂട്ടറാണ് രണ്ട് മാസം മുമ്പ് കൊച്ചിയിലെ ഷോറൂമില്‍ നിന്ന് വെറും ഇരുപതിനായിരത്തി അഞ്ഞൂറ് രൂപക്ക് ലഭിച്ചത്. കൂടെ കൊണ്ടുനടക്കാന്‍ എന്തൊരു സൌകര്യം. മോണിറ്റര്‍ ചെറുതാണെന്ന പരാതിയുണ്ട്. വീട്ടിലും ഓഫീസിലും ഓരോ അഡീഷണല്‍ മോണിറ്റര്‍ സംഘടിപ്പിച്ച് നെറ്റ്ബുക്കിന്റെ ഡിസ്പ്ളേ സ്ക്രീന്‍ ഇതിലേക്ക് മാറ്റിയതോടെ പരാതിയും തീര്‍ന്നു.&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;ഒരു കിലോഗ്രാമില്‍ താഴെ ഭാരം, 120 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്, ഇന്റല്‍ എക്സ്പ്രസ്സ് ചിപ്പ്സെറ്റ്, 1 ജിഗാബയ്റ്റ് റാം, ബില്‍റ്റ് ഇന്‍ വെബ്കാം, എസ്.ഡി. കാര്‍ഡ് സ്ളോട്ട്, മള്‍ട്ടി കാര്‍ഡ് റീഡര്‍, മൂന്ന് യു.എസ്.ബി പോര്‍ട്ടുകള്‍, ഈതര്‍നെറ്റ് കാര്‍ഡ്, 8.9 ഇഞ്ച് സ്ക്രീന്‍, 1024ഃ600 പിക്സല്‍ റെസല്യൂഷന്‍, ഡിസ്പ്ളേ സംവിധാനം അഡീഷണല്‍ മോണിറ്ററിലേക്കോ എല്‍.സി.ഡി പ്രൊജക്ടറിലേക്കോ മാറ്റാനുള്ള വി.ജി.എ സ്ളോട്ട് തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. 2008 ജൂലൈയില്‍ എയ്സര്‍ പുറത്തിറക്കിയ ഈ കമ്പ്യൂട്ടറിലുപയോഗിച്ചിരിക്കുന്നത് ഇന്റലിന്റെ 'ആറ്റം എന്‍ 270' പ്രോസസ്സറാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വലുപ്പത്തില്‍ നന്നെ ചെറുതായതിനാല്‍ സി.ഡി/ഡി.വി.ഡി ഡ്രൈവ് ഇതിലില്ല. പകരം ആവശ്യമാണെങ്കില്‍ നിങ്ങള്‍ക്കൊരു എക്സ്റ്റേണല്‍ ഡ്രൈവ് വാങ്ങി ഉപയോഗിക്കാവുന്നതേയുള്ളൂ. വര്‍ദ്ധിച്ച സ്റ്റോറേജ് കപ്പാസിറ്റിയുള്ള പെന്‍ഡ്രൈവും ഫ്ളാഷ് മൊമ്മറിയുമൊക്കെ സുലഭമായതിനാല്‍ ഇതിന്റെ ആവശ്യവും ഇല്ലെന്ന് പറയാം. ഓപറേറ്റിംഗ് സിസ്റ്റം തകര്‍ന്ന് സിസ്റ്റം ഫോര്‍മാറ്റ് ചെയ്യുമ്പോള്‍ മാത്രമേ ഇതാവശ്യം വരൂ. കരുതലെന്ന നിലക്ക് ഹാര്‍ഡ് ഡിസ്ക്കിലെ മറ്റൊരു പാര്‍ട്ടീഷണില്‍ ഒരു അഡീഷണല്‍ വിന്‍ഡോസ് കൂടി ഇന്‍സ്റ്റാള്‍ ചെയ്ത് സൂക്ഷിച്ചാല്‍ വൈറസ് ആക്രമണം മൂലമോ മറ്റോ ആദ്യത്തേത് തകരുമ്പോള്‍ ഇതുപയോഗപ്പെടുത്താനാവും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചുരുങ്ങിയ വരുമാനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊക്കെ ഇനി കുറഞ്ഞ വിലക്ക് ഏറെ സവിശേഷതകളുള്ള നെറ്റ്ടോപ് കമ്പ്യൂട്ടര്‍ സ്വന്തമാക്കാം. വില കുറഞ്ഞതും കൊണ്ടുനടക്കാന്‍ സൌകര്യമുള്ളതുമായ കമ്പ്യൂട്ടര്‍ എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷാരംഭത്തില്‍ ഇന്റലിന്റെ ആറ്റം പ്രോസസ്സര്‍ രംഗത്തെത്തുന്നത്. നോട്ട്ബുക്ക് കമ്പ്യൂട്ടിംഗ് രംഗത്ത് ഇത് വലിയൊരു മാറ്റത്തിന് തുടക്കമിടുകയായിരുന്നു. നോട്ട്ബുക്ക് എന്ന പേരിന് പകരം ഈ പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യുട്ടറിന് നെറ്റ്ബുക്ക് എന്ന പേരും ലഭിച്ചു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കമ്പ്യൂട്ടറിന്റെ തലച്ചോറെന്നാണല്ലോ അതിന്റെ പ്രോസസ്സറിനെ വിശേഷിപ്പിക്കുന്നത്. ലോകത്തുള്ള കമ്പ്യൂട്ടറുകളില്‍ ബഹുഭൂരിഭാഗവും ഉപയോഗിക്കുന്നത് ഇന്റല്‍ പ്രോസസ്സറുകളാണെന്ന് എല്ലാവര്‍ക്കുമറിയാം. തൊഴില്‍ മേഖലയിലും വീട്ടുപയോഗത്തിനുമൊക്കെ അനുയോജ്യമായ വ്യത്യസ്ത ഇനം പ്രോസസ്സറുകള്‍ ഇന്റലിന്റേതായി വിപണിയിലുണ്ട്. ചുരുങ്ങിയ വരുമാനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി വിലകുറഞ്ഞ കമ്പ്യൂട്ടര്‍ എന്ന ആശയവുമായി 2007 മധ്യത്തില്‍ രംഗത്തെത്തിയ ഇന്റല്‍ ഇത് നടപ്പാക്കാനായി 'ഓരോ വിദ്യാര്‍ത്ഥിക്കും ഓരോ ലാപ്ടോപ്' എന്ന പദ്ധതിയുമായി മുന്നോട്ടുന്നു. പ്രധാനമായും ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങളിലെ ദരിദ്ര വിദ്യാര്‍തഥികളെ ലക്ഷ്യമാക്കിയ ഈ പദ്ധതിക്ക് വേണ്ടി രൂപകല്‍പന ചെയ്തതും ലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ലാപ്ടോപിന് നിശ്ചയിച്ച വില വെറും 189 ഡോളറായിരുന്നു. ഇതിനിടെ മൈക്രോസോഫ്റ്റ് കമ്പനി തങ്ങളുടെ വിന്‍ഡോസുമായി ഈ പദ്ധതിയിലേക്ക് കടന്നുവരികയും വില 199 ഡോളറായി ഉയര്‍ത്തുകയും ചെയ്തു. സഹകരിക്കാന്‍ കൂടുതല്‍ കമ്പനികള്‍ മുന്നോട്ടുവന്നെങ്കിലും പദ്ധതി ഇടക്കുവെച്ച് തടസ്സപ്പെട്ടു. 2008-ന്റെ തുടക്കത്തില്‍ തന്നെ ഇതില്‍ നിന്ന് ഇന്റല്‍ പൂര്‍ണ്ണമായും പിന്‍മാറുകയും 'ക്ളാസ്സമേറ്റ്' എന്ന പേരില്‍ സ്വന്തമായി ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ലാപ്ടോപ് കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും വിലകുറഞ്ഞ ആറ്റം പ്രോസസ്സറിന്റെ നിര്‍മ്മാണത്തിലും അവര്‍ ശ്രദ്ധയൂന്നി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആറ്റം പ്രോസസ്സറിന്റെ ചരിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്. ഇതിന്റെ വരവിലൂടെ ലാപ്ടോപ് നിര്‍മ്മാണ കമ്പനികള്‍ക്ക് മുമ്പില്‍ പെട്ടെന്ന് പുതിയൊരു കവാടം തന്നെ തുറന്നുകിട്ടി. അതോടെ വിലകുറഞ്ഞ നെറ്റ്ബുക്ക് കമ്പ്യൂട്ടറുമായി കമ്പനികള്‍ വിപണിയില്‍ മല്‍സരത്തിനെത്തിത്തുടങ്ങി. ആറ്റം പ്രോസസ്സറിന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകള്‍ ലഭ്യമാണ്. വിലകുറഞ്ഞ ചെറിയ ലാപ്ടോപ് കമ്പ്യൂട്ടറില്‍ ഘടിപ്പിക്കാവുന്നവയാണ് ഒന്നാമത്തെ ഇനം. ഇത് ഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ നോട്ട്ബുക്ക് എന്നതിന് പകരം നെറ്റ്ബുക്ക് എന്നറിയപ്പെടുന്നു. ചെറിയ ഓഫീസുകളിലെ ഡസ്ക്ടോപ് കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ രൂപകല്‍പന ചെയ്ത വിലകുറഞ്ഞ പ്രോസസ്സറാണ് രണ്ടാമത്തേത്. ആറ്റം പ്രോസസ്സര്‍ ഘടിപ്പിക്കുന്നതോടെ ഈ ഡസ്ക്ക്ടോപ് കമ്പ്യൂട്ടര്‍ 'നെറ്റ്ടോപ്' കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നു. ആറ്റം പ്രോസസ്സറിന്റെ മൂന്നാമത്തെ ഇനം ഇന്റര്‍നെറ്റുമായ സദാ ബദ്ധപ്പെടാന്‍ തയ്യാറാക്കിയ മൊബൈല്‍ ഉപകരണങ്ങളില്‍ ഘടിപ്പിക്കാനുള്ളവയാണ്. എം.ഐ.ഡി എന്നാണ് ഇവക്ക് പേര് നല്‍കിയിരുക്കുന്നത്. ങീയശഹല കിലൃിേല ഉല്ശരല എന്ന് പൂര്‍ണ്ണ രൂപം. ലോകത്ത് തന്നെ ഏറ്റവും ചെറിയ പ്രോസസ്സറാണിതെന്ന് ഇന്റല്‍ അവകാശപ്പെടുന്നു. സുഗമമായ ഇന്റര്‍നെറ്റ് ബ്രൌസിംഗ്, മെബൈല്‍ ഉപകരണത്തില്‍ തന്നെ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ഉപയോഗങ്ങള്‍, നന്നെക്കുറഞ്ഞ വൈദ്യുതി ഉപയോഗം തുടങ്ങിയവയൊക്കെ ഇതിന്റെ സവിശേഷതകളാണ്. ആറ്റം പ്രോസസ്സറുകളുടെ മറ്റൊരു സവിശേഷത അവ വയര്‍ലെസ് ഇന്റനെറ്റ് കണക്ഷന് സജ്ജമാണെന്നതാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ മുഖ്യ സവിശേഷത പ്രവര്‍ത്തന വേഗതയും കാര്യക്ഷതയമാണ്. ഉയര്‍ന്ന സംഭരണ ശേഷിയും അഭികാമ്യം തന്നെ. അതോടൊപ്പം സൌകര്യപ്രദമായ കീബോര്‍ഡ്, മൌസ് ഉപയോഗം എന്നിവയും ആവശ്യമായിരിക്കുന്നു. ആറ്റം പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യൂട്ടറുകളില്‍ ഇതൊക്കെ സാധ്യമാണെന്നത് ലാപ്ടോപ് നിര്‍മ്മാണ കമ്പനികളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഡാറ്റാ സ്റ്റോറേജിനുള്ള സംവിധാനവും മുഖ്യ ഘടകം തന്നെ. അസൂസ്, സെനിത്ത് പോലുള്ള ഇതര കമ്പനികള്‍ നിര്‍മ്മിക്കുന്ന ചില നെറ്റ്ബുക്കുകളിലും എയ്സറിന്റെ തന്നെ വേറെ ചില മോഡലുകളിലും പരമ്പരാഗത ഹാര്‍ഡ് ഡിസ്ക്കിന് പകരം എസ്.എസ്.ഡി ഇനത്തിലെ സ്റ്റോറേജ് സംവിധാനമാണുപയോഗിക്കുന്നത്. 1 മുതല്‍ 40 ജിഗാബയ്റ്റ് വരെ സംഭരണ ശേഷിയുള്ള ഇത്തരം മെമ്മറി സംവിധാനമുണ്ടെങ്കിലും ഇതിന് വിലകൂടും. അതിനാല്‍ തന്നെ പരമാവധി 8 ജിഗാബയ്റ്റ് വരെയുള്ള സ്റ്റോറേജ് കപ്പാസിറ്റി മാത്രമേ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനാവൂ. ഇവക്ക് ചലിക്കുന്ന ഭാഗങ്ങളില്ലാത്തതിനാല്‍ സാധാരണ ഹാര്‍ഡ്ഡിസ്ക്കിനെ അപേക്ഷിച്ച് യാത്രയിലും മറ്റും പെട്ടെന്ന് കേടുവരാനുള്ള സാധ്യത കുറവാണെന്ന ഗുണമുണ്ട്. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ പറയത്തക്ക വൈദ്യുതി ആവശ്യമില്ലാത്തതിനാല്‍ ബാറ്ററിയുടെ പ്രവര്‍ത്തന സമയം കാര്യമായി വര്‍ദ്ധിക്കുന്നു. അതേസമയം പരമ്പരാഗത രീതിയിലെ ഹാര്‍ഡ് ഡിസ്ക്കാണ് വിനീതനായ കോര്‍ക്കസ് തിരഞ്ഞെടുത്തത്. കാരണം അവയുടെ വര്‍ദ്ധിച്ച സ്റ്റോറേജ് കപ്പാസിറ്റിയും വിലക്കുറവും തന്നെ. 120 ജിഗാബയ്റ്റിന് പുറമെ 160 ജിഗാബയ്റ്റ് സംരംഭരണ ശേഷിയുള്ള ഹാര്‍ഡ് ഡിസ്ക്ക് ഘടിപ്പിച്ച നെറ്റ്ബുക്കും ലഭ്യമാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നെറ്റ്ബുക്കിന്റെ സ്ക്രീനിന്റെ വലിപ്പക്കുറവ് ഒരു ന്യൂനത തന്നെ. 7 മുതല്‍ 10 ഇഞ്ച് വരെ വലിപ്പത്തില്‍ അവ ലഭിക്കുന്നുണ്ട്. പത്ത് ഇഞ്ച് എന്നത് തരക്കേടില്ലാത്ത വലിപ്പം തന്നെ. ചെറിയ കമ്പ്യൂട്ടര്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സ്ക്രീനിന്റെ ഈ വലിപ്പക്കുറവ് സഹിക്കാവുന്നതേയുള്ളൂ എന്ന് അനുമാനിക്കാം. അതല്ലെങ്കില്‍ മുകളില്‍ സൂചിപ്പിച്ചതു പോലെ സ്ഥിരമായി ഉപയോഗമുള്ളേടത്ത് അഡീഷണല്‍ മോണിറ്റര്‍ സ്ഥാപിച്ച് ഇതു പരിഹരിക്കാം. നെറ്റ്ബുക്കിന്റെ സ്ക്രീന്‍ യാത്രയിലായിരിക്കെ ബിസ്സിലോ ട്രെയിനിലോ ഫ്ളൈറ്റിലോ ഒക്കെയുള്ള ഉപയോഗത്തില്‍ പരിമിതമാക്കിയാല്‍ മതി. നിലവിലെ നെറ്റ്ബുക്കിന്റെ പരമാധി സ്ക്രീന്‍ റെസല്യൂഷന്‍ 1024ഃ600 പിക്സലായതിനാല്‍ ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പ്രശ്നമുണ്ടാക്കുമെന്നത് ശരിയാണ്. അഡീഷണല്‍ മോണിറ്റര്‍ ഘടിപ്പിച്ച് ഈ പ്രശ്നം ഒഴിവാക്കാവുന്നതേയുള്ളൂ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റം ലോഡ് ചെയ്തുവരുന്ന നെറ്റ്ബുക്കിന് ലിനക്സ് പതിപ്പിനെ അപേക്ഷിച്ച് ഏണ്ട് രണ്ടായിരം രൂപ കൂടുതലായിരിക്കും. ഓരോരുത്തരുടെ താല്‍പര്യവും മുടക്കുന്ന സംഖ്യയും പരിഗണിച്ച് ഉചിതമായ ഓപറേറ്റിംഗ് സിസ്റ്റം തിരഞ്ഞെടുക്കാവുന്നതേയുള്ളൂ. ബി.എസ്.എന്‍.എല്‍, റിലയന്‍സ്, ടാറ്റ തുടങ്ങിയ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ വിതരണം ചെയ്യുന്ന ഡാറ്റാകര്‍ഡ് വാങ്ങിയാല്‍ നെറ്റ്ബുക്ക് ഉപയോഗിച്ച് യാത്രയിലും നിങ്ങള്‍ക്ക് എവിടെയും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാം. വീഡിയോ ചാറ്റിംഗ് ഉപയോഗിക്കുന്നവര്‍ക്ക് ഇതിലെ ബില്‍റ്റ്-ഇന്‍ വെബ്കാം നന്നായി പ്രയോജനപ്പെടും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതൊക്കെ വായിക്കുമ്പോള്‍ ഇത്തരമൊരു നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ സ്വന്തമാക്കണമെന്ന് ചിലര്‍ക്കെങ്കിലും താല്‍പര്യമുണ്ടായേക്കാം. വരട്ടെ, നെറ്റ്ബുക്ക് വാങ്ങാന്‍ ധൃതി കൂട്ടരുത്. ആദ്യം ഇതിന്റെ സ്ക്രീന്‍ നന്നായി പരിശോധിക്കുക. സ്ക്രീനിന്റെ വലുപ്പവും ഡിസ്പ്ളേയും നിങ്ങളുടെ കണ്ണിനിണങ്ങുന്നുണ്ടോ അതോ കുറച്ച്സമയം സ്ക്രീന്‍ ഉപയോഗിക്കുമ്പോഴേക്കും പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന് ഷോറൂമുകളില്‍ ചെന്ന് നന്നായി പരിശോധിച്ചു ഉറപ്പുവരുത്തുക. കീബോര്‍ഡും മൌസിന് പകരമുള്ള ടച്ച്പാഡും നിങ്ങള്‍ക്ക് വഴങ്ങുമോ എന്നും പരിശോധിക്കണം. അഡീഷണല്‍ മൌസും കീബോര്‍ഡും  ഉപയോഗിക്കാനുള്ള സൌകര്യമുണ്ടെന്നതും ഓര്‍ക്കുക.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അവസാനമായി വിലയുടെ കാര്യം. 16200 മുതല്‍ 25000 രൂപ വരെയുള്ള നെറ്റ്ബുക്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എയ്സറിന് പുറമെ എച്ച്.പിയുടെയും അസൂസിന്റെയും സെനിത്തിന്റെയുമൊക്കെ നെറ്റ്ബുക്കുകള്‍ വിപണിയിലെത്തിത്തുടങ്ങിയിരിക്കുന്നു. എച്ച്.സി.എല്‍ കമ്പനിയുടെ നെറ്റ്ബുക്കാണ് ഏറ്റവും വിലകുറഞ്ഞത്. 40 ജിഗാബയ്റ്റ് ഹാര്‍ഡ്ഡിസ്ക്ക്, 1 ജിഗാബയ്റ്റ് മെമ്മറി, 7 ഇഞ്ച് സ്ക്രീന്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്.    &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നെറ്റ്ബുക്ക് വിപണിയില്‍ അന്താരാഷ്ട്രതലത്തില്‍ എയ്സര്‍ തന്നെയാണ് മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി 60 ലക്ഷം നെറ്റ്ബുക്കാണ് അവര്‍ വിപണിയിലെത്തിച്ചതത്രെ. അതില്‍തന്നെ ആസ്പെയര്‍ വണ്‍ എന്ന മോഡല്‍ മുന്നിട്ടു നില്‍ക്കുന്നു. തൊട്ടടുത്ത് എച്ച്.പിയും അസൂസും നിലകൊള്ളുന്നു.  &lt;/div&gt;&lt;div style="text-align: center;"&gt;*****&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-9096993004091811229?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/9096993004091811229/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/07/blog-post_5810.html#comment-form' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/9096993004091811229'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/9096993004091811229'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/07/blog-post_5810.html' title='നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ നിന്ന് നെറ്റ്ബുക്കിലേക്ക്'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/__hOaWLSCOtk/SmyCIWyi_OI/AAAAAAAAABs/4nnmbzUOap4/s72-c/acer-aspire-one.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-1549293594657367988</id><published>2009-07-26T13:18:00.004+05:30</published><updated>2009-07-26T13:23:37.932+05:30</updated><title type='text'>'ന്യൂന' ബുദ്ധിക്ക്‌ 'നാനോ' ടെക്നോളജി</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#006600;"&gt;&lt;i&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ സെപ്റ്റംബര്‍ 2002 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#FF0000;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large; "&gt;മലയാളത്തില്‍ &lt;/span&gt;&lt;/b&gt;&lt;/span&gt;'ന്യൂന'മെന്ന പദത്തിന്‌ വളരെക്കുറഞ്ഞത്‌, തുഛമായത്‌ എന്നൊക്കെ അര്‍ത്ഥമുണ്ട്‌. എതാണ്ട്‌ ഈ പദത്തോട്‌ സാമ്യമുള്ള ഇംഗ്ലീഷ്‌ പദമാണ്‌ 'നാനോ'. അര്‍ത്ഥത്തിലും ഇവ തമ്മില്‍ സാമ്യമുണ്ട്‌. നാനോ എന്നാല്‍ അങ്ങേയറ്റം ചെറുത്‌. അതായത്‌ ആയിരം ദശലക്ഷത്തിലൊരംശം എന്നാണര്‍ത്ഥം. സെക്കന്‍റിെ‍ന്‍റ ആയിരം ദശലക്ഷത്തിലൊരംശത്തിന്‌ 'നാനോസെക്കനൃ' എന്ന്‌ പറയുന്നു. കമ്പ്യൂട്ടറിെ‍ന്‍റ വേഗത കണക്കാന്‍ മാത്രമല്ല, ഇലക്ട്രോണിക്‌ വ്യവസായ രംഗത്താകെ 'നാനോടെക്നോളജി'യുടെ ഉപയോഗം വ്യാപകമാണ്‌. ചെറിയൊരു നോട്ടുബുക്ക്‌ കമ്പ്യൂട്ടറിലുപയോഗിക്കുന്ന പ്രോസസര്‍ മാത്രം എടുത്ത്‌ നോക്കിയാല്‍ മതി. നമ്മുടെ കൊച്ചു ബുദ്ധിയിലുള്‍ക്കൊള്ളാന്‍ സാധ്യമാവാത്ത വിധത്തിലാണ്‌ അതിെ‍ന്‍റ ഘടനയും അതിലുപയോഗിച്ചിരിക്കുന്ന ട്രാന്‍സിസ്റ്ററുകറുകളുടെ എണ്ണവും. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ ഇപ്പോഴത്തെ വികസനവും പുരാഗതിയും ഇതേപോലെത്തന്നെ തുടരുകയാണെങ്കില്‍ ആറ്‌ വര്‍ഷങ്ങള്‍ക്കകം ടെക്നോളജി അതിെ‍ന്‍റ പാരമ്യത്തിലെത്തി ഗതിമുട്ടുമെന്ന്‌ ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ നമ്മെ ഭയപ്പെടുത്തുന്നു. അതായത്‌, നമ്മളുപയോഗിക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറിെ‍ന്‍റ പ്രോസസര്‍ 'ഇന്‍റലി'െ‍ന്‍റ 8088 സീരിയലില്‍ നിന്ന്‌ തുടങ്ങി, ഒട്ടേറെ തലമുറകള്‍ താണ്ടിക്കടന്നാണല്ലോ ഇന്നത്തെ പെന്‍റിയം 4, എ.എം.ഡി. ആഥ്ലോണ്‍ എന്നിങ്ങനെയുള്ള പുതിയ തലമുറയിലെത്തിയത്‌. ഇനി ഏതാണ്ട്‌ രണ്ടോ മൂന്നോ തലമുറ പിന്നിടുന്നതോടെ നിലവിലെ ടെക്നോളജി സംവിധാനങ്ങളുടെ വളര്‍ച്ച നിലക്കുമെന്നര്‍ത്ഥം. കൃത്യമായിപ്പറഞ്ഞാല്‍ പ്രോസസറിെ‍ന്‍റ ക്ലോക്ക്‌ സ്പീഡ്‌ 4 ജിഗാ ഹെര്‍ട്ട്സിലെത്തുന്നതോടെ, അതിനപ്പുറത്തേക്ക്‌ കടക്കാന്‍ നിലവിലെ സിലിക്കണ്‍ ടെക്നോളജിക്ക്‌ ശേഷിയുണ്ടാവില്ലെന്നാണ്‌ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്‌. കൂടുതല്‍ വേഗതയും കൂടുതല്‍ ഇയരങ്ങളും കീ.ഴടക്കാനുള്ള മനുഷ്യെ‍ന്‍റ വ്യാമോഹം ഇതോടെ അവസാനിക്കുമോ എന്ന്‌ നാം സംശയിച്ചേക്കാം. കമ്പ്യൂട്ടറിന്‌ ഇതിനപ്പുറം വേഗത ആവശ്യമാണെന്ന്‌ നമ്മള്‍ മനുഷ്യസമൂഹം തീരുമാനിക്കുകയാണെങ്കില്‍ നമുക്ക്‌ സിലിക്കണെ കൈവെടിഞ്ഞ്‌ വേറെ ടെക്നോളജി നോക്കേണ്ടി വരുമത്രെ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആദ്യദശയില്‍ 30 ടണ്‍ ഭാരമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ ഇന്ന്‌ കൈപത്തിയിലും പോക്കറ്റിലുമൊക്കെ ഒതുക്കാവുന്ന വിധം ചെറുതായി. വലുപ്പം ചെറുതാവുന്നതോടൊപ്പം ശക്തി വര്‍ദ്ധിക്കുന്നുവെന്നതാണ്‌ കമ്പ്യൂട്ടര്‍ ടെക്നോളജിയുടെ സവിശേഷത. ട്രാന്‍സിസ്റ്ററുകളുടെ വണ്ണം കുറഞ്ഞു, അതോടെ എണ്ണം ദശലക്ഷക്കണക്കിന്‌ വര്‍ദ്ധിച്ചു. എണ്‍പതുകളില്‍, കിലോഗ്രാം കണക്കിന്‌ തൂക്കമുണ്ടായിരുന്ന കേബിളുകള്‍ ഇപ്പോള്‍ ഏതാനും മില്ലിഗ്രാമുകളിലൊതുങ്ങുന്നു. ഇലക്ട്രോണുകള്‍ താണ്ടിക്കടക്കുന്ന ദൂരം അത്യന്തം വിപുലമായി. അവ വഹിക്കുന്ന കേബിളുകളുടെ വണ്ണം ഗണ്യമായി കുറഞ്ഞു. ഇനിയും വേഗത വര്‍ദ്ധിപ്പിച്ചാല്‍ അവ പാളിപ്പോകുന്ന അവസ്ഥയിലെത്തിയിട്ടുണ്ടെന്നും ഈ രംഗത്തെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ അതീവ വേഗതയില്‍ ഡാറ്റാകള്‍ കൈമാറ്റം ചെയ്യണമെങ്കിലും മനുഷ്യര്‍ക്ക്‌ പുതിയ ടെക്നോളജി കണ്ടെത്തേണ്ടി വരുമത്രെ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന സൂചനകള്‍ കണക്കിലെടുക്കുമ്പോള്‍ നേരിയ പ്രതീക്ഷകള്‍ ഉരുത്തിരിയുന്നുണ്ട്‌. സിലിക്കണ്‍ ചിപ്പുകളുടെ സ്ഥാനത്ത്‌ പ്രോട്ടീന്‍ തന്‍മാത്രകള്‍ കമ്പ്യൂട്ടറിെ‍ന്‍റ മൂലശിലയായി മാറ്റാനുള്ള ഗവേഷണങ്ങള്‍ വിജയം കണ്ടെത്തുന്നുവെന്നാണ്‌ ഇതിലൊന്ന്‌. ഡാറ്റകളുടെ കൈമാറ്റത്തിന്‌ പ്രകാശത്തെ കൂട്ടുപിടിക്കാനാവുമോ എന്ന ഗവേഷണവും ത്വരിതപ്പെടുന്നു. വേഗതയുടെ കാര്യത്തില്‍ പ്രകാശത്തെ കടത്തിവെട്ടാന്‍ പ്രകൃതിയില്‍ മറ്റൊരു പ്രതിഭാസത്തിനും സാധ്യമല്ലെന്നാണല്ലോ ഇപ്പോഴത്തെ കണ്ടെത്തല്‍. വന്‍ഡാറ്റാ ശേഖരങ്ങള്‍ തന്നെ പ്രകാശവേഗതയില്‍ കൈമാറാന്‍ സാധ്യമാവുന്ന കാലം അതിവിദൂരത്തല്ല.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആശയവിനിമയത്തിനും ഡാറ്റകളുടെ കൈമാറ്റത്തിനും അത്യന്തം വേഗത കൂടിയതും അതീവ സൂക്ഷ്മവുമായ ഓപ്റ്റില്‍ ഫൈബര്‍ കേബിള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്നു. തലനാരിഴയെക്കാള്‍ അനേകം മടങ്ങ്‌ നേര്‍ത്ത ഈ കേബിളും പുതിയ ടെക്നോളജിയുടെ ആവിര്‍ഭാവത്തോടെ ഭാരമേറിയതും അപ്രാപ്തവുമായും അനുഭവപ്പെടുമത്രെ. അതിനാല്‍ പ്രകാശ രൂപത്തിലെ ഡാറ്റകള്‍ വഹിക്കാന്‍ ഇനി മനുഷ്യന്‌ ആശ്രയിക്കാവുന്നത്‌ ക്രിസ്റ്റളിെ‍ന്‍റ വകഭേദങ്ങളാണ്‌. പ്രകാശരൂപത്തിലെ ഡാറ്റകള്‍ ഉല്‍പാദിപ്പിക്കാനും അവ കൈമാറാനും ഇതിന്‌ സാധ്യമാവുമോ എന്ന പരീക്ഷണവും അണിയറയില്‍ നടക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതിനൊക്കെപ്പുറമെ നിലവിലെ ട്രാന്‍സിസ്റ്ററുകള്‍ക്കും കേബിളുകള്‍ക്കും പകരമായി പുതിയ 'നാനോടെക്നോളജി'യും പരീക്ഷിക്കപ്പെടുന്നുണ്ട്‌. കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിലും ഡാറ്റകളുടെ കൈമാറ്റത്തിലും സിലിക്കണ്‍ ചിപ്പുകള്‍ക്കും ഓപ്റ്റിക്കല്‍ ഫൈബറിനും പകരം കാര്‍ബണ്‍ ചിപ്പുകളും കേബിളുകളും ഉപയോഗപ്പെടുത്താനാവുമോ എന്നാണ്‌ ആലോചന. പ്രസിദ്ധ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഐ.ബി.എം. കമ്പനിയുടെ ലാബില്‍ നടത്തുന്ന ഈ പരീക്ഷണത്തിന്‌ ഉപയോഗപ്പെടുത്തുന്ന ചിപ്പിെ‍ന്‍ ഘനം തലനാരിഴയുടെ അമ്പതിനായിരത്തിലൊരംശമാണ്‌.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഇത്തരം പരീക്ഷണങ്ങള്‍ക്കൊപ്പം സോഫ്റ്റുവെയര്‍ രംഗത്തും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്‌. നിലവിലെ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങള്‍ക്ക്‌ പകരം 'ഇന്‍ര്‍ആക്ടിവ്‌ സോഫ്റ്റ്‌വെയറുകളു'ടെ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരിക്കുന്നു. മനുഷ്യനോട്‌ എല്ലാ നിലക്കും ബുദ്ധിപരമായി പ്രതികരിക്കാന്‍ കമ്പ്യൂട്ടറിനെ പ്രാപ്തമാക്കലാണ്‌ ഇത്തരം സോഫ്റ്റ്‌വെയറുകള്‍ക്ക്‌ നിര്‍വഹിക്കാനുള്ള ദൗത്യം. നിലവിലെ കമ്പ്യൂട്ടറുകള്‍ക്ക്‌ മനുഷ്യര്‍ ചെയ്യുന്ന 'പ്രവര്‍ത്തികള്‍' എറ്റെടുത്ത്‌ നടത്താനേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ മനുഷ്യന്‌ വേണ്ടി ചിന്തിക്കാനും വികാരങ്ങര്‍ പ്രകടിപ്പിക്കാനും സാധ്യമാവുന്ന  നാനോകമ്പ്യൂട്ടര്‍ തലമുറയാണ്‌ ഇനി വരാനിരിക്കുന്നത്‌. അതോടെ മനുഷ്യന്‍ അല്‍പബുദ്ധിമാനായിത്തിരുമോ എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നാനോ കമ്പ്യൂട്ടറുകളും അവയെ ബുദ്ധിപരമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാക്കുന്ന സോഫ്റ്റ്‌വെയറുകളും ലോകത്ത്‌ സൃഷ്ടിച്ചേക്കാവുന്ന പരിവര്‍ത്തനങ്ങള്‍ക്കൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനുഷ്യന്‌ തരണം ചെയ്യാനാവുമോ എന്നതും ചിന്താവിഷയമാണ്‌. മനുഷ്യെ‍ന്‍റ സ്വകാരതയും സ്വാതന്ത്രവും ഇത്തരം കമ്പ്യൂട്ടറുകളുടെ ആഗമനത്തോടെ നഷ്ടമാവുകയാണ്‌. പുരോഗതിക്ക്‌ പകരം ലോകത്തെ അരാജകത്വത്തിലേക്ക്‌ നയിക്കാന്‍ ഇത്‌ വഴിയൊരുക്കുകയില്ലേ എന്ന ആശങ്കയും മറുവശത്ത്‌ ഉയരുന്നു.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#009900;"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;b&gt;എക്സ്റ്റന്‍ഷന്‍ഃ&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇരുനില വീടിെ‍ന്‍റ ഓഫീസ്‌ റൂമില്‍ പിതാവ്‌ കമ്പ്യൂട്ടറിെ‍ന്‍റ മുമ്പിലിരിക്കുന്നു. തൊട്ടടുത്ത്‌ മാതാവും നില്‍പുണ്ട്‌. അയാള്‍ ധൃതിയില്‍ ഒരു ഇ-മെയില്‍ സന്ദേശം ടൈപ്‌ ചെയ്യുകയാണ്‌. മുകള്‍ നിലയിലെ തെ‍ന്‍റ പുത്രനുള്ളതാണ്‌ ഇ-മെയില്‍. 'പ്രിയപ്പെട്ട മകന്‍ രമേഷ്‌, നിെ‍ന്‍റ കമ്പ്യൂട്ടള്‍ ഓഫ്‌ ചെയ്ത്‌ എത്രയും പെട്ടെന്ന്‌ താഴെ നിലയിലെ ഡൈനിംഗ്‌ ഹാളിലെത്തുക. ഭക്ഷണം തയ്യാറായിരിക്കുന്നു. ഞങ്ങള്‍ നിന്നെ കാത്തിരിക്കുകയാണ്‌. എന്ന്‌ സ്വന്തം പിതാവ്‌.   &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-1549293594657367988?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/1549293594657367988/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/07/blog-post_26.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/1549293594657367988'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/1549293594657367988'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/07/blog-post_26.html' title='&apos;ന്യൂന&apos; ബുദ്ധിക്ക്‌ &apos;നാനോ&apos; ടെക്നോളജി'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-5157430713525607468</id><published>2009-07-24T14:31:00.002+05:30</published><updated>2009-07-24T14:48:08.502+05:30</updated><title type='text'>എല്ലാ വഴികളും മൊബൈല്‍ ഫോണിലേക്ക്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/__hOaWLSCOtk/Sml8AEiyMyI/AAAAAAAAABk/YdykSZu06_M/s1600-h/htc-touch.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 267px;" src="http://2.bp.blogspot.com/__hOaWLSCOtk/Sml8AEiyMyI/AAAAAAAAABk/YdykSZu06_M/s320/htc-touch.jpg" border="0" alt="" id="BLOGGER_PHOTO_ID_5361953172022768418" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span class="Apple-style-span" style="color: rgb(102, 0, 204); font-style: italic; font-weight: bold; "&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ഡിസസംബര്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#006600;"&gt;&lt;b&gt;&lt;span class="Apple-style-span"  style="font-size:small;"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"   style="font-size:100%;color:#006600;"&gt;&lt;span class="Apple-style-span"  style="font-size:13px;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#006600;"&gt;&lt;b&gt;&lt;span class="Apple-style-span"  style=" ;font-size:large;"&gt;രാപകല്‍ ഭേദമന്യേ &lt;/span&gt;&lt;/b&gt;&lt;/span&gt;പതിവായി നാം ചുരുങ്ങിയത് പത്ത് ഉപകരങ്ങളെങ്കിലും കൂടെ കൊണ്ടുനടക്കുന്ന ഒരുകാലം വന്നിരുക്കുന്നുവെന്ന് വിനീതനായ കോര്‍ക്കറസ് പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ? പാന്റ്സിന്റെ വലതുപോക്കറ്റില്‍ ഒരു റേഡിയോയും ടൈപ്റിക്കോര്‍ഡറും വീഡിയോ ക്യാമറയും. ഇടതുവശത്തെ പോക്കറ്റില്‍ ഒരു കാല്‍ക്കുലേറ്ററും ഡിജിറ്റല്‍ ഡയറിയും സ്റ്റില്‍ ക്യാമറയും കൂടെ ലോകഭൂപടത്തിന്റെ ഏത്ഭാഗത്തും നേവിഗേഷന്‍ നടത്താന്‍ സാധ്യമാകുന്ന ഒരു ജി.പി.എസ്. ഉപകരണവും. ഷര്‍ട്ടിന്റെ പോക്കറ്റിലാവട്ടെ നമ്മുടെ പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്നതുപോലുള്ള ഒരു പോക്കറ്റ് വാച്ച്. പിന്നെ ഒരു ടെലിഫോണും ഒരു കമ്പ്യൂട്ടറും. പോരേ. എങ്ങനെയുണ്ടാവും അവസ്ഥ. സാധ്യമല്ല എന്നായിരിക്കും നിങ്ങള്‍ പറയുക. എന്നാല്‍ ആധുനിക മൊബൈല്‍ ഫോണുകള്‍ ഈ സൌകര്യങ്ങളൊക്കെ ഒരൊറ്റ ഉപകരണത്തിലാക്കി നമുക്കു നല്‍കുന്നുവെന്നതാണ് വാസ്തവം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കാര്യം ഇവിടെയും അവസാനിക്കുന്നില്ല. ഇന്റര്‍നെറ്റ് ടെലിവിഷന്‍ വരുന്നതോടെ ചാനല്‍ പരിപാടികള്‍ വീക്ഷിക്കാനും ഇനി ഈ ഉപകരണം തന്നെ മതി. സ്ക്രീന്‍ വളരെ ചെറുതാണെന്ന് പരാതിയുണ്ടാവും. വീട്ടിലോ ഓഫീസിലോ ആണെങ്കില്‍ ഇതിനെ വലിയൊരു മോണിറ്ററുമായി ബന്ധിപ്പിക്കാം. യാത്രയിലാണെങ്കില്‍ സ്ക്രീനിലെന്നപോലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു കണ്ണടയും ധരിക്കാം. ഇന്റര്‍നെറ്റുപയോഗിച്ച് ആവശ്യമായ ഏത് ചാനലും നിങ്ങള്‍ക്ക് ലഭ്യമാക്കാം. അതല്ലെങ്കില്‍ യൂട്യൂബിലെ വീഡിയോ ക്ളിപ്പുകളില്‍ സമയം ചിലവഴിക്കാം. നിങ്ങള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണെങ്കില്‍ യൂട്യൂബില്‍ നിന്ന് തന്നെ അവിടുത്തെ ലക്ചര്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാം. നിങ്ങളുടെ മൊബൈല്‍ ഫോണ്‍  വഴി. ലോകത്തെങ്ങുമുള്ള നൂറ്റമ്പതോളം യൂണിവേഴ്സിറ്റികള്‍ തങ്ങളുടെ ക്ളാസ്സുകളുമായി ഇതിനകം യൂട്യൂബില്‍ രജിസ്റ്റല്‍ ചെയ്തുകഴിഞ്ഞു. അതല്ലെങ്കില്‍ അല്‍പം നേരമ്പോക്കാണ് വേണ്ടതെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് നിങ്ങള്‍ക്ക് ഏതാനും ഗെയിമുകളും ഡൌണ്‍ലോഡ് ചെയ്തു പ്രവര്‍ത്തിപ്പിക്കാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ബിസിനസ് ഭാഷയില്‍ പറഞ്ഞാല്‍ മുകളില്‍ പരാമര്‍ശിച്ച ഉപകരണങ്ങളുടെ നിര്‍മ്മാതാക്കളുടെയെല്ലാം ഭാവി അനിശ്ചിതമായിരിക്കുന്നു. സമയമറിയാന്‍ നാം ഉപയോഗിച്ചിരുന്ന റിസ്റ്റ് വാച്ച് ഇന്ന് ഒരാഡംബര വസ്തു മാത്രമാണ്. കാശുള്ളവര്‍ക്ക് വേണമെങ്കില്‍ അവിടെ കുറേ രത്നങ്ങള്‍ പതിച്ച് തങ്ങളുടെ കുബേരത വെളിപ്പെടുത്താം. അലാറം ക്ളോക്ക് എന്ന സാധനത്തിന് വംശനാശം നേരിട്ടു. റേഡിയോയും വാക്ക്മാനും നമ്മോട് വിടപറഞ്ഞു രംഗമൊഴിഞ്ഞു. സാധാരണ ക്യാമറകള്‍ ഇന്ന് ആര്‍ക്കും വേണ്ട. അവയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. വില അനുദിനം കുറഞ്ഞുവരുന്നു. വെറുതെ കൊടുത്താല്‍പോലും ആരും വാങ്ങാത്ത ചരക്കായി അത് മാറി.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എല്ലാ ഉപകരണങ്ങളുടെയും സ്ഥാനത്ത് ഒരൊറ്റ ഉപകരണം മാത്രം. ഒരു സ്മാര്‍ട്ട് ഫോണ്‍. ഇവന്‍ തികച്ചും സ്മാര്‍ട്ട് തന്നെ. മുമ്പ് പാംടോപ് കമ്പ്യൂട്ടറെന്ന് നാം വിശേഷിപ്പിച്ചിരുന്ന ഉപകരണം പിന്നെ പി.ഡി.എ ആയി മാറി. ഇതിലൊരു മൊബൈല്‍ കണക്ഷനും കൂടിയായപ്പോള്‍ അത് സ്മാര്‍ട്ട് ഫോണായി. ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറുന്നു. പാംടോപും പി.ഡി.എയും സ്മാര്‍ട്ട് ഫോണുമൊക്കെ ഇന്ന് ഒരൊറ്റ ഉപകരണം തന്നെ. ഉയര്‍ന്ന റസല്യൂഷനുള്ള ക്യാമറ, വിപുലമായ മെമ്മറി, ബനുൂടൂത്ത്, മ്യൂസിക്-വീഡിയോ പ്ളേയര്‍,  ഇന്റര്‍നെറ്റ് ബ്രൌസര്‍, ഇ-മെയില്‍ സംവിധാനം. മൊബൈല്‍ ഫോണ്‍ കമ്പ്യൂട്ടറായി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്. മുമ്പ് ഇ-മെയില്‍ തുറക്കാനും വായിക്കാനും കമ്പ്യൂട്ടറായിരുന്നു ആശ്രയം. ഇന്ന് മൊബൈല്‍ ഫോണ്‍ ഏത് ഇ-മെയില്‍ പ്രോട്ടോകോളിനെയും തുണക്കുന്നു. എവിടെവെച്ചും നിങ്ങള്‍ക്ക് മെയില്‍ തുറക്കാം, വായിക്കാം, മറുപടി അയക്കാം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഗെയിമുകളും വിവിധ ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വെയറുകളും ഡൌണ്‍ലോഡ് ചെയ്യാനുള്ള സൌകര്യം. വേര്‍ഡ് പ്രോസസ്സര്‍, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷന്‍ പ്രോഗ്രാം, വേഗതയേറിയ പ്രോസസ്സര്‍ ഇങ്ങനെ ഇവ നല്‍കുന്ന സൌകര്യങ്ങള്‍ വിപലമാകുന്നു. ട്രയിന്‍ യാത്രയിലും ബസ്സ് യാത്രയിലുമൊക്കെ ഓഫീസിലെ വേര്‍ഡ് ഫയലുകളും മറ്റും നിങ്ങള്‍ക്ക് തുറന്നുവായിക്കാം. എഡിറ്റ് ചെയ്യാം. ബനുൂടൂത്ത് വയര്‍ലെസ് കണക്ഷന്‍ ഉപയോഗിച്ച് എവിടെവെച്ചും തൊട്ടടുത്തുള്ള പ്രിന്ററിലേക്ക് കണക്റ്റ് ചെയ്തു കോപ്പിയെടുക്കാം. പി.ഡി.എഫ് ഫോര്‍മാറ്റില്‍ ലഭിക്കുന്ന ദിനപത്രങ്ങളൊക്കെ ഏത് സമയത്തും നിങ്ങളുടെ കരങ്ങളിലൊതുങ്ങുന്നു. അതോടൊപ്പം ഈ ആധുനിക മൊബൈല്‍ ഫോണ്‍ മനുഷ്യനെ ഒരു സഞ്ചരിക്കുന്ന പത്ര പ്രസാധകനാക്കി മാറ്റുകയാണ്. നോക്കിയയുടെ ച70 മോഡലില്‍ തുടങ്ങി ഏതാണ്ട് പുതിയ മൊബൈല്‍ ഫോണുകളൊക്കെ ഈ അവസ്ഥയിലേക്കെത്തിയിരിക്കയാണ്. ഫോട്ടോകളും ഫയലുകളും മൊബൈല്‍ നെറ്റ്വര്‍ക്ക് വഴിയും ഇന്റര്‍നെറ്റിലൂടെയും കൈമാറ്റം ചെയ്യാന്‍ സഹായകമായ വിസ്രിയാ സ്നാപ് (ഢശ്വൃലമ ിമു) പോലുള്ള സോഫ്റ്റ്വെയറുകള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഡിക്ഷണറിയും മെയില്‍ റീഡറുമൊക്കെ മൊബൈല്‍ സോഫ്റ്റ്വെയര്‍ രൂപത്തില്‍ നിങ്ങളുടെ കൈകളിലെത്തി. നിങ്ങള്‍ ജപ്പാനിലേക്കൊരു ബിസിനസ് യാത്ര പോകുന്നുവെന്ന് സങ്കല്‍പിക്കുക. അവിടെ ഹോട്ടലില്‍ ജപ്പാനിസ് ഭാഷയിലെഴുതിയ ബോര്‍ഡിലെ വിവരങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാനറിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. ഫോണിലെ ക്യാമറ ഉപയോഗിച്ച് അത് പകര്‍ത്തിയാല്‍ മൊബൈല്‍ ഫോണിലെ ലെറ്റര്‍ റക്കഗ്നൈസ് സോഫ്റ്റ്വെയര്‍ അത് തിരിച്ചറിഞ്ഞു നിങ്ങളുടെ ഭാഷയിലേക്ക് മൊഴിമാറ്റിത്തരും. ഈ രീതിയില്‍ മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ഉപകാരപ്രദമായ ആയിരക്കണക്കിന് സോഫ്്റ്റ്വെയറുകള്‍ ഇന്റര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്യാനാവും.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മൊബൈല്‍ ഫോണ്‍ മോഡം എന്ന രൂപത്തില്‍ പ്രവര്‍ത്തിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇതുപയോഗിച്ച് നിങ്ങളുടെ ലാപ്ടോപ് കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാം. ഇനി വൈഫൈ, വൈമാക്സ് തുടങ്ങിയ വയര്‍ലെസ് കണക്ഷനുകളും മൊബൈല്‍ ഫോണിലൂടെ ലഭ്യമാക്കാനുള്ള സൌകര്യവും രംഗത്തെത്തുകയാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മൊബൈല്‍ ഫോണ്‍ വിപണിയില്‍ പുതിയ കമ്പനികളും പുത്തന്‍ ഉപകരണങ്ങളും നിങ്ങളെത്തേടിയെത്തുന്നു. ഇന്ത്യയില്‍ നാം 'ഐഫോണി'ന്റെ ആഗമനം ആഘോഷിച്ചപ്പോള്‍ 'ഐഫോണ്‍ നാനോ' പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു ആപ്പിള്‍ കമ്പനി. മൂന്നാം തലമുറ മൊബൈല്‍ ടെക്നോളജി പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച നിലവി ലെ ഐഫോണിന്റെ ചെറിയ പതിപ്പ്. ബ്രിട്ടണിലെ 02 ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയുമായി സഹകരിച്ചാണ് ഇതിന്റെ വികസനം നടന്നത്. 64 ജിഗാബയ്റ്റ് സംഭരണ ശേഷിയുള്ള ഐപോഡ് മ്യൂസിക് പ്ളേയര്‍ ഇതിന്റെ കൂടെ ഉണ്ടാവുമെന്നത് തീര്‍ച്ച. ഇന്റര്‍നെറ്റിലെ അതികായരായ ഗൂഗിള്‍ കമ്പനിയും മൊബൈല്‍ ഫോണ്‍ രംഗത്തേക്കിറങ്ങി. പ്രശസ്ത മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിച്ച് ഗൂഗിള്‍ തങ്ങളുടെ 'ജി 1' മൊബൈല്‍ ഫോണിന് രൂപം നല്‍കി. മൊബൈല്‍ ഫോണില്‍ പ്രവര്‍ത്തിപ്പിക്കാനായി പ്രത്യേകം ഓപറേറ്റംഗ് സിസ്റ്റവും ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വിനീതനായ നിങ്ങളുടെ കോര്‍ക്കറസ് സ്മാര്‍ട്ട് ഫോണിനു പുറമെ പഴമയുടെ പ്രതീകമായി പോക്കറ്റില്‍ ഒരു പേനയും പിന്നെ ഒരു പേഴ്സും ഒരു താക്കോല്‍കൂട്ടവും കൊണ്ടുനടക്കുന്നു. ആ നിലക്ക് കോര്‍ക്കറസിനെ ഒരു 'കാലഹരണപ്പെട്ട' കമ്പ്യൂട്ടര്‍ ഉപയോക്താവ് എന്നു വിളിക്കാം. എന്നാല്‍ കമ്പ്യൂട്ടറിന്റെയും സ്മാര്‍ട്ട്ഫോണിന്റെയും ഉപയോഗത്തോടെ പേന ഒരലങ്കാര വസ്തുവായി മാറിയിരിക്കയാണ്. പേഴ്സ് ഇനി ഇ-ക്യാഷും ക്രഡിററ് കാര്‍ഡുമൊക്കെയായി മൊബൈല്‍ഫോണിലേക്ക് കൂടുമാറും. സ്മാര്‍ട്ട് കീകളുടെ വരവോടെ ഇനി താക്കോലുകളും സമീപഭാവിയില്‍ അപ്രത്യക്ഷമാകുമെന്നതില്‍ സംശയമില്ല. പിന്നെ അവശേഷിക്കുന്ന ഒരേയൊരു ചോദ്യമിതാണ്. മൊബൈല്‍ ഫോണും നിലവിലെ രൂപത്തില്‍ നിന്ന് ഇനി അപ്രത്യക്ഷമാവുമോ? അതേ എന്നുതന്നെയാണ് ഉത്തരം. നാനോടെക്നോളജിയുടെ ആഗമനത്തോടെ ഇതും യാഥാര്‍ത്ഥ്യമാവുകയാണ്. ഇനി കോര്‍ക്കറസ് ധരിക്കുന്ന ഷര്‍ട്ടില്‍ ഈ ഉപകരണങ്ങള്‍ക്കെല്ലാം പകരമായി ഒരുപക്ഷെ നോക്കിയ കമ്പനി നിര്‍മ്മിച്ച ഒരു ബട്ടണുണ്ടായിരിക്കും. അതല്ലെങ്കില്‍ സോണി എരിക്സണ്‍ കമ്പനിയുടെ ഒരു കണ്ണട മുഖത്ത് ധരിച്ചേക്കാം. &lt;/div&gt;&lt;div style="text-align: center;"&gt;*******&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-5157430713525607468?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/5157430713525607468/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/07/blog-post_24.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/5157430713525607468'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/5157430713525607468'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/07/blog-post_24.html' title='എല്ലാ വഴികളും മൊബൈല്‍ ഫോണിലേക്ക്'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/__hOaWLSCOtk/Sml8AEiyMyI/AAAAAAAAABk/YdykSZu06_M/s72-c/htc-touch.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-406067328670635930</id><published>2009-07-22T05:44:00.006+05:30</published><updated>2009-07-22T05:56:49.696+05:30</updated><title type='text'>ഡോസിന്റെ ആദ്യവേര്‍ഷന്‍ മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/__hOaWLSCOtk/SmZceqEr0bI/AAAAAAAAABc/RiMk5LcmHWM/s1600-h/Dos_to_vista.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 192px;" src="http://2.bp.blogspot.com/__hOaWLSCOtk/SmZceqEr0bI/AAAAAAAAABc/RiMk5LcmHWM/s320/Dos_to_vista.jpg" border="0" alt="" id="BLOGGER_PHOTO_ID_5361074088190923186" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;&lt;b&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ മാര്‍ച്ച് 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/b&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt;വിനീതനായ &lt;/span&gt;&lt;/b&gt;&lt;/span&gt;നിങ്ങളുടെ കോര്‍ക്കറസ് എം.സി.എ ഹോള്‍ഡറാണോ എന്ന് മുമ്പൊരിക്കല്‍ ഇന്‍ഫോകൈരളിയുടെ വായനക്കാരിലൊരാള്‍ ഇ-മെയിലിലൂടെ ചോദിക്കുകയുണ്ടായി. കോര്‍ക്കറസ് എം.സി.എ. ഹോള്‍ഡറല്ല, എം.സി.എയെക്കാള്‍ 'ഓള്‍ഡറാ'ണെന്ന് അന്ന് മറുപടി നല്‍കി. ഇന്ന് നമുക്ക് സുപരിചിതമായ പേഴ്സണല്‍ കമ്പ്യൂട്ടര്‍ അമേരിക്കയില്‍ ഐ.ബി.എം. കമ്പ്യൂട്ടര്‍ ലാബില്‍ 1981-ല്‍ പിറവിയെടുക്കുന്നതിന് മുമ്പ്തന്നെ ഔപചാരിക വിദ്യാഭ്യാഭ്യാസം അവസാനിപ്പിച്ച വ്യക്തിയാണ് കോര്‍ക്കറസ്. അന്ന് എം.സി.എയും ബി.സി.എയുമൊന്നും ഉണ്ടായിരുന്നില്ലെന്ന് സാരം.  &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;1977-ല്‍ തൊഴിലന്വേഷകനായി കോര്‍ക്കറസ് ഗള്‍ഫ് രാജ്യമായ സൌദിയിലെത്തി. അന്ന് ഓഫീസിലുണ്ടായിരുന്ന സംവിധാനം അക്ഷരങ്ങളൊക്കെ തേഞ്ഞു പോയ ഒരു പഴയ റെമിംഗ്ടണ്‍ ടൈപ് റൈറ്റിംഗ് മിഷീന്‍. ഒരു വര്‍ഷത്തിനകം ഇതിന്റെ സ്ഥാനത്ത് എം.ബി.എം. കമ്പനിയുടെ ഒരു ഇലക്ട്രിക് ടൈപ് റൈറ്റിംഗ് മിഷീന്‍ സ്ഥാനം പിടിച്ചു. രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ഇതും അപ്രത്യക്ഷമായി. പകരം എരിക്സണ്‍ കമ്പനിയുടെ പുതിയ ഇനം ഇലക്ട്രോണിക് ടൈപ് റൈറ്റിംഗ് മിഷീനാണ് പ്രത്യക്ഷപ്പെട്ടത്. പരിമിതമായ വേര്‍ഡ് പ്രേസസ്സിംഗ് സൌകര്യമുണ്ടായിരുന്നുവെന്നാണ് ഇതിന്റെ സവിശേഷത.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നീട് 1983-ല്‍, അതായത് പേഴ്സണല്‍ കമ്പ്യൂട്ടര്‍ പിറവിയെടുത്ത് രണ്ട് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ താമസിച്ചിരുന്ന നഗരമായ ജിദ്ദയിലും അത് എത്തിത്തുടങ്ങി. കമ്പ്യൂട്ടറില്ലാത്തത് കൊണ്ട് അന്ന് കമ്പ്യൂട്ടര്‍ പരിശീലനവും ഇല്ലായിരുന്നു. ഇലക്ട്രോണിക് ടൈപ് റൈറ്റിംഗ് മിഷീനിനോടുണ്ടായ താല്‍പര്യം കോര്‍ക്കറസിനെ കമ്പ്യൂട്ടറിലേക്കാകര്‍ഷിച്ചു. ഒരു കമ്പ്യൂട്ടര്‍ സ്വന്തമാക്കണമെന്ന അതിയായ മോഹം. അന്നത്തെ കമ്പ്യൂട്ടറിന്റെ വില ഇന്ത്യന്‍ രൂപയില്‍ ഏകദേശം ഒരു ലക്ഷത്തോളമായിരുന്നു. ഏതായാലും ജിദ്ദയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന പത്ത് പേരെ സംഘടിപ്പിച്ച് ഞങ്ങള്‍ പരിശീലനത്തിനായി ഒരു കമ്പ്യൂട്ടര്‍ സ്വന്തമാക്കി. അന്ന് ഞങ്ങള്‍ വാങ്ങിച്ച കമ്പ്യൂട്ടറിന് ഹാര്‍ഡ്ഡിസ്ക്ക് ഇല്ലായിരുന്നു. ആകപ്പാടെ ഉണ്ടായിരുന്നത് 640 കിലോബയ്റ്റ് ഡിസ്ക്ക് സ്പെയ്സുള്ള 5.25 ഇഞ്ച് വലിപ്പത്തിലെ രണ്ട് ഫ്ളോപ്പി ഡ്രൈവുകള്‍ മാത്രം. പ്രവര്‍ത്തിപ്പിക്കുന്ന പ്രോഗ്രാമുകള്‍ക്കനുസരിച്ച് ഡിസ്ക്ക് മാറ്റിക്കൊണ്ടുള്ള രീതിയായിരുന്നു അന്നത്തേത്. പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാര്‍ഡ് ഡിസ്ക്ക് ഇല്ലല്ലോ. ഇന്നത്തെപ്പോലെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വെയറുകളും അന്ന് വ്യാപകമായിരുന്നില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇപ്പോഴത്തെ പിസിയുടെ മുന്‍തലമുറയായ &lt;span style="font-family:&amp;quot;Times New Roman&amp;quot;; mso-fareast-Times New Roman&amp;quot;;mso-ansi-language:EN-US;mso-fareast-language: EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;PC/XT (Extended Technology) &lt;/span&gt;ഇനത്തിലെ കമ്പ്യൂട്ടറായിരുന്നു അത്. നിങ്ങളുടെ വിനീതനായ കോര്‍ക്കറസ് കമ്പ്യൂട്ടര്‍ അഭ്യസിച്ചു തുടങ്ങിയത് ഈ മുന്‍തലമുറ കമ്പ്യൂട്ടറിലായിരുന്നവെന്നത് ഏറെ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. ഒരുപക്ഷേ എന്റെ തലമുറയിലെ അധികമാര്‍ക്കും ലഭിക്കാത്ത അവസരം. അന്ന് തുടങ്ങിയതാണ് കമ്പ്യൂട്ടറുമായുള്ള സഹവര്‍ത്തിത്വം. പിസിയുടെ ആദ്യകാലത്തെ ഓപറേറ്റിംഗ് സിസ്റ്റമായ ഡോസിന്റെ ആദ്യ വേര്‍ഷന്‍ മുതല്‍ ഡോസ് 6.6 വരെ നീണ്ടുനിന്ന സഹവര്‍ത്തിത്വം. പിന്നീട് വിന്‍ഡോസിന്റെ ആദ്യതലമുറയായ 3.1 മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ എത്തിയ സഹചാരിത്തം. അതോടൊപ്പം വിന്‍ഡോസ് എക്സ്.പിയുടെ പോക്കറ്റ് പതിപ്പായ വിന്‍ഡോസ് മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റലെത്തി നില്‍ക്കുന്ന പുതിയ കൂട്ടുകെട്ട്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അങ്ങനെ കമ്പ്യൂട്ടര്‍ പരിശീലനം ഒരു വര്‍ഷം പിന്നിട്ടില്ല. അതിനിടെ &lt;span lang="PT-BR"   style="font-family: &amp;quot;Times New Roman&amp;quot;;mso-fareast-Times New Roman&amp;quot;;mso-ansi-language: PT-BR;mso-fareast-language:EN-US;mso-bidi-language:AR-SAfont-family:&amp;quot;;font-size:12.0pt;"&gt;PC/AT (Advanced Technology) &lt;/span&gt;കമ്പ്യൂട്ടറുകള്‍ രംഗത്തെത്തി. അതോടെ ഞങ്ങളുടെ പിസി കാലഹരണപ്പെടുകയും ഞങ്ങള്‍ മുടക്കിയ സംഖ്യ മുഴുക്കെ നഷ്ടമാവുകയും ചെയ്തു. അതിലേറെ നഷ്ടമായിത്തോന്നിയത് ഞങ്ങള്‍ പത്തു പേരുടെ കമ്പ്യൂട്ടര്‍ പരിശീലന കൂട്ടായ്മയുടെ തകര്‍ച്ചയായിരുന്നു. അതേതായാലും നല്ലൊരു കമ്പ്യൂട്ടര്‍ വിദഗ്നെന്ന പേര് സുഹൃത്തുക്കള്‍ ഇതിനകം കോര്‍ക്കറസിന് വകവെച്ചു തരികയുണ്ടായി. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;പിന്നീട് ഇന്റല്‍ 80286 പ്രോസസ്സര്‍ ഘടിപ്പിച്ച പീസികള്‍ പ്രത്യക്ഷപ്പെട്ടു. അന്നത്തെ ഏറ്റവും വേഗത കൂടിയ കമ്പ്യൂട്ടര്‍. കമ്പ്യൂട്ടര്‍ പഠനം ഒരു തപസ്യയായി ഏറ്റെടുത്ത നിങ്ങളുടെ ഈ ലേഖകന്‍ 80286 പ്രോസസര്‍ ഘടിപ്പിച്ച പുതിയൊരു കമ്പ്യൂട്ടര്‍ സ്വന്തമായി സംഘടിപ്പിച്ചു. സ്വന്തം നിലക്ക് ആദ്യമായി വാങ്ങിയ കമ്പ്യൂട്ടര്‍. 4 MB റാമും 20 MB ഹാര്‍ഡ് ഡിസ്ക്കുമായിരുന്നു ഇതിന്റെ സവിശേഷത. ഈ പിസി അന്നത്തെ വിപണിയിലെ ആധുനികന്‍ തന്നെയായിരുന്നു. ഹാര്‍ഡ് ഡിസ്ക്കില്‍ വിന്‍ഡോസ് 3.1 ഓപറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ 4 മെഗാബയ്റ്റ് മതി. ലോട്ടസും വേര്‍ഡ് സ്റ്റാറും തുടങ്ങി മൈക്രോസോഫ്റ്റ് വേര്‍ഡ് വരെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പരമാവധി എട്ട് മെഗാബയ്റ്റ്. പിന്നെയും ഹാര്‍ഡ് ഡിസ്ക്കില്‍ ധാരാളം സ്പെയ്സ് ബാക്കി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;തുടര്‍ങ്ങോട്ട് കമ്പ്യൂട്ടറിന്റെ പുത്തന്‍ തലമുറകളുമായി സഹവര്‍ത്തിത്തം പുലര്‍ത്താന്‍ കോര്‍ക്കറസിന് അവസരം ലഭിച്ചു. പിന്നീട് നോട്ട്ബുക്ക് കമ്പ്യൂട്ടറിലേക്കായി നോട്ടം. 80386 പ്രോസസ്സര്‍ ഘടിപ്പിച്ച ഇനത്തിലെ ഒരു നോട്ട്ബുക്ക് കമ്പ്യൂട്ടറാണ് ആദ്യം ലഭിച്ചത്. മോണോക്രോം ഡിസ്പ്ളേ. ഇതിന്റെ ഹാര്‍ഡ് ഡിസ്ക്ക് 80 മെഗാബയ്റ്റ്. കളര്‍ മോണിറ്ററല്ലാത്തതിനാല്‍ ഇത് വേഗം മടുപ്പുളവാക്കി. അപ്പേഴേക്കും ഇന്നത്തെ പെന്റിയത്തിന്റെ മുന്‍തലമുറയായ 486 പ്രോസസ്സര്‍ ഘടിപ്പിച്ച കമ്പ്യുട്ടറുകള്‍ വിപണിയിലെത്തിയിരുന്നു. അതോടെ ഡസ്ക്ക് ടോപ് കമ്പ്യൂട്ടര്‍ അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് 486 പ്രോസസ്സര്‍ ഘടിപ്പിച്ച നോട്ട് ബുക്ക് കമ്പ്യൂട്ടറും വിപണിയിലെത്തി. ഈ ഇനത്തില്‍ ട്വിന്‍ഹെഡ് കമ്പനി പുറത്തിറക്കിയ നോട്ട്ബുക്കായിരുന്നു അന്നത്തെ താരം. 16 മെഗാബയ്റ്റ് റാം. 200 മെഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്. അന്നത്തെ ഏറ്റവും ഉയര്‍ന്ന കോണ്‍ഫിഗറേഷന്‍. നേട്ട് ബുക്കിന്റെ വില ഒന്നര ലക്ഷം ഇന്ത്യന്‍ രൂപ. ആ ഇനത്തിലെ ഒരെണ്ണം സ്വന്തമാക്കാന്‍ തീരുമാനിച്ചു. ഇത്രയും ഉയര്‍ന്ന കോണ്‍ഫിഗറേഷനായത് കൊണ്ട് ഇനി ജീവിതാന്ത്യം വരെ ഈയൊരെണ്ണം തന്നെ മതിയാവുമെന്ന് ധരിച്ചു. അധിക വില കൊടുത്ത് ഇത് വാങ്ങാനുള്ള ന്യായീകരണവും ഈയൊരു ധാരണ തന്നെയായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും സി.ഡി ഡ്രൈവ് ഘടിപ്പിച്ച കമ്പ്യൂട്ടറുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തുടര്‍ന്ന് എന്റെ നോട്ട്ബുക്ക് കമ്പ്യൂട്ടറില്‍ സി.ഡി ഡ്രൈവില്ലല്ലോ എന്ന ചിന്തയായി. ജീവിതാന്ത്യം വരെ ഇനി കമ്പ്യൂട്ടര്‍ മാറ്റേണ്ടതുണ്ടാവില്ല എന്ന ധാരണ അതോടെ തിരുത്തേണ്ടി വന്നു. ഒരുവര്‍ഷത്തിനകം തന്നെ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ആദ്യമൊക്കെ കമ്പ്യൂട്ടറിന്റെ ഉപയോഗം പെവതുവെ വേര്‍ഡ് പ്രോസസ്സിംഗില്‍ മാത്രം ഒതുങ്ങി നിന്നു. 'വേര്‍ഡ് സ്റ്റാറി'ല്‍ നിന്ന് 'വേര്‍ഡ് പെര്‍ഫെക്ടി'ലേക്കും തുടര്‍ന്ന് 'എം.എസ്. വേര്‍ഡി'ലേക്കുമുള്ള മാറ്റം രസകരമായ അനുഭൂതിയായിരുന്നു. സ്പ്രെഡ് ഷീറ്റ് രംഗത്ത് 'ലോട്ടസി'ന്റെ മതില്‍ക്കെട്ടില്‍ നിന്ന് 'എം.എസ്. എക്സെലി'ന്റെ പുത്തന്‍ ലോകത്തെത്തിയതും യാദൃച്ഛികമല്ലായിരുന്നു. പഴയ 'ഡീബെയ്സി'ന്റെ ചട്ടക്കൂട്ടില്‍ നിന്ന് പുറത്ത് കടന്ന് 'ഫോക്സ് പ്രോ'യിലേക്കും 'എം.എസ്. ആക്സസി'ലേക്കും 'വിഷ്വല്‍ ബേസിക്കി'ലേക്കും പിന്നീട് ഒരപടി കൂടി മുന്നേറി 'സാപ്', 'ബാന്‍' തുടങ്ങിയ ഇ.ആര്‍.പി. പാക്കേജുകളിലേക്കും ഓഫീസ് പ്രവര്‍ത്തനം പുരോഗമിച്ചു. പലപ്പോഴും ജോലിയുടെ ഭാഗമായിത്തന്നെ കമ്പ്യൂട്ടര്‍ അഭ്യസിക്കാന്‍ നിര്‍ബന്ധിതനായതിനാല്‍ കോര്‍ക്കറസിനെസ്സംബന്ധിച്ചേടത്തോളം കമ്പ്യൂട്ടര്‍ രംഗത്തെ മിക്ക തുറകളിലെയും അവഗാഹം ഒരനിവാര്യത കൂടിയായിരുന്നു. അതിവിദഗ്ധരായ പരിശീലകരുടെ സേവനം തന്നെ ഇതിനുപയോഗപ്പെടുത്താന്‍ സ്ഥാപനം നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ കമ്പ്യൂട്ടറില്‍ സ്വയം പരിശീലനം തുടങ്ങി കമ്പ്യൂട്ടറിലൂടെ വളര്‍ന്ന് പിന്നെ സ്ഥാപനത്തിലെ സ്റ്റാഫിന്റെ ട്രൈനര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കോര്‍ക്കറസിന് അവസരം ലഭിച്ചു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇടക്കാലത്ത് വിന്‍ഡോസിലുപയോഗിക്കാന്‍ പ്രാപ്തമായ മലയാളം ഫോണ്ടുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉണ്ടായ ആഹ്ളാദം അതിരറ്റതായിരുന്നു. അന്ന് മുതല്‍ മലയാളം കൈയെഴുത്തും ഉപേക്ഷിക്കുകയായിരുന്നു. നേരത്തെത്തന്നെ കൈയക്ഷരം വളരെ മോശമായതിനാല്‍ ഇത് വലിയൊരനുഗ്രഹമായി. ജോലിയോടൊപ്പം എഴുത്തും പത്രപ്രവര്‍ത്തനവും ഒരു ഹോബിയായി സ്വീകരിക്കാന്‍ കോര്‍ക്കറസിന് പ്രചോദനം നല്‍കിയതും കമ്പ്യൂട്ടര്‍ തന്നെയായിരുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മനുഷ്യനെ മടുപ്പിക്കുന്ന അക്കൌണ്ടിംഗ് ജോലി എളുപ്പമാക്കിക്കൊടുത്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറുകളാണ് കമ്പ്യൂട്ടറിന് ഇത്രയും ജനപ്രീതി നേടിക്കൊടുത്തതെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടാവില്ല. ആപ്പിള്‍ കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന 'വിസി കാല്‍ക്കി'ല്‍ തുടങ്ങി 'ലോട്ടസിലൂ'ടെ 'എക്സെലി'ന്റെ ലോകത്തെത്തിയ ഈ സ്പ്രെഡ്ഷീറ്റ് പാക്കേജുകളില്ലായിരുന്നുവെങ്കില്‍ പേഴ്സണല്‍ കമ്പ്യൂട്ടറിന് ഇന്ന് കാണുന്ന പ്രചാരവും ലഭിക്കുമായിരുന്നില്ല. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഫാക്സിന്റെ വര്‍ദ്ധിച്ച ഉപയോഗം കുറക്കാനായി ആദ്യമൊക്കെ കമ്പനി അനുവദിച്ച പരിമിതമായ ഇ-മെയില്‍ സംവിധാനം കൌതുകത്തോടെയാണ് പരീക്ഷിച്ചു വന്നത്. പിന്നീട് സ്ഥാപനത്തിന്റെ വിവിധ ശാഖകളിലെ സഹപ്രവര്‍ത്തകരുമായി വിവരങ്ങള്‍ കൈമാറാന്‍ വ്യാപകമായി ഇ-മെയില്‍ ഉപയോഗിച്ചു തുടങ്ങി. കമ്പനിയുടെ ഇന്‍ട്രാനെറ്റ് ശൃംഖലയിലൂടെയുള്ള പരിമിതമായ ഈ സംവിധാനത്തില്‍ നിന്ന് ഇന്റര്‍നെറ്റിന്റെ അതിവിപുലമായ സൌകര്യങ്ങള്‍ ഉപയോഗിച്ചുള്ള പുതിയ ലോകത്തേക്ക് കടന്നതോടെ വലിയൊരു ലോകം വെട്ടിപ്പിടിച്ച പ്രതീതി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്റല്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 2.8 GHz ക്ളോക്ക് സ്പീഡ്, 512 മെഗാബയ്റ്റ് റാം, 80 ജിഗാബയ്റ്റ് ഹാര്‍ഡ് ഡിസ്ക്ക്. ഇന്ന് കോര്‍ക്കറസ് ഉപയോഗിക്കുന്ന ലാപ്ടോപ് കമ്പ്യൂട്ടറിന്റെ സവിശേഷതയാണിത്. ഭാരം വെറും ഒന്നര കിലാഗ്രാം. 1983-ല്‍ നിന്ന് 2008-ലെത്തിയ മാറ്റം. ഡോസിന്റെ ആദ്യ വേള്‍ഷന്‍ മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ. 80286 പ്രോസസ്സര്‍ മുതല്‍ ഇന്റല്‍ ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍ വരെ. ഈ മാറ്റത്തിനൊപ്പം കമ്പ്യൂട്ടറിന്റെ സഹചാരിയാകാന്‍ സാധിച്ചുവെന്നത് വലിയൊരു അനുഭവ സമ്പത്താണ് നല്‍കിയത്.&lt;/div&gt;&lt;div style="text-align: center;"&gt;*****&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-406067328670635930?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/406067328670635930/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/07/blog-post_22.html#comment-form' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/406067328670635930'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/406067328670635930'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/07/blog-post_22.html' title='ഡോസിന്റെ ആദ്യവേര്‍ഷന്‍ മുതല്‍ വിന്‍ഡോസ് വിസ്റ്റ വരെ'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/__hOaWLSCOtk/SmZceqEr0bI/AAAAAAAAABc/RiMk5LcmHWM/s72-c/Dos_to_vista.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-6719083274959696848</id><published>2009-07-20T14:17:00.001+05:30</published><updated>2009-07-20T14:29:16.194+05:30</updated><title type='text'>വളരുന്ന ടെക്നോളജിയും നമ്മളും</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/__hOaWLSCOtk/SmQxVBI0BnI/AAAAAAAAABU/ocTe15sf23M/s1600-h/mission.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 297px;" src="http://3.bp.blogspot.com/__hOaWLSCOtk/SmQxVBI0BnI/AAAAAAAAABU/ocTe15sf23M/s320/mission.jpg" border="0" alt="" id="BLOGGER_PHOTO_ID_5360463693630146162" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#3333FF;"&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ 2007 മെയ് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#CC0000;"&gt;ഈ ലക്കത്തോടെ&lt;/span&gt;&lt;/b&gt;&lt;/span&gt; ഇന്‍ഫോകൈരളി അതിന്റെ നൂറാമത് ലക്കത്തിലെത്തുകയാണ്. ഒമ്പതാംലക്കം മുതല്‍ക്കുതന്നെ ഇന്‍ഫോകൈരളിയില്‍ ഏറെക്കുറെ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്ന വിനീതനായ കോര്‍ക്കറസും ഈ സമയത്ത്  വായനക്കാരുമായി സന്തോഷം കൈമാറുന്നു. ഇന്‍ഫോകൈരളിക്ക് മുമ്പും അതിന് ശേഷവും രംഗത്തെത്തിയ മലയാളത്തിലെ ഈ ഇനത്തിലെ ഏതാനും മാഗസിനുകള്‍ പിടിച്ചുനില്‍ക്കാനാവാതെ രംഗം വിട്ടൊഴിഞ്ഞതിന് കോര്‍ക്കറസ് സാക്ഷിയാണ്. വളരുന്ന ടെക്നോളജിക്കൊപ്പം നിലകൊള്ളാനും അത് യഥാസമയത്ത് മലയാളത്തിലെ വായനക്കാരിലെത്തിക്കാനും സാധിച്ചുവെന്നതാണ് ഇന്‍ഫോകൈരളിയുടെ നേട്ടം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇന്‍ഫോകൈരളിയുടെ 1999 ഒക്ടോബര്‍ ലക്കത്തില്‍ കോര്‍ക്കറസ് എഴുതിയ ആദ്യലേഖനത്തിന്റെ തലക്കെട്ടാണ് 'വളരുന്ന ടെക്നോളജിയും നമ്മളും'. നൂറാമത് ലക്കത്തിലെഴുതുന്ന മാറ്ററിനും ഇതേ തലക്കെട്ട് തന്നെ നല്‍കുകയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കമ്പ്യൂട്ടര്‍ ലോകത്തുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു. അതിലേറെ അവിശ്വസനീയമാണ് കേരളത്തിന്റെ ഐ.ടി. മേഖലയിലുണ്ടായ മാറ്റങ്ങള്‍. അന്ന് ഈ മാറ്റര്‍ ഡ്രാഫ്റ്റ് ചെയ്യാനുപയോഗിച്ചിരുന്ന കോര്‍ക്കറസിന്റെ കമ്പ്യൂട്ടറിന്റെ പ്രോസസ്സര്‍ പെന്റിയം ഇനത്തിലെ ഒന്നാം തലമുറയില്‍പെട്ടതായിരുന്നു. 486 പരമ്പരയിലെ പ്രോസസ്സറുകളില്‍ നിന്ന് പെന്റിയത്തിലേക്കുള്ള മാറ്റത്തിന്റെ അവസാന ഘട്ടമായിരുന്ന അത്. വ്യാപകമായി ഉപയോഗിച്ചിരുന്ന ഓപറേറ്റിംഗ് സിസ്റ്റം 'വിന്‍ഡോസ് 98'. ഇ-മെയില്‍ സൌകര്യവും ഇന്റര്‍നെറ്റും അന്ന് സാര്‍വത്രികമായിരുന്നില്ല. ഹാര്‍ഡ്ഡിസ്ക്ക് സ്പെയ്സ് മെഗാബയ്റ്റില്‍ നിന്ന് ജിഗാബയ്റ്റിലേക്ക് കടക്കാനുള്ള ഒരുക്കത്തിന്റെ തുടക്കമായിരുന്നു അത്. എട്ട് ജിഗാബയ്റ്റ് ഡിസ്ക്ക് സ്പെയ്സുള്ള ഹാര്‍ഡ്ഡിസ്ക്ക് അന്ന് അത്ഭുതം തന്നെയായിരുന്നു. മെമ്മറിയാകട്ടെ സാധാരണ കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ചുവന്ന 32 മെഗാബയ്റ്റില്‍ നിന്ന് 64 മെഗാബയ്റ്റിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. മള്‍ട്ടിമീഡിയ പ്രയോജനപ്പെടുത്താനുള്ള സൌകര്യം അപൂര്‍വം കമ്പ്യൂട്ടറുകളില്‍ മാത്രം. പ്രോഗ്രാമുകള്‍ ഫ്ളോപ്പി ഡിസ്ക്കില്‍ നിന്ന് സി.ഡിയിലേക്ക് കൂടിമാറന്നു ഘട്ടം. യു.എസ്.ബി. പോര്‍ട്ടും കേബിളും അത്രയൊന്നും പരിചിതമല്ലായിരുന്നു. ഫ്ളാഷ് മെമ്മറിയും പെന്‍ഡ്രൈവും രംഗപ്രവേശം ചെയ്തിരുന്നില്ല.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് മലയാളികള്‍ ചിന്തിച്ചുതുടങ്ങാത്ത കാലത്താണ് ഇന്‍ഫോകൈരളി നമ്മുടെ കരങ്ങളിലെത്തുന്നത്. നമുക്ക് പ്രയോജനപ്പെടുത്താവുന്നതായി ഇതിലെന്തെങ്കിലുമുണ്ടാവുമെന്നും സാധാരണക്കാരായ മലയാളികള്‍ അന്ന് ബോധവാന്‍മാരല്ലായിരുന്നു. എട്ട് വര്‍ഷം മുമ്പുള്ള കേരളത്തിന്റെ ഐ.ടി. രംഗം ഒട്ടുംതന്നെ ആശാവഹമല്ലായിരുന്നുവെന്നാണ് കോര്‍ക്കറസിന്റെ നീരീക്ഷണം. ഇന്നത്തെ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ മുന്‍തലമുറയായ എക്സ്.ടിയില്‍ കമ്പ്യൂട്ടര്‍ സാക്ഷരത നേടി ആദ്യകാല കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഡോസിന്റെ ആദ്യവേര്‍ഷന്‍ മുതല്‍ വിന്‍ഡോസിന്റെ വ്യത്യസ്ത പതിപ്പുകളിലൂടെ 'വിസ്റ്റ' വരെ കമ്പ്യൂട്ടറിനോടൊപ്പം സഹചരിച്ച കോര്‍ക്കറസിന് കേരളത്തിന്റെ ഇന്നത്തെ ഐ.ടി. മേഖല കാണുമ്പോള്‍ അത്യധികം സന്തോഷമാണുള്ളത്. ഈ മാറ്റം ഇപ്പോള്‍ വന്‍പ്രതീക്ഷക്ക് വകനല്‍കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നമ്മുടെ സംസ്ഥാനം ആകെ മാറിയിരിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്ന് കൊച്ചുകുട്ടികളുടെ പഠന വിഷയമായി മാറി. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ശക്തമായ ഒരു വിദ്യാഭ്യാസ മാധ്യമമെന്ന നിലക്കാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. പേനയും നോട്ട്ബുക്കും ടെക്സ്റ്റ്ബുക്കുമെന്ന പോലെ കുട്ടികള്‍ക്ക് കമ്പ്യൂട്ടറും അനിവാര്യമായ പഠനോപകരണമായി മാറിയിരിക്കുന്നു. കമ്പ്യൂട്ടറുമായി വിദ്യാര്‍ത്ഥി തലത്തില്‍ നിന്ന് തുടങ്ങുന്ന ഈ സഹവാസം തുടര്‍ന്നുള്ള മേഖലകളിലേക്കും വ്യാപിച്ചിരിക്കയാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ അനന്ത സാധ്യതകള്‍ അത്യന്തം ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ തനത് സംരംഭങ്ങളായ ഐ.ടി. അറ്റ് സ്കൂള്‍, സ്മാര്‍ട്ട് ക്ളാസ്റൂം, എഡ്യൂസാറ്റിന്റെ ഉപയോഗം, കുടുംബശ്രീ കമ്പ്യൂട്ടര്‍ പരിശീലനം, അക്ഷയ തുടങ്ങിയവയൊക്കെ ഈ രംഗത്ത് നമ്മുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി. സംസ്ഥാന ഐ.ടി. മിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളും ഏജന്‍സികളും ഈ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചു. മാറിമാറി വന്ന സര്‍ക്കാറുകളില്‍ നിന്ന് ഇതിന് പ്രോല്‍സാഹനം ലഭിക്കുകയും ചെയ്തതോടെ സംസ്ഥാനം ലോക ഐ.ടി ഭൂപടത്തില്‍ തന്നെ സുപ്രധാന സ്ഥാനം കരസ്തമാക്കി.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;സംസ്ഥാന ഐ.ടി. മിഷന്‍ രുപം നല്‍കിയ 'ഫ്രണ്ട്സ്' ജനസേവന കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സര്‍ക്കാര്‍ സേവനങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഗ്രാമത്തിന്റെ ഉള്ളറകളില്‍ വരെ കടന്നെത്തിയ വ്യത്യസ്ത ഇനം സൌകര്യങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം മുഖേന ലഭ്യമായ സാധ്യതകള്‍ എന്നിവയൊക്കെ സംസ്ഥാനത്തിന്റെ ഇ-ഗവേണന്‍സ് സ്വപ്നങ്ങള്‍ക്ക് നിറക്കൂട്ട് നല്‍കി. ബാങ്കിംഗ് മേഖലയിലെ കമ്പ്യുട്ടര്‍വല്‍ക്കരണത്തിലൂടെ പണമിടപാടുകള്‍ എളുപ്പവും വേഗത്തിലുമാക്കി. ചില്ലറവില്‍പന ഷോപ്പുകള്‍ ഇന്ന് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഗുണഭോക്താക്കളാണ്. ട്രാന്‍സ്പോര്‍ട്ട് ബസ്സുകളിലെ ടിക്കറ്റ് സംവിധാനം വരെ ഇപ്പോള്‍ കമ്പ്യൂട്ടര്‍വല്‍ക്കൃതമാണല്ലോ. വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് ഇനി വരാനിരിക്കുന്ന സംവിധാനങ്ങള്‍ ഇതിലേറെ ജനോപകാരപ്രദമായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഭൂരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന പ്രവര്‍ത്തനം ദൃതഗതിയില്‍ അരങ്ങേറുന്നു. ഭൂരേഖ സംബന്ധിച്ച വിവരങ്ങള്‍ സമീപഭാവിയില്‍ നമുക്ക് നെറ്റിലൂടെ ലഭ്യമാക്കാവുന്നതാണ്. ഭൂനികുതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ വില്ലേജ്, താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങളൊക്കെ ഇനി ഇന്റര്‍നെറ്റ് വഴി നിര്‍വഹിക്കാന്‍ സാധ്യമാകുമെന്നാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നു.   &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അതേസമയം സ്വതന്ത്രമായ രീതിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്ക് എവിടെയും നിലനില്‍പില്ലെന്ന കാര്യം ഈ അവസരത്തില്‍ നാം ഗൌരവമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതര ശാസ്ത്ര ശാഖകളുമായി കൂട്ടുപിടിച്ചുമാത്രമേ അതിന് ഇനിയും വളര്‍ച്ചയും വികസനവുമുള്ളൂ. മറുവശത്ത് ഇതര ശാസ്ത്ര സാങ്കേതികവിദ്യകളൊക്കെ ഇനി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുമായി കൂട്ടുപിടിച്ചാല്‍ മാത്രമേ അവക്ക് വളരാനാകൂ എന്ന അവസ്ഥയും സംജാതമായിരിക്കുന്നു. ടെക്നോളജി രംഗത്തെ ഈ വഴിത്തിരിവ് വിവരവിദ്യാ യുഗത്തിന്റെ സവിശേഷതയാണ്. ഉദാഹരണത്തിന് ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജി വിവര സാങ്കേതികവിദ്യയെ കുട്ടുപിടിച്ച് അതിവേഗം മുന്നേറുന്നു. രണ്ട് ടെക്നോളജികളുടെ ഈ സംയോജനത്തിലൂടെ നമുക്ക് ലഭ്യമായ നേട്ടങ്ങള്‍ വളരെ വലുതാണ്. 'വിവരസംവേദന സാങ്കേതികവിദ്യ' (ഇന്‍ഫര്‍മേഷന്‍ കമ്മ്യുണിക്കേഷന്‍ ടെക്നോളജി) എന്ന പേരില്‍ ഈ കുട്ടായ്മ ഇനിയും വളരുകയാണ്. ഇന്റര്‍നെറ്റ് മുതല്‍ മൂന്നാംതലമുറയിലെ അത്യാധുനിക സ്മാര്‍ട്ട് ഫോണുകള്‍ വരെ ഇതിന്റെ ഫലങ്ങളാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയെ കൂട്ടുപിടിച്ച് അതിവേഗം മുന്നറുന്ന മറ്റൊരു ശാസ്ത്രശാഖയാണ് ബയോടെക്നോളജി. ഇവ രണ്ടും ചേര്‍ന്നുള്ള 'ബയോ ഇന്‍ഫര്‍മാറ്റിക് ടെക്നോളജി' വന്‍സാധ്യതകളാണ് ലോകത്തിന് മുമ്പാകെ സമര്‍പ്പിക്കുന്നത്. വരുംനാളുകളില്‍ ഈ രംഗത്ത് വന്‍മുന്നേറ്റങ്ങളും വിപ്ളവകരമായ മാറ്റങ്ങളുമാണ് നടക്കുക. രോഗപ്രതിരോധ രംഗത്ത് മാത്രമല്ല, പുതിയ 'ബയോ-ഉല്‍പന്നങ്ങളു'ടെ നിര്‍മ്മാണ രംഗത്തും വിപ്ളവകരമായ മുന്നേറ്റം തന്നെ പ്രതീക്ഷിക്കാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നാം മലയാളികള്‍ ഇന്ന് ഐ.ടിയുടെ സാധ്യതകള്‍ സംബന്ധിച്ച് ബോധവാന്‍മാരാണ്. ഇത്തരമൊരു മുന്നേറ്റത്തിന് നമ്മുടെ മണ്ണും വിണ്ണും പാകപ്പെട്ടിരിക്കുന്നു. നാം മാനസികമായും അതിന് സജ്ജരാണ്. ഈ ബോധവും സാഹചര്യങ്ങളും ഇനി നമുക്ക് നേട്ടങ്ങളാക്കി മാറ്റേണ്ടതുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം, സാംസ്ക്കാരികം, സാമൂഹികം എന്നിങ്ങനെ എല്ലാ മേഖലകളിലും ഐ.ടിയുടെ സാധ്യതകള്‍ നമുക്ക് ഇനിയും കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടിയരിക്കുന്നു. തൊഴില്‍ രംഗത്ത് ഈ സാധ്യതകള്‍ നേട്ടമാക്കി മാറ്റുന്നതില്‍ ഇപ്പോഴും നാം പിന്‍നിരയിലാണെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. സംസംഥാനത്ത് നിലവിലുള്ള ടെക്നോപാര്‍ക്കുകളും ഇന്‍ഫോപാര്‍ക്കുകളും പൂര്‍ണ്ണാര്‍ഥത്തില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ നമുക്ക് ഇനിയും സാധ്യമായിട്ടില്ല. സ്മാര്‍ട്ട്സിറ്റി പോലുള്ള വന്‍സംരംഭങ്ങളുടെ കടന്നുവരവിന് കാരണങ്ങളെന്തൊക്കെയായാലും ആവശ്യത്തിലേറെ കാലവിളംബമുണ്ടയത് ഗൌരവമായി പരിഗണിക്കേണ്ടിയിരിക്കുന്നു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;എന്ത്തന്നെയായാലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗം വളരുകയാണ്. ടെക്നോളജിക്കൊപ്പം വളരാന്‍ നമ്മളും സജ്ജമാകേണ്ടിയിരിക്കുന്നു. ഈ വളര്‍ച്ചയുടെ കുതിപ്പ് കാതോര്‍ക്കാനും അതിന്റെ അനുരണനങ്ങള്‍ മലയാളി വായനക്കാരിലെത്തിക്കാനും ഇന്‍ഫോകൈരളിക്ക് ഇനിയും സാധ്യമാകട്ടെ എന്ന് ഈ സമയത്ത് ആശംസിക്കുകയാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-6719083274959696848?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/6719083274959696848/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/07/blog-post_20.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/6719083274959696848'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/6719083274959696848'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/07/blog-post_20.html' title='വളരുന്ന ടെക്നോളജിയും നമ്മളും'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/__hOaWLSCOtk/SmQxVBI0BnI/AAAAAAAAABU/ocTe15sf23M/s72-c/mission.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-3982911858029113370</id><published>2009-07-10T16:54:00.003+05:30</published><updated>2009-07-10T17:06:12.846+05:30</updated><title type='text'>നിങ്ങളുടെ സുരക്ഷയ്ക്ക് കമ്പ്യൂട്ടറിന്റെ സുരക്ഷ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/__hOaWLSCOtk/SlcnelqSMxI/AAAAAAAAABE/eblGlmCH1Fo/s1600-h/Secure1.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 250px; height: 251px;" src="http://2.bp.blogspot.com/__hOaWLSCOtk/SlcnelqSMxI/AAAAAAAAABE/eblGlmCH1Fo/s320/Secure1.jpg" border="0" alt="" id="BLOGGER_PHOTO_ID_5356793688239518482" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#333399;"&gt;&lt;span class="Apple-style-span"  style="font-size:small;"&gt;Article Published in Info Kairali Computer Magazin on June 2009&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#990000;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="color:#990000;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#990000;"&gt;ഇത്തവണ&lt;/span&gt;&lt;/b&gt;&lt;/span&gt; ഒരു രക്ഷകന്റെ രൂപത്തിലാണ് വിനീതനായ കോര്‍ക്കറസ് നിങ്ങളുടെ മുമ്പിലെത്തുന്നത്. അതായത് നാം ജീവിക്കുന്ന ഈ ഭൂമി ലോകത്തിലെന്ന പോലെ സൈബര്‍ ലോകത്തും കള്ളന്‍മാരും ശല്യക്കാരും പിടിച്ചുപറിക്കാരും കൊള്ളക്കാരും ഭീകരന്‍മാരുമൊക്കെ ഉണ്ടല്ലോ. ഹാക്കര്‍, ക്രാക്കര്‍, സ്പാമര്‍, ഫിഷര്‍ എന്നൊക്കൊയുള്ള മാന്യമായ പേരുകളിലാണ് ഇവരറിയപ്പെടുന്നതെന്ന വ്യത്യാസമുണ്ട്. അതേതായാലും വീട്ടിലും ഓഫീസിലുമൊക്കെ പതിവായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ മടിച്ചുനില്‍ക്കേണ്ട, സാധ്യമായ എല്ലാ ആയുധങ്ങളും ഉയര്‍ത്തിപ്പിടിച്ചു മാത്രമേ നെറ്റില്‍ കയറാവൂ എന്നാണ് കോര്‍ക്കറസിന്റെ ഉപദേശം. നഖം, പല്ല്, കറിക്കത്തി, പേനക്കത്തി, നൈല്‍ കട്ടര്‍, മഴു, കമ്പിപ്പാര, ആന്റിവൈറസ് എന്നിങ്ങനെ ശരീരത്തിലും വീട്ടിലും ലഭ്യമാകുന്ന ആയുധങ്ങള്‍ക്ക് പുറമെ തോക്ക്, പീരങ്കി, മിസൈല്‍ തുടങ്ങിയ അത്യാധിനിക ആയുധങ്ങളും സാധ്യമാണെങ്കില്‍ കരുതി വെക്കാം. ജാഗ്രത പാലിച്ചില്ലെങ്കില്‍ ധനനഷ്ടം, മാനഹാനി, തടവുശിക്ഷ എന്നിവയൊക്കൊയാവും ഫലം. കുറ്റം ചെയ്തത് ഹാക്കറാണെങ്കിലും പിടികൂടപ്പെടുന്നത് ചിലപ്പോഴെങ്കിലും നിങ്ങളായിരിക്കുമെന്നതും പ്രത്യേകം ഓര്‍മ്മ വേണം. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നെറ്റിലെ നാല്‍ക്കവലകളിലെത്തിയാല്‍ നാല് ഭാഗത്തേക്കും ജാഗ്രതവേണം. ശത്രു ഏത് ഭാഗത്തുനിന്നും നിങ്ങളെ അക്രമിച്ചേക്കാം. നാല്‍ക്കവലയാവണമെന്നില്ല, ചെറിയൊരു ഇടുങ്ങിയ സുരക്ഷാവിടവ് മാത്രം കിട്ടിയാലും മതി ഹാക്കര്‍മാരും ട്രോജനുമൊക്കെ ആ വിടവിലൂടെ കമ്പ്യൂട്ടറില്‍ കയറിക്കൂടും. നിങ്ങള്‍ ഇ^മെയില്‍ ഉപയോക്താവാണെങ്കില്‍ ശല്യക്കാരായ സ്പാമുകള്‍ എപ്പോഴും തലവേദനയായിരിക്കും. നൈജീരിയന്‍ തട്ടിപ്പ് മുതല്‍ വയാഗ്ര പരസ്യം വരെ ഇക്കൂട്ടത്തിലുണ്ടാവും. ഇ^മെയില്‍ മുഖേനയുള്ള ഓഫറുകളും പ്രലോഭനങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മെയിലുകളില്‍ 97 ശതമാനവും ഈ ഇനത്തിലുള്ളവയാണത്രെ. ഇത്തരം മെയിലുകള്‍ തെരഞ്ഞെടുത്ത് ഡീലീറ്റ് ചെയ്യാന്‍ നെറ്റ് ഉപയോക്താവ് എത്രമാത്രം സമയം ചിലവഴിക്കണമെന്നോര്‍ത്തു നോക്കൂ.    &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നിങ്ങളുടെ കമ്പ്യൂട്ടര്‍ എപ്പോഴെങ്കിലും അക്രമിക്കപ്പെടുകയാണെങ്കില്‍ പിന്നെ ആ കമ്പ്യൂട്ടര്‍ തന്നെ നിങ്ങള്‍ക്കെതിരെ ചാരപ്പണി നടത്തുന്ന വഞ്ചകനും ഒറ്റുകാരനുമാകുമെന്നാണ് ഏറെ ഖേദകരം. നിങ്ങളെ കബളിപ്പിക്കാനുള്ള വഴിയൊരുക്കുന്നതും നിങ്ങളുടെ കമ്പ്യൂട്ടര്‍ തന്നെ. അങ്ങനെ നിങ്ങള്‍ കാശ് കൊടുത്തുവാങ്ങിയ ഈ ഉപകരണം പിന്നീട് നിങ്ങളുടെത്തന്നെ ശത്രുവായിത്തീരുന്ന ദുരവസ്ഥയുണ്ടാവുന്നു. നിങ്ങളുടെ പാസ്വേര്‍ഡുകളും ക്രഡിറ്റ് കാര്‍ഡ് നമ്പറുകളുമുള്‍പ്പെടെ വിലപ്പെട്ട വിവരങ്ങളൊക്കെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ശത്രുവിന് ചോര്‍ത്തിക്കൊടുക്കുന്നു. ഈ വിവരങ്ങളൊക്കെ എവിടെ, ആരുടെ വശം എത്തിച്ചേരുന്നുവെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാനാവില്ല. നിങ്ങള്‍ക്കെതിരെ ഇത് എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തുമെന്നും അതിന്റെ ഭവിഷ്യത്ത് ഏതറ്റം വരെ പോകുമെന്നും നിങ്ങള്‍ക്ക് ഊഹിക്കാനാവില്ല. ലണ്ടണില്‍ ഇത്തരമൊരു ഗൂഢ നീക്കത്തെ പിന്തുടര്‍ന്ന് അന്വേഷണമാരംഭിച്ച സൈബര്‍ സുരക്ഷാ അധികൃതര്‍ കണ്ടെത്തിയ ഒരു 'അധോലോക' വെബ്സൈറ്റില്‍ നിന്ന് പിടികൂടിയത് ഒന്നര ലക്ഷത്തിലേറെ കമ്പ്യൂട്ടറുകളില്‍ നിന്ന് മോഷ്ടിച്ച രഹസ്യ വിവരങ്ങളായിരുന്നുവത്രെ. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരുക്കുന്നത് ഉക്രൈനിലാണ്. സൈബര്‍ ലോകത്തും അധോലോകം ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;നിങ്ങളുടെ കമ്പ്യൂട്ടര്‍ സൈബര്‍ ആക്രമണത്തിന് വിധേയമായോ എന്ന് ചില ബാഹ്യ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. മോണിറ്റര്‍ ഇടക്ക് സ്വയം ഓഫാകുന്നു, സ്വയം ഓണാകുന്നു. ഇതൊരു പ്രധാന ലക്ഷണമാണ്. ഡെസ്ക്ക് ടോപില്‍ പുതിയ ഫയലുകള്‍ പ്രത്യക്ഷപ്പെടുന്നു, ചിലപ്പോള്‍ നിലവിലെ ഫയലുകള്‍ അപ്രത്യക്ഷമാകുന്നു. ഇത് മറ്റൊരു ലക്ഷണം. നിങ്ങളാവശ്യപ്പെടാതെത്തന്നെ ചില ഇന്റര്‍നെറ്റ് സൈറ്റുകള്‍ തുറന്നുവരുന്നു, ബ്രൌസര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചുപോകുന്നു, കമ്പ്യൂട്ടര്‍ പതിവിലേറെ മന്ദഗതിയിലാവുന്നു തുടങ്ങിയവയും സൈബര്‍ ആക്രമണം നടക്കുന്നവെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളാണ്. കമ്പ്യൂട്ടറില്‍ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടോ എന്നറിയാന്‍ Start മെനുവില്‍ നിന്ന് Rum കമാന്റ് സെലക്ട് ചെയ്തു system.ini ടൈപ് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ അഞ്ചാമത്തെ വരിയില്‍ exe=user എന്ന് രേഖപ്പെടുത്തിയിരിക്കുന്നുവെങ്കില്‍ ഉറപ്പിക്കുക നിങ്ങളുടെ കമ്പ്യൂട്ടര്‍ ആക്രമണത്തിന് വിധേയമായിരിക്കുന്നുവെന്ന്. ഇങ്ങനെ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ തല്‍ക്കാലം നിങ്ങള്‍ക്ക് ആശ്വസിക്കുകയും ചെയ്യാാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;വൈറസിന് പുറമെ സ്പൈ വെയറുകളും മാല്‍വെയറുകളും മറ്റും കണ്ടെത്തി നശിപ്പിക്കുന്നതിന് സൌജന്യമായിത്തന്നെ ലഭിക്കുന്ന ഒട്ടേറെ സോഫ്റ്റ്വെയറുകളുണ്ട്. ഇവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് നിങ്ങളുടെ കമ്പ്യൂട്ടര്‍ സുരക്ഷിതമാക്കേണ്ടിയിരിക്കുന്നു. ഒന്നില്‍ പരിമിതപ്പെടുത്തണമെന്നില്ല. സമയവും സൌകര്യമനുസരിച്ച് ഇത്തരത്തിലെ ഒന്നിലധികം പ്രോഗ്രാമുകളും ആവാം. ചികില്‍സയെക്കാള്‍ ഭേദം രോഗം വരാതെ സൂക്ഷിക്കലാണല്ലോ. കമ്പ്യൂട്ടറിന്റെ കാര്യത്തിലും ഇതുതന്നെയാണ് നല്ലത്. നിങ്ങള്‍ അല്‍പമൊന്ന് ശ്രദ്ധ ചെലുത്തിയാല്‍ ക്ഷുദ്ര പ്രോഗ്രാമുകളുടെ ശല്യത്തില്‍ നിന്നും ഹാക്കര്‍മാരുടെ കടന്നു കേറ്റത്തില്‍ നിന്നും കമ്പ്യൂട്ടറിനെ സുരക്ഷിതമാക്കാം.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇതൊക്കെയാണെങ്കിലും നെറ്റ് ഉപയോഗത്തില്‍ ഏതാനും ചില ചിട്ടകള്‍ കുടി നാം പാലിക്കേണ്ടതുണ്ട്. മെയില്‍ ചെക്ക് ചെയ്യാനും ബാങ്ക് അക്കൌണ്ടുകളിലേക്ക് കടക്കാനും മറ്റും കഴിയുന്നതും കഫേയിലെയും മറ്റു പൊതു സ്ഥലങ്ങളിലുമുള്ള കമ്പ്യൂട്ടറുപയോഗിക്കാതിരിക്കുക. അഥവാ നിര്‍ബന്ധ സാഹചര്യത്തില്‍ അങ്ങനെ ഉപയോഗിക്കേണ്ടി വന്നാല്‍ നിങ്ങള്‍ നല്‍കിയ പാസ്വേര്‍ഡുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്ന എന്ന് ഉറപ്പുവരുത്താനായി ബ്രൌസര്‍ പ്രോഗ്രാമിലെ Tools മെനുവിലെ Internet Options എടുക്കുക. തുടര്‍ന്ന് Content, Auto Complete, Clear Forms, Clear Passwords എന്നീ ക്രമത്തില്‍ പാസ്വേര്‍ഡുകള്‍ മായ്ച്ചുകളയുക. ഇത് ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ രീതി. മിക്ക ബ്രൌസറുകളിലും ഇതിന് സമാനമായ രീതികളുണ്ട്. സ്വന്തം കമ്പ്യൂട്ടറാണെങ്കില്‍ തന്നെ പ്രധാന ഫയലുകളെല്ലാം പാസ്വേര്‍ഡ് നല്‍കി സുരക്ഷിതമാക്കുക. ബാങ്ക് അക്കൌണ്ട്, ക്രഡിറ്റ് കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍, നിങ്ങളുടെ ഫോട്ടോ എന്നിവയൊക്കെ ഈ രീതിയില്‍ സൂക്ഷിക്കേണ്ടതാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അജ്ഞാത കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന ഇ^മെയിലുകളിലെ അറ്റാച്ച്മെന്റ് ഫയലുകള്‍ ഒരു കാരണവശാലും തുറക്കരുത്. പ്രത്യേകിച്ച് exe, jpg തുടങ്ങിയ എക്സ്റ്റന്‍ഷനാണെങ്കിലും അവയില്‍ വൈറസുകളോ മറ്റു ക്ഷുദ്ര പ്രോഗ്രാമുകളോ ഉള്‍ക്കൊണ്ടിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. അറ്റാച്ച്മെന്റായി ലഭിക്കുന്ന പി.ഡി.എഫ് ഫോര്‍മാറ്റ് താരതമ്യേന സുരക്ഷിതമാണെന്നായിരുന്നു ധാരണ. ഇതും ഇപ്പോള്‍ വൈറസ് വാഹകനാണെന്ന് കണ്ടെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് വന്‍ തുകക്കുള്ള ലോട്ടറിയടിച്ചരിക്കുന്നു, അതല്ലെങ്കില്‍ വലിയൊരു തുകക്കുള്ള സമ്മാനത്തിന് നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് തുടങ്ങിയുള്ള നൈജീരിയന്‍ ശൈലിയിലെ ഇ^മെയിലുകള്‍ക്ക് ഒരിക്കലും പ്രതികരണമയക്കരുത്. അശ്ലീലമെന്ന് സംശയിക്കുന്ന വെബ് സൈറ്റുകളോ ഇ^മെയിലുകളോ ഒരിക്കലും തുറക്കരുത്. ഇത്തരം സൈറ്റുകളില്‍ നിന്ന് പതിവായി എത്തുന്ന സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യണം. ഇതിന്നായി Porn filter, Spam fighter, Mail washer തുടങ്ങിയ നിവരധി പ്രോഗ്രാമുകള്‍ നെറ്റിലുണ്ട്. ഇതില്‍ ചിലത് സൌജന്യമാണ്. മറ്റുചിലത് കാശ് മുടക്കിയാലേ ലഭിക്കൂ. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കമ്പ്യൂട്ടറിലും നെറ്റിലുമുള്ള നിങ്ങളുടെ ശത്രുവിനെ മനസ്സിലാക്കുക. ശത്രു പ്രത്യക്ഷപ്പെട്ടേക്കാവുന്ന രീതികളും അറിയുക. ശത്രുവിനെ തുരത്താനുള്ള ഒന്നാമത്തെ മാര്‍ഗം ആന്റി വൈറസ് പ്രോഗ്രാം തന്നെ. അതെപ്പോഴും സജീവമാക്കുക. ഇടക്ക് കമ്പ്യൂട്ടര്‍ സമ്പൂര്‍ണ്ണമായി സ്കാന്‍ ചെയ്ത് ശുദ്ധിവരുത്തുക. സാധിക്കുമെങ്കില്‍ ഫയര്‍വാള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്തു പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തുക.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മറ്റൊരു സുരക്ഷാ പ്രശ്നം കൂടി അവശേഷിക്കുന്നു. നിങ്ങള്‍ പുലര്‍ത്തിപ്പോരുന്ന അശ്രദ്ധയും അലംഭാവവുമാണത്. അശ്രദ്ധ നിങ്ങള്‍ക്ക് തന്നെ കെണിയാകുന്ന സ്ഥിതി വിശേഷമാണുള്ളത്. കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വ്യാപകമായിരിക്കയാണല്ലോ. അപേക്ഷകളയക്കാനും പരീക്ഷാ ഫലമറിയാനും മറ്റുമൊക്കെ ഇപ്പോള്‍ ഇന്റര്‍നെറ്റ് അനിവാര്യമായിരിക്കുന്നു. അതനുസരിച്ച് കുറ്റകൃത്യങ്ങളും ഏറിവരുന്നു. ഇന്റര്‍നെറ്റിലൂടെ അബദ്ധത്തില്‍ സംഭവിക്കാനിടയുള്ള തെറ്റുകള്‍ക്ക് പോലും ചിലപ്പോള്‍ നിങ്ങള്‍ ഉത്തരവാദിയായേക്കാം. ഇന്റര്‍നെറ്റിലൂടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുന്നതും കൈമാറ്റം ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് നമ്മുടെ നാട്ടില്‍. ആവര്‍ത്തിച്ചാല്‍ ശിക്ഷ പത്ത് വര്‍ഷം വരെയാകും. ഓര്‍ക്കൂട്ട് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ തമാശക്കുവേണ്ടിയോ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയോ വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിക്കുന്നത് ഐ.ടി ആക്ട് പ്രകാരം രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാനിടയാക്കുന്ന കുറ്റകൃത്യമാണെന്നോര്‍ക്കുക. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ചുരുക്കത്തില്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കറസിന് നിര്‍ദ്ദേശിക്കാനുള്ളതിതാണ്. നെറ്റിലെ കെണികളിലും ചതിക്കുഴികളിലും അകപ്പെടാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തുക. സാധ്യമായ സുരക്ഷാ സംവിധാനങ്ങളുപയോഗിക്കുക. ഇന്റര്‍നെറ്റ് പ്രയോജനകരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുക. അതൊരിക്കലും ദുരുപുയാഗപ്പെടുത്തരുത്. വ്യക്തികളെ തേജോവധം ചെയ്യാനോ ഭീഷണിപ്പെടുത്താനോ സാമ്പത്തികമായ തട്ടിപ്പുകള്‍ നടത്താനോ അശ്ലീലത പ്രചരിപ്പിക്കാനോ അതൊരിക്കലും ഉപയോഗിക്കരുത്.        &lt;/div&gt;&lt;div&gt;==============&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-3982911858029113370?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/3982911858029113370/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2009/07/blog-post.html#comment-form' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/3982911858029113370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/3982911858029113370'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2009/07/blog-post.html' title='നിങ്ങളുടെ സുരക്ഷയ്ക്ക് കമ്പ്യൂട്ടറിന്റെ സുരക്ഷ'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/__hOaWLSCOtk/SlcnelqSMxI/AAAAAAAAABE/eblGlmCH1Fo/s72-c/Secure1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-6135707852839216667</id><published>2008-09-11T18:57:00.004+05:30</published><updated>2008-09-11T19:12:31.664+05:30</updated><title type='text'>കോര്‍ക്കറസും ഇനി ബൂലോകത്തേക്ക്</title><content type='html'>&lt;span class=""&gt;&lt;/span&gt;&lt;br /&gt;(Published in info Kairali Computer Magazine - August 2008)&lt;br /&gt;&lt;span class=""&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;അങ്ങനെ&lt;/strong&gt; &lt;/span&gt;നിങ്ങളുടെ വിനീതനായ കോര്‍ക്കറസും ഒരു ബ്ലോഗറായിരിക്കുന്നു. ബ്ലോഗന്‍ എന്ന് മലയാളം ഭാഷ്യം. ബൂലോകന്‍ എന്ന് തനിമലയാളം. ഇനി ബ്ലോഗാതെ ഒരു രക്ഷയുമില്ല എന്ന അവസ്ഥ വന്നപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ബൂലോകനായി മാറിയത്. ബ്ലോഗ് ഭാഷയില്‍ പറഞ്ഞാല്‍ ഇവിടെ വരാന്‍ അല്‍പം വൈകിയോ എന്ന സംശയം അവശേഷിക്കുകയും ചെയ്യുന്നു. അതേതായാലും മലയാളം ബൂലോകത്തുള്ള എല്ലാ ബ്ലോഗന്‍മാര്‍ക്കും കോര്‍ക്കറസിന്റെ വക പ്രത്യേകം ഭാവുകങ്ങള്‍.&lt;br /&gt;&lt;br /&gt;മലയാളത്തിലും ബ്ലോഗ് തഴച്ചു വളരുകയാണ്. അയ്യായിരത്തിലേറെ ബ്ലോഗുകള്‍ ഇതിനകം മലയാള ഭാഷയില്‍ നിലവില്‍ വന്നുവെന്നാണത്രെ കണക്ക്. മലയാള ഭാഷക്ക് ഏകീകൃത യൂണികോഡ് നിലവില്‍ വന്നതാണ് ഇങ്ങനെയൊരു കുതിപ്പുണ്ടാകാന്‍ കാരണമെന്ന് ബൂലോകര്‍ പറയുന്നു. ലോകത്തിലെ എല്ലാ ഭാഷകളും ഇന്റര്‍നെറ്റിലൂടെ അനായാസം കൈകാര്യം ചെയ്യുന്നതിനായി പ്രമുഖ കമ്പ്യൂട്ടര്‍ കമ്പനികള്‍ ചേര്‍ന്ന് രൂപം നല്‍കിയ കണ്‍സോര്‍ഷ്യമാണ് മലയാളം യൂണികോഡിനും രൂപം നല്‍കിയിരിക്കുന്നത്. വിവിധ സെര്‍ച്ച് എഞ്ചിനുകളില്‍ കയറി മലയാളത്തില്‍ തിരച്ചില്‍ നടത്താന്‍ ഇതോടെ നമുക്കും സാധ്യമായിരിക്കുന്നു. അതായത് മലയാള ഭാഷയും ആഗോളവല്‍ക്കരിക്കപ്പെട്ടു എന്നര്‍ത്ഥം. മലയാള ദിനപത്രങ്ങളും വാരികകളും ഇതര പ്രസിദ്ധീകരണങ്ങളുമൊക്കെ യൂണികോഡിലേക്ക് കൂടുമാറുന്ന തിരിക്കിലാണിപ്പോള്‍. മലയാളം വെബ്സൈറ്റുകളും ഈ രീതിയില്‍ യൂണികോഡിലേക്ക് പറച്ചുനടാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബ്ബന്ധിതരാവും. നേരത്തെ ഇംഗ്ലീഷ് ഭാഷയിലും മറ്റും പരിമിതമായിരുന്ന തിരച്ചില്‍ സംവിധാനം മലയാളത്തിലേക്ക് കടന്നതോടെ നമ്മുടെ ഭാഷക്കും നെറ്റില്‍ ഒരു നവോന്മേഷം കൈവന്നിരിക്കുന്നു. നമ്മുടെ സര്‍ക്കാരും ഇതിന് അങ്ങേയറ്റം പിന്തുണ നല്‍കുന്നുണ്ട്. മലയാളം കമ്പ്യൂട്ടിംഗ് പദ്ധതിക്ക് ഇയ്യിടെ നാം തുടക്കം കുറിച്ചിരിക്കയാണല്ലോ. ബൂലോകത്തെ ബ്ലോഗന്‍മാരെസ്സംബന്ധിച്ചേടത്തോളം ഇതൊക്കെ സന്തോഷ ദായകമായ വാര്‍ത്തകളാണ്.&lt;br /&gt;&lt;br /&gt;അതായത് ബ്ലോഗര്‍മാരുടെ ലോകമായ ബൂലോകം വിശാലമായക്കൊണ്ടിരിക്കുന്നു. ബ്ലോഗുകള്‍ക്കും അതിലെ പോസ്റ്റുകള്‍ക്കും നിയന്ത്രണമില്ല എന്നതാണ് അതിന്റെ ശക്തിയും അതേസമയം ദൌര്‍ബല്യവും. ഏത് ലേഖനവും കവിതയും കഥയും അനുഭവങ്ങളും അഭിപ്രായങ്ങളും ചിന്തകളുമൊക്കെ അതില്‍ പ്രസിദ്ധീകരിക്കാം. എവിടെയും ആരോടും പ്രതികരിക്കാം. യോജിപ്പും വിയോജിപ്പും രേഖപ്പെടുത്താം. സ്വതന്ത്രമായ ഒരു ലോകം തുറന്ന് കിട്ടിയിരിക്കയാണ്. നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ ആരുടെയും കനിവിന് യാജിക്കേണ്ടതില്ല. അവിടെ പേന മൂര്‍ച്ചകൂട്ടി വെട്ടിനിരത്താന്‍ കാത്തിരിക്കുന്ന പത്രാധിപരെന്ന അന്തകനില്ല. പ്രസാധകനെന്ന മുതലാളിയുമില്ല. അതിലുപരി തുടക്കക്കാരുടെ പേടിസ്വപ്നമായ ചവറ്റുകുട്ട എന്ന കുഴിമാടവുമില്ല. അവനവന്‍ പ്രസാധനം. എഴുത്തുകാരനും പത്രാധിപരും പ്രസാധകനും ഒക്കെ നിങ്ങള്‍ തന്നെ. നിങ്ങളുടെ രചന ലേകത്തെങ്ങും വായിക്കപ്പെടുന്നു.&lt;br /&gt;&lt;br /&gt;ആര്‍ക്കുവേണമെങ്കിലും കാശുമുടക്കില്ലാതെ blogspot.com പോലുള്ള സൈറ്റുകളിലൂടെ സ്വന്തം ബ്ലോഗുകള്‍ ആരംഭിക്കാം. വെറും ടെക്സ്റ്റുകളും നിശ്ചല ചിത്രങ്ങളും എന്ന നിലവിട്ട് വീഡിയോ ബ്ലോഗുകളും (vlogs^വ്ളോഗുകള്‍) ഇപ്പോള്‍ വ്യാപകമായിരിക്കുന്നു. സാങ്കേതികജ്ഞാനം വേണ്ടത്രയില്ലാത്തവര്‍ക്കും ബ്ലോഗുകള്‍ നിഷ്പ്രയാസം നിര്‍മ്മിക്കുകയും അപ്ഡേറ്റ് ചെയ്യുകയുമാവാം. പ്രതികരണങ്ങളയക്കാന്‍ അവസരം നല്‍കുന്നതിലൂടെ വായനക്കാര്‍ക്കും സജീവപങ്കാളിത്തം നല്‍കുന്നുവെന്നതാണ് ഇതര വെബ് പേജുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. പരമ്പരാഗത പ്രസിദ്ധീകരണ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ മുതല്‍മുടക്കോ, എഴുത്തുകാര്‍, പ്രസാധകര്‍, വിതരണക്കാര്‍ എന്നിവരടങ്ങിയ വിപുലമായ ശൃംഖലയോ ബ്ലോഗുകള്‍ക്ക് ആവശ്യമില്ല. പരസ്പരം പറഞ്ഞറിഞ്ഞാണ് സന്ദര്‍ശകര്‍ ഇവ പരിചയപ്പെടുന്നത്. സെര്‍ച്ച് എഞ്ചിനുകളിലൂടെയും അഗ്രഗേറ്ററുകളിലൂടെയും ബ്ലോഗിലെത്താം. ഇ^മെയിലും മറ്റ് ഇലക്ട്രോണിക് വാര്‍ത്താവിനിമയ ഉപാധികളും ഇവയുടെ പ്രചാരണത്തിന് സഹായിക്കുന്നു. വളരെ ലളിതമാണ് ഇതിന്റെ സാങ്കേതികവിദ്യ. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു കമ്പ്യൂട്ടര്‍. പിന്നെ ഒരു ഇ^മെയില്‍ വിലാസം. ഇ^മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കുന്ന അത്രതന്നെ എളുപ്പത്തില്‍ നിങ്ങള്‍ക്കും സ്വന്തം ബ്ലോഗ് നിര്‍മ്മിക്കാനാവും. യാഹൂ, ഗൂഗിള്‍ പോലുള്ള പ്രമുഖ വെബ് സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് സേവന ദാതാക്കളും മറ്റും ബ്ലോഗുകളുണ്ടാക്കി പ്രസിദ്ധീകരിക്കാനുതകുന്ന ടൂളുകള്‍ നല്‍കുന്നുണ്ട്.&lt;br /&gt;&lt;br /&gt;അനോണി മാഷും കുറുമാനും അവറാന്‍ കുട്ടിയും അച്ചായനും തെക്കേടനും അനോണി ആന്റണിയും ഇടിവാളും പാച്ചുവും ഭൂമിപുത്രിയും തെന്നാലി രാമനും കാന്താരിക്കുട്ടിയും ഇഞ്ചിപ്പെണ്ണും പോക്കിരി വാസുവും പച്ചാളവും പോളച്ചനും പടൂസും വാവക്കാടനും പിന്നെ കോര്‍ക്കറസുമൊക്കെ ബ്ലോഗിലപ്പോള്‍ വിലസുകയാണ്. പാഠപുസ്തക വിവാദവും ആണവക്കരാറും യുക്തിവാദവും ഒക്കെ ബൂലോകത്തിലെയും സജീവ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ്സൈറ്റ് ചില ബ്ലോഗര്‍മാരുടെ രചനകള്‍ അനുവാദം കൂടാതെ തങ്ങളുടെ സൈറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മലയാളം ബ്ലോഗര്‍മാര്‍ അതിന്നെതിരെ ശക്തമായി പ്രതിഷേധിച്ചു. പ്രതിഷേധം പിന്നെ രോഷ പ്രകടനമായി മാറി. ബ്ലോഗ് കറുപ്പിച്ച് കരിവാരം ആചരിക്കണമെന്ന് ബ്ലോഗിലൂടെ നിര്‍ദ്ദേശമുണ്ടായതോടെ പല ബ്ലോഗര്‍മാരും തങ്ങളുടെ ബ്ലോഗ് കറുപ്പിച്ചുകൊണ്ട് കരിവാരത്തില്‍ പങ്കുചേര്‍ന്നു.&lt;br /&gt;&lt;br /&gt;ബ്ലോഗര്‍മാര്‍ക്ക് പല ആശയങ്ങളുമുണ്ടാകാം. വ്യത്യസ്ത രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാകാം. പക്ഷെ ബ്ലോഗര്‍ എന്ന നിലക്ക് അവരൊക്കെ ഒന്നാണ്. ബൂലോകത്തെ ഈ ഐക്യം മാതൃകാപരമായിരിക്കുന്നുവെന്നതാണ് രസകരമായ വസ്തുത. മലയാളത്തില്‍ ബ്ലോഗിന്റെ പ്രചാരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘങ്ങളും രംഗത്തെത്തിയിരിക്കുന്നു. ബ്ലോഗ് നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങളും വിശദവിവരങ്ങളും മുഴുക്കെ മലയാളത്തില്‍ ലഭ്യമാക്കിയ ബ്ലോഗ് സൈറ്റുകളും ധാരാളമുണ്ട്. കൂടാതെ മലയാളം ബൂലോകരുടെ സഹായത്തിന് സന്നദ്ധമായ സൈറ്റുകളും നിലവില്‍ വന്നിരിക്കുന്നു. ഇവയെല്ലാം കൂടിയായപ്പോള്‍ മലയാളം ബ്ലോഗിന് ശക്തികൂടി. നിങ്ങള്‍ക്കും ഇനി ബ്ലോഗിലേക്ക് കടക്കാതെ നിവൃത്തിയില്ല എന്ന അവസ്ഥയാണുള്ളത്. നിങ്ങളുടെ ആശയങ്ങളും ചിന്തകളും ലോകത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടേ. നിങ്ങളെക്കൂടി ബാധിക്കുന്ന ചര്‍ച്ചകളിലൊക്കെ നിങ്ങള്‍ക്കും പങ്കുചേരേണ്ടതില്ലേ.&lt;br /&gt;സിംഹത്തിന്റെ മുമ്പില്‍പെട്ടാല്‍ എന്ത് ചെയ്യണം? ബൂലോകത്തേക്ക് കടക്കൂ. നിഷ്ക്കളങ്കന്‍ എന്ന ബ്ലോഗന്‍ ശരിയായ മാര്‍ഗം നിര്‍ദ്ദേശിച്ചുതരും. 'നില്‍ക്കുക, ഓടരുത്. ശാന്തനായി കൂളായി നില്‍ക്കുക (പേടി പുറത്തേക്ക് കാണിക്കേണ്ട. മൂത്രം അസാരമാവാം). ധൈര്യത്തോടെ.. താഴ്ന്ന എന്നാല്‍ ഉറച്ച ശബ്ദത്തോടെ സിംഹത്തോട് സംസാരിക്കുക. വേണ്ടാ.. കളി എന്നോട് വേണ്ട...... നമ്മള് വലിയ ആളാണെന്ന് കാണിക്കുക. കൈ പൊക്കിപ്പിടിക്കുക.....' ഇങ്ങനെ അത്യന്തം 'പ്രായോഗിക'മായ ഒരുപാട് സൂത്രവിദ്യകള്‍ നിഷ്ക്കളങ്കന്‍ നമ്മെ പഠിപ്പിക്കുന്നു. പോരേ. ഇനി ആര്‍ക്കും സിംഹത്തിന്റെ മുമ്പില്‍ ധൈര്യമായി ചെന്ന് നില്‍ക്കാമല്ലോ. ഒട്ടും പേടിക്കേണ്ട.&lt;br /&gt;&lt;br /&gt;ഇതാണ് ബ്ലോഗ്. അവിടെ നിങ്ങള്‍ക്ക് എന്തും കുറിച്ചിടാം. പ്രസിദ്ധീകരിക്കാം. ഒരു വിലക്കുമില്ല. കൊച്ചുകുട്ടികള്‍ക്ക് അവരുടെ നിഷ്ക്കളങ്കമായ കൊച്ചുരചനകള്‍ പ്രസിദ്ധീകരിക്കാന്‍ ബ്ലോഗ് മാത്രമാണ് ഏക ആശ്രയം. സാഹിത്യ ലോകത്തെ നവാഗതര്‍ക്ക് തങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ ഇനി ആരുടെയും ഔദാര്യം വേണ്ട. ഭാഷക്ക് തന്നെ ഇത് വലിയ മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ. ബ്ലോഗിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന മലയാള ഭാഷക്ക് തന്നെ പുതിയൊരു രൂപവും ഭാവവുമൊക്കെ കൈവന്നിരിക്കുന്നു. വ്യാകരണത്തിന്റെയും ഭാഷാ നിയമങ്ങളുടെയും വേലിക്കെട്ടുകളൊക്കെ ഭേദിച്ച്, പരമ്പരാഗത മതില്‍കെട്ടുകളും അതിരുകളും തകര്‍ത്തു മലയാള ഭാഷയും ബ്ലോഗിലൂടെ മുന്നേറുകയാണ്. പാഠപുസ്തകത്തിലുള്ളതല്ല ഭാഷ, മറിച്ച് മലയാളി സംസാരിക്കുന്നതാണ് മലയാള ഭാഷ എന്ന അവസ്ഥയിലേക്ക് ഭാഷ വളരുകയാണ്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും കുത്തക പത്രസ്ഥാപനങ്ങളും പ്രസിദ്ധീകരണ മുതലാളിമാരുമല്ല ഇനി ഭാഷയുടെ ഗതി നിയന്ത്രിക്കുക, മറിച്ചു സാധാരണക്കാരായി മലയാളികളായിരിക്കും. ബ്ലോഗില്‍ നിന്ന് അച്ചടി രൂപത്തിലേക്കിറങ്ങി വരുന്ന രചനകളും കൂടിവരികയാണ്. സജീവ് എടത്താടന്‍ എന്ന 'വിശാല മനസ്ക്കന്റെ' കൊടകര പുരാണം എന്ന പുസ്തം ഇതിന്റെ മികച്ച ഉദാഹരണമാണ്.&lt;br /&gt;2004-ല്‍ അമേരിക്കന്‍ മെറിയം വെബ്സ്റ്റെര്‍ ഡിക്ഷ്ണറിയുടെ വെബ്സൈറ്റില്‍ ഏറ്ററവുമധികം അന്വേഷണ വിധേയമായ പദമായിരുന്നു ബ്ലോഗ് എന്നത് ഇതിന്റെ ജനകീയതക്കുള്ള തെളിവാണ്. ആദ്യത്തെ ബ്ലോഗ് പേജായി കണക്കാക്കുന്ന റൊബോട്ട് വിസ്ഡം 1997^ലാണ് നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നങ്ങോട്ട് ബ്ലോഗുകളുടെ കുതിപ്പ് തുടങ്ങുകയായി. വെബ്ബിലെ ഇന്‍സ്റ്റന്റ് മെസേജുകള്‍ പോലെയാണ് ബ്ലോഗ് പോസ്റ്റുകള്‍. പ്രത്യേകവിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഇ^മെയില്‍ ഗ്രൂപ്പുകളെക്കാള്‍ കാര്യക്ഷമമായും ലളിതമായും ആശയവിനിമയം നടത്താന്‍ ബ്ലോഗുകള്‍ സഹായകമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന കുടുംബാംഗങ്ങള്‍ തമ്മില്‍ ഫാമിലിബ്ലോഗുകള്‍ വഴി ആശയവിനിമയം നടത്തുന്നത് ഇന്ന് സര്‍വസാധാരണമായിക്കഴിഞ്ഞു. 2004 ഒടുവില്‍ തെക്കന്‍ ഏഷ്യയെ ദുരന്ത ഭൂമിയാക്കിയ സൂനാമിക്കെടുതികളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ബ്ലോഗുകള്‍ സഹായഹസ്തമായത് നാം മനസ്സിലാക്കിയതാണ്. 10 ലക്ഷത്തില്‍പരം സന്ദര്‍ശകരാണ് ഇന്ത്യന്‍ ബ്ലോഗുകളില്‍ ഇക്കാലയളവിലെത്തിയത്. ഭരണകൂടവിലക്കുകളും മറ്റും വികസിത രാജ്യങ്ങളില്‍ വരെ മാധ്യമ സ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിടുമ്പോള്‍ ഇന്റര്‍നെറ്റിന്റെ സ്വതന്ത്രഭൂമികയില്‍ നിന്ന് സത്യം വിളിച്ചു പറയുന്നതിനപ്പുറത്തേക്കും ബ്ലോഗുകള്‍ വളര്‍ന്നിരിക്കയാണ്. എംബഡഡ് ജേര്‍ണലിസ്റ്റുകള്‍ മൂടിവെച്ച അധിനിവേശ സൈന്യത്തിന്റെ ഇറാഖിലെ ചെയ്തികള്‍ ലോകത്തിന് മുന്നില്‍ വരച്ചുകാട്ടിയത് 'സലാം പാക്സ്' എന്ന ബ്ലോഗറായിരുന്നു. ലോകത്തെങ്ങുമുള്ള വാര്‍ത്താമാധ്യമങ്ങളുടെ സ്രോതസ്സാവാന്‍ വരെ ഈ ബ്ലോഗിന് സാധിച്ചുവെന്നത് പുതുയുഗത്തിന് ആശ നല്‍കുന്നു. വാര്‍ത്താമാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തിടത്തും ബ്ലോഗ് അതിശക്തമായ മാധ്യമമായി തുടരുമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;അതേസമയം ബ്ലോഗ് ഈ രൂപത്തില്‍ എത്രകാലം നിലനില്‍ക്കുമെന്നതിന് ഒരു നിശ്ചയവുമില്ല. ഗൂഗിള്‍, യാഹൂ പോലുള്ള വന്‍കിട വെബ് സ്ഥാപനങ്ങള്‍ സൌജന്യമായി നല്‍കുന്ന സ്പെയ്സ് ഉപയോഗിച്ചാണ് ഇപ്പോള്‍ ലോകത്തെങ്ങും ബ്ലോഗ് നിര്‍മ്മിക്കുന്നത്. ഇത് എത്രകാലം തുടരുമെന്ന് ആര്‍ക്കും പറയാനാവില്ല. നാം നിര്‍മ്മിക്കുന്ന ബേളാഗുകളിലെ ഉള്ളടക്കത്തിന്റെ അവകാശികള്‍ നമ്മള്‍ തന്നെയാണെന്ന് അവര്‍ ഇപ്പോള്‍ പറയുന്നു. ഏത് സമയവും തങ്ങളുടെ സേവന വ്യവസ്ഥകളില്‍ എന്ത് മാറ്റവും വരുത്താന്‍ ഈ കമ്പനികള്‍ക്കവശകാശമുണ്ടത്രെ. കണ്ടന്റിന്റെ അവകാശികള്‍ ഇനി തങ്ങളാണെന്ന് നാളെ കമ്പനി പറയുകയാണെങ്കില്‍ അവര്‍ക്കെതിരെ ഒരു നിയമ നടപടിയും സ്വീകരിക്കാന്‍ ബ്ലോഗര്‍മാര്‍ക്കവകാശമുണ്ടാവില്ല. അങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ധാരണയില്‍ തന്നെ നമുക്ക് തല്‍ക്കാലം നമ്മുടെ ബ്ലോഗുമായി മുന്നോട്ട് കുതിക്കാം. കൂട്ടത്തില്‍ വിനീതനായ നിങ്ങളുടെ കോര്‍ക്കസിനെയും ബ്ലോഗില്‍ തിരയുക.&lt;br /&gt;&lt;br /&gt;&lt;div align="center"&gt;-------------&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1103869710203638493-6135707852839216667?l=korkaras.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://korkaras.blogspot.com/feeds/6135707852839216667/comments/default' title='Post Comments'/><link rel='replies' type='text/html' href='http://korkaras.blogspot.com/2008/09/blog-post.html#comment-form' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/6135707852839216667'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1103869710203638493/posts/default/6135707852839216667'/><link rel='alternate' type='text/html' href='http://korkaras.blogspot.com/2008/09/blog-post.html' title='കോര്‍ക്കറസും ഇനി ബൂലോകത്തേക്ക്'/><author><name>korkaras</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-1103869710203638493.post-4424519189001720648</id><published>2008-08-08T19:27:00.004+05:30</published><updated>2009-08-25T15:27:29.510+05:30</updated><title type='text'>വ്യാജനെ പ്രോല്‍സാഹിപ്പിക്കുന്ന ഒറിജിനലുകള്‍</title><content type='html'>&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#006600;"&gt;(ഇന്‍ഫോ കൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍ ജൂണ്‍ 2008 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)&lt;/span&gt;&lt;/i&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;strong&gt;&lt;span style="font-size:130%;color:#0000ff;"&gt;സോഫ്റ്റ്വെയര്‍&lt;/span&gt; &lt;/strong&gt;രംഗത്തെ അതികായരെന്ന് നാം വിശേഷിപ്പിക്കുന്ന മൈക്രോസോഫ്റ്റിന്റെ കാര്യം വലിയ കഷ്ടം തന്നെ എന്നായിരുന്ന നിങ്ങളുടെ വിനീതനായ കോര്‍ക്കറസിന്റെ ധാരണ. കാരണം പൈറസിക്ക് എറ്റവുമധികം വിധേയമാകുന്നത് വിന്‍ഡോസ് ഉള്‍പ്പെടെയുള്ള ഇവരുടെ സോഫ്റ്റ്വെയറുകളാണല്ലോ. അതായത് ലോകത്ത് വിന്‍ഡോസിന്റെ തൊണ്ണൂറ് ശതമാനം ഉപയോഗവും അനധികൃത കോപ്പി മുഖേനയാണെന്ന് കണക്കുകള്‍ പറയുന്നു. ഇതുമുഖേന അവര്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളുടെ അളവ് എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും സാധ്യമല്ല. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ വിജയ രഹസ്യവും ഇതുതന്നെയാണന്ന രസകരമായ വസ്തുത വളരെ വൈകിയാണ് കോര്‍ക്കറസിന് മനസ്സിലാക്കാനായത്. ആധുനിക ബിസിനസ് തന്ത്രങ്ങളൊന്നും പഠിക്കാത്തതിനാല്‍ കോര്‍ക്കസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ പൈറസിയിലൂടെ ലോകത്തെങ്ങും വിന്‍ഡോസിന്റെ ഉപയോഗം വ്യാപകമായി എന്ന് ചരിത്രം പറയുന്നു. ഇത് സോഫ്റ്റ്വെയറിന്റെ അംഗീകൃത രൂപത്തിലെ വില്‍പന വര്‍ദ്ധിപ്പിച്ചു പത്ത് ശതമാനം വരെയെങ്കിലും ഉയര്‍ത്തി. ലേകത്തെ ഏറ്റവുമധകം ലാഭമുണ്ടാക്കുന്ന കമ്പനി എന്ന സ്ഥാനം കരസ്തമാക്കാന്‍ മൈക്രോസോഫ്റ്റിന് ഇതുതന്നെ ധാരാളം മതിയായിരുന്നു. ഉപയോക്താക്കളില്‍ പത്ത് ശതമാനം പേരെങ്കിലും വിന്‍ഡോസ് കാശ് കൊടുത്തുവാങ്ങുന്നുണ്ടല്ലോ എന്ന് ബില്‍ഗേറ്റ്സിന് ആത്മസംതൃപ്തി.&lt;br /&gt;&lt;br /&gt;കുത്തകകളുടെ ലാഭമോഹം ഇവിടെ അവസാനിക്കുന്നില്ല. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ കാശ്കൊടുത്ത് വാങ്ങാതെ സോഫ്റ്റ്വെയറുകള്‍ കോപ്പി ചെയ്തു ഉപയോഗിക്കുന്നതു കാരണം തങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി മൈക്രോസോഫ്റ്റ് ഈയിടെ കണ്ടെത്തിയിരിക്കുന്നു. ഇന്ത്യയില്‍ മാത്രമായി ഇങ്ങനെ 2500 കോടി രൂപയാണത്രെ കമ്പനിക്ക് നഷ്ടമാകുന്നത്. സംഗതി ശരിതന്നെ. ഇതുപറയുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ മുമ്പില്‍ തലകുനിക്കാത്ത കമ്പ്യൂട്ടര്‍ ഉപയോക്താക്കളുണ്ടാവില്ല. വ്യാജ സോഫ്റ്റ്വെയര്‍ ഉപയോഗം ഇനിയും കൂടുകയാണത്രെ. ഇത് കമ്പനിയുടെ ലാഭം പിന്നെയും ഇടിക്കുന്നു. പല സോഫ്റ്റ്വെയറുകള്‍ക്കും പ്രതീക്ഷിച്ച വില്‍പന ഉണ്ടാവുന്നില്ലെന്നും അവര്‍ വിലപിക്കുന്നു. സോഫ്റ്റ്വെയര്‍ ഉപയോഗത്തിന് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ അതത് രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നാണ് ഇതിന് പരിഹാരമായി മൈക്രോസോഫ്റ്റിന് നിര്‍ദ്ദേശിക്കാനുള്ളത്. തങ്ങളുടെ പുതിയ ഓപറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് വിസ്റ്റയുടെ വില്‍പന മുഖേന കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനിക്ക് ലഭിച്ചത് വെറും പതിനാറായിരം കോടി രൂപ മാത്രമാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റുവരവ് ഇരുപത്തയ്യായിരം കോടിയായിരുന്നുവെന്ന് കമ്പനി പറയുന്നു. സോഫ്റ്റ്വെയറിന്റെ വ്യാജ ഉപയോഗമാണ് ഇങ്ങനെ വന്‍ നഷ്ടത്തിന് കാരണമായത്.&lt;br /&gt;&lt;br /&gt;ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളില്‍ വ്യാജ സാേേഫ്റ്റ്വെയര്‍ ഉപയോഗത്തിനെതിരെ നിരീക്ഷണം ശക്തമാക്കണമെന്ന് മൈക്രോസോഫ്റ്റ് ആവശ്യപ്പെടുന്നു. ഇന്ത്യയിലെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ കാശ് മുടക്കാതെ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നത് തടയണമെന്ന് നമ്മുടെ കേന്ദ്ര സര്‍ക്കാറിനോട് അമേരിക്ക ഇക്കഴിഞ്ഞ ഏപ്രീല്‍ അവസാന വാരം ശക്തമായി ആവശ്യപ്പെട്ടിരിക്കയാണ്. ഇതിന്റെ പശ്ചാതലത്തില്‍ വരും മാസങ്ങളില്‍ രാജ്യത്തെ കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലും ഉപയോക്താക്കള്‍ക്കിടയിലും വ്യാപക പരിശോധന നടക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹമുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ പ്രത്യേകം ഓഫീസുകള്‍ തുറന്ന് സോഫ്റ്റ്വെയര്‍ ഉപയോഗം നിരീക്ഷിക്കാനും പോലീസ് സഹായത്തോടെ പരിശോധനകള്‍ നടത്താനും മൈക്രോസോഫ്റ്റ് അടക്കമുള്ള വന്‍കിട അമേരിക്കന്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ടത്രെ. മനുഷ്യരെയൊക്കെ അവരറിയാതെത്തന്നെ കമ്പ്യൂട്ടറിന്റെ അടമകളാക്കി പിന്നെ അവരെ വേട്ടയാടി കാശ് പിടുങ്ങുന്ന കുത്തകകളുടെ തന്ത്രം.&lt;br /&gt;&lt;br /&gt;ഇത് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളും ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ ഉപയോക്താക്കളും വിഷമഘട്ടത്തിലാവും. ഇന്റര്‍നെറ്റ് കഫേകള്‍, ഡി.ടി.പി. സെന്ററുകള്‍, സ്റ്റൂഡിയോകള്‍, കമ്പ്യൂട്ടര്‍ ബില്ലിംഗ് സംവിധാനമുള്ള ചെറുകിട ബിസിനസ്സുകാര്‍, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയവയെ എല്ലാം ഇത് സാരമായി ബാധിക്കും. നിയമനടപടികള്‍ കര്‍ശനമാവുകയാണെങ്കില്‍ കമ്പ്യൂട്ടറിന്റെ വിലയുടെ ഇരട്ടിയിലേറെ തുക സോഫ്റ്റ്വെയര്‍ വാങ്ങാനും ചിലവഴിക്കേണ്ടിവരും. അമേരിക്കന്‍ പകര്‍പ്പവകാശ നിയമം ലംഘിക്കുന്നതില്‍ മുന്‍നിരയിലാണത്രെ ഇന്ത്യക്കാര്‍. സോഫ്റ്റ്വെയര്‍, മുദ്രകള്‍, പാറ്റന്റ്, വിപണന നാമങ്ങള്‍ എന്നിവയൊക്കെ ഇവിടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് കുത്തകകളുടെ കണ്ടെത്തല്‍. ഇതിന്നെതിരെ നിയമനടപടികള്‍ കര്‍ശനമാക്കാന്‍ അമേരിക്ക ഇന്ത്യക്കുമേല്‍ നിരന്തരം സമ്മര്‍ദ്ധം ചെലുത്തുമെന്നും സൂചനണ്ട്. പകര്‍പ്പവകാശ ലംഘനത്തെപ്പറ്റി കമ്പനികള്‍ ലോകവ്യാപാര സംഘടനയില്‍ പരാതിപ്പെട്ടാല്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം വരെ നേരിടേണ്ടിവരുമെന്നാണ് പുതിയ ആഗോളവ്യവസ്ഥ അനുശാസിക്കുന്നത്. നമ്മളെപ്പോലെ ചൈന, റഷ്യ, അഫ്ഘാനിസ്ഥാന്‍, അര്‍ജന്റിന തുടങ്ങിയ രാജ്യങ്ങളിലും വന്‍തോതില്‍ പകര്‍പ്പവകാശ നിയമലംഘനം നടക്കുന്നതായി അമേരിക്ക കണ്ടെത്തിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;സോഫ്റ്റ്വെയറിന്റെ വ്യാജ ഉപയോഗം തടയാന്‍ പോലീസ് പരിശോധന കര്‍ശനമാക്കുക, സി.ഡി. കമ്പനികള്‍ക്കും സോഫ്റ്റ്വെയര്‍ ഉപയോഗത്തിനും ലൈസന്‍സിംഗ് സമ്പ്രദായം എര്‍പ്പെടുത്തുക, പകര്‍പ്പകവകാശ ലംഘനം തടയാന്‍ പുതിയ നിയമനിര്‍മ്മാണം നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അമേരിക്ക ഇന്ത്യക്ക് മുമ്പില്‍ വെച്ചിരിക്കയാണ്.&lt;br /&gt;&lt;br /&gt;കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെത്തന്നെ സോഫ്റ്റ്വെയറിന്റെ വ്യാജ ഉപ
